Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ബലക്ഷയത്തെ തുടര്‍ന്ന് ബംഗാളില്‍ തകര്‍ന്നുവീണ പാലം ആണോ ഇത്?

Web Desk by Web Desk
Apr 7, 2022, 01:51 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ബലക്ഷയത്തെ തുടര്‍ന്ന് പാലാരിവട്ടം പാലം പൊളിച്ച സംഭവം, തൃശൂരിലെ ചെമ്പൂച്ചിറയില്‍ 3.75 കോടി രൂപ മുടക്കി പണിത സ്‌കൂള്‍ കെട്ടിടം പൊളിച്ച സംഭവവും വളരെ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രചാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. അത്തരത്തിലൊന്നാണ് 2016ല്‍ തകര്‍ന്ന കൊല്‍ക്കത്തയിലെ പാലം. ഈ വാർത്തയെ കുറിച്ചും നിരവധി വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘2009 ല്‍ സിപിഎം സ്വന്തം പാര്‍ട്ടി മുതലാളിയെ പാലം പണിയാന്‍ നല്‍കി ബംഗാളില്‍ ഹൈവേ വികസനം കൊണ്ടുവന്നതാ ഈ കാണുന്ന പാലം, 7 വര്‍ഷം ആയപ്പോള്‍ പാതാളത്തില്‍ പതിച്ചു. 119 മരണം, അനേകം വാഹന നഷ്ടം! ഇതാണ് ഇവിടെയും ശരിയാക്കാന്‍ പോകുന്നത്. വേണമോ ഈ കമ്മ്യൂണിസം?’ എന്നുള്ള കുറിപ്പോടു കൂടിയാണ് പാലത്തിനെ കുറിച്ച് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്. 

1

2016ല്‍ കൊല്‍ക്കത്തിയില്‍ പാലം തകര്‍ന്നുവീണ സംഭവം ശരിയാണെങ്കിലും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്ന കാര്യങ്ങൾ  തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം ഗൂഗിളിൽ തിരഞ്ഞപ്പോള്‍ സമാനമായ ചിത്രങ്ങള്‍ ഉള്‍പ്പെട്ട നിരവധി മാധ്യമ വാർത്തകൾ ലഭിച്ചു. ഇതില്‍ നിന്ന് 2016ല്‍ കൊല്‍ക്കത്തയില്‍ തകര്‍ന്ന പാലത്തിന്റെ ചിത്രം തന്നെയാണിതെങ്കിലും ഇതോടൊപ്പം കുറിച്ചിട്ടുള്ള മരണ സംഖ്യയും മറ്റു വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനസിലായി. ഇതേ ചിത്രം ഉപയോഗിച്ച് ‘ദി ഹിന്ദു’ 2016 മാര്‍ച്ച് 31ന് നല്‍കിയ റിപ്പോര്‍ട്ട് ലഭ്യമായി. ഇതുപ്രകാരം അതേദിവസം ഉച്ചയ്ക്കാണ് നോര്‍ത്ത് കൊല്‍ക്കത്തയിലെ തിരക്കേറിയ മാര്‍ക്കറ്റ് ജംഗ്ഷനായ ബുറാബസാറില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്നു വീഴുന്നത്. 330 അടി മുകളിലൂടെ പണിതുകൊണ്ടിരുന്ന ഫ്‌ളൈ ഓവറാണ് തകര്‍ന്നത്. കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇതിനടിയില്‍പ്പെട്ടു. വാര്‍ത്ത പുറത്തുവന്ന സമയത്ത് 21 മരണം നടന്നതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

ദൃക്‌സാക്ഷികളുടെ വിവരണം ഉള്‍പ്പെടെ നല്‍കിയ വാര്‍ത്തയാണിത്. മറ്റു മാധ്യമങ്ങളിലും സമാനമായ രീതിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മനസിലാക്കാനായി. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ അറിയുന്നതിനായി തിരഞ്ഞപ്പോള്‍ സംഭവം നടന്നതിന് ഒരു വര്‍ഷത്തിനു ശേഷം ‘ദി വയര്‍’ നല്‍കിയ ഒരു റിപ്പോര്‍ട്ട് ലഭിച്ചു.  ഈ വാര്‍ത്തയില്‍ പറയുന്നത് 26 പേര്‍ക്കാണ് കൊല്‍ക്കത്ത ഫ്‌ളൈ ഓവര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നാണ്. നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കും പറ്റിയിരുന്നു. ഇതില്‍ നിന്ന് മനസിലാക്കാനായത് പോസ്റ്റില്‍ പറയുന്നതുപോലെ 190 പേര്‍ക്ക് ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായി എന്നത് തെറ്റായ വിവരമെന്നാണ്. പിന്നീട് പരിശോധിച്ചത് പോസ്റ്റില്‍ പറയുന്നതു പോലെ സിപിഎം ഉടമസ്ഥതയിലുള്ള കമ്പനിയാണോ പാലം നിര്‍മാണം നടത്തിയിരുന്നതെന്നാണ്. ഹൈദ്രബാദ് ആസ്ഥാനമായ IVRCL എന്ന നിര്‍മാണ കമ്പനിക്കായിരുന്നു പദ്ധതിയുടെ കരാര്‍ എന്ന് മനസിലാക്കാനായി. അപകടത്തിനുശേഷം കമ്പനി അവരുടെ വെബ്‌സൈറ്റില്‍ ഇതേപ്പറ്റി വിശദീകരണം നല്‍കിയിരുന്നു. 

2

2009ലാണ് ഫ്‌ളൈ ഓവര്‍ നിർമാണം ആരംഭിക്കുന്നത്. അന്ന് ബംഗാള്‍ ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. എന്നാല്‍ പിന്നീട് കുറച്ചു നാള്‍ മുടങ്ങി കിടന്ന നിര്‍മാണം പുനരാരംഭിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ‘സ്‌ക്രോള്‍’ നല്‍കിയ റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിക്കുന്നുണ്ട്. ഇതില്‍ പറയുന്നത് ബംഗാളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 1995ല്‍ തുടക്കിമിട്ട ‘സിന്‍ഡിക്കേറ്റ് രാജ്’ എന്ന കോ ഓപറേറ്റീവ് സംഘടനയ്ക്ക് പദ്ധതിയില്‍ പങ്കുണ്ടെന്നാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബംഗാളിന്റെ ‘സിന്‍ഡിക്കേറ്റ് ‘ പ്രസ്ഥാനത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തകര്‍ന്നുവീണ പാലം നിര്‍മിച്ച ഐവിആര്‍സിഎല്‍ എന്ന കമ്പനി സിപിഎം ഉടമസ്ഥതയിലുള്ളതാണെന്ന വാദത്തിന് തെളിവൊന്നും കണ്ടെത്താന്‍ ആയില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന ചിത്രം കൊല്‍ക്കത്തയില്‍ തകര്‍ന്നുവീണ പാലത്തിന്റേതാണെങ്കിലും പോസ്റ്റിനൊപ്പമുള്ള മരണസംഖ്യവും മറ്റു വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതോടെ വ്യക്തമാണ്. 

ReadAlso:

വെല്‍ഷ് പള്ളിയിലെ തീപിടുത്തം; ഈ ആക്രമണത്തിനു പിന്നില്‍ ഇന്ത്യന്‍ വംശജരോ അതോ പാകിസ്ഥാനികളോ, എന്താണ് സത്യാവസ്ഥ

വൃദ്ധനും ശാരീരിക വെല്ലുവിളി നേരിടുന്നതുമായ വ്യക്തിയെ ബൈക്ക് യാത്രികന്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി, എന്താണ് ഈ വീഡിയോയിലെ സത്യാവസ്ഥ?

ലോറി ഡ്രൈവറുടെ നിസ്‌കാരം വന്‍ ഗതാഗതക്കുരുക്കിന് കാരണമായോ? ജമ്മു കാശ്മീരില്‍ നിന്നും വരുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്ത്

വിവാഹ വാദ്ഗാനം നല്‍കി യുവതിയെ കൊലപ്പെടുത്തിയത് ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടയാളോ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്?

കുംഭമേളയുടെ സമാപന ദിവസം ഇന്ത്യന്‍ വ്യോമസേന സംഘടിപ്പിച്ച എയര്‍ ഷോയില്‍ നിന്നുള്ള ദൃശ്യമാണോ ഇത്? സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രത്തിന്റെ സത്യാവസ്ഥ എന്ത്

Tags: Fake News

Latest News

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

2 പാകിസ്ഥാൻ പൈലറ്റുമാര്‍ ഇന്ത്യയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് രാജസ്ഥാനിൽ വെച്ച്

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ | The New Pope is Cardinal Robert Prevost from US

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.