Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ബ്രിട്ടനും യുഎന്നും; ഖുറം പർവേസിന്റെ മോചനത്തിനായി ആവശ്യമരുന്ന

Web Desk by Web Desk
Dec 25, 2021, 12:33 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ വ്യാജ ഏറ്റുമുട്ടലുകൾ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് ബുധനാഴ്ച ആശങ്ക പ്രകടിപ്പിക്കുകയും കശ്മീരി പൗരന്മാരോടുള്ള അവഗണന നിറഞ്ഞ പെരുമാറ്റത്തെ കുറിച്ച് ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതികരണം തേടുകയും ചെയ്തു.

ബ്രിട്ടീഷ് പാർലമെന്റിലെ 28 എംപിമാർ ഇന്ത്യൻ ഹൈക്കമ്മീഷന് സംയുക്ത കത്തെഴുതി. അധിനിവേശ പ്രദേശത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളോട് പ്രതികരണം തേടിയാണ് കത്ത് നൽകിയിരിക്കുന്നത്. നിരപരാധികളായ കശ്മീരികളെ ഇന്ത്യൻ സേനയുടെ കൈകളാൽ കൊലപ്പെടുത്തിയതിനെ കത്തിൽ ചോദ്യം ചെയ്യുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നു. 

“കൊല്ലപ്പെടുന്നവർ കൂടുതലും സാധാരണ പൗരന്മാരാണ്,” കത്തിൽ പറയുന്നു. ഇന്ത്യൻ സൈന്യം നിരായുധരായ പൗരന്മാരെ തീവ്രവാദികളെന്ന് സംശയിക്കുന്നതായും ആരോപണമുണ്ട്.

khurram parvez

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസിനെ ഇന്ത്യൻ സൈന്യം തടവിലാക്കിയതിൽ ബ്രിട്ടീഷ് നിയമസഭാംഗങ്ങൾ ഞെട്ടൽ രേഖപ്പെടുത്തുകയും തടങ്കലിൽ വച്ചതിന് വിശദീകരണം തേടുകയും ചെയ്തു. “ഖുറം പർവേസ് ഒരു തീവ്രവാദിയല്ല, മനുഷ്യാവകാശ സംരക്ഷകനാണ്”- അംഗങ്ങൾ പറയുന്നു.

നവംബർ 22 നാണ് ദേശീയ അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ പർവേസിനെ ശ്രീനഗറിൽ വെച്ച് അറസ്റ്റ് ചെയ്തത്. പർവേസിന്റെ മൊബൈൽ ഫോണും ലാപ്‌ടോപ്പും ചില പുസ്തകങ്ങളും സെൽ ഫോണും അവർ പിടിച്ചെടുത്തിരുന്നു. ഭീകരവാദത്തിന് ഫണ്ടിങ് ചെയ്‍തത് സംബന്ധിച്ച’ കേസാണ് അദ്ദേഹത്തിന് മേലുള്ളതെന്ന് എൻഐഎ പറഞ്ഞതായി അദ്ദേഹത്തിന്റെ ഭാര്യ പിന്നീട് മാധ്യമപ്രവർത്തകരെ അറിയിച്ചു.

42 കാരനായ പർവേസ്, തർക്ക പ്രദേശത്തെ പരക്കെ ബഹുമാനിക്കപ്പെടുന്ന മനുഷ്യാവകാശ ഗ്രൂപ്പായ ജമ്മു കശ്മീർ കോലിഷൻ ഓഫ് സിവിൽ സൊസൈറ്റിയുടെ പ്രോഗ്രാം കോർഡിനേറ്ററും  അഫാദിന്റെ (Asian Federation Against Involuntary Disappearances – AFAD). ചെയർപേഴ്‌സണുമാണ്.

ReadAlso:

പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്യാമ്പ്; സഹായങ്ങള്‍ കുറഞ്ഞതോടെ ഭാവിയെന്തെന്നറിയാതെ കഴിയുന്നവര്‍ക്ക് മുന്നില്‍ ഇരുളടഞ്ഞ വഴികള്‍ മാത്രം

ദളിതര്‍ക്ക് ഇപ്പോഴും ഭ്രഷ്ടോ ? ബംഗാളിലെ ഒരു ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം ലഭിക്കാന്‍ 350 വര്‍ഷങ്ങള്‍ വേണ്ടി വന്നു, രാജ്യത്ത് ഇനിയുമുണ്ടാകുമോ ഇത്തരം ഗ്രാമങ്ങള്‍

‘ഇനി ഞങ്ങളുടെ ബന്ധങ്ങള്‍ മറച്ചുവെക്കേണ്ട ആവശ്യമില്ല’; തായ്ലന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം, നൂറുകണക്കിന് ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു, ആദ്യം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റും

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം; ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ ദുരന്തത്തിൻ്റെ ശേഷിപ്പായ വിഷമാലിന്യം 40 വര്‍ഷങ്ങള്‍ക്കിപ്പുറം കത്തിക്കുന്നു

വീണ്ടും ജൂഡീഷ്യല്‍ കസ്റ്റഡി മരണം: മഹാരാഷ്ട്രയിലെ പാര്‍ഭാനിയില്‍ മരിച്ചത് ദളിത് യുവാവ്; പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം, ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

kashmir

അധിനിവേശ പ്രദേശത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ 2500-ലധികം നിരപരാധികൾ തടവിലാക്കപ്പെട്ടതായും ബ്രിട്ടീഷ് എംപിമാർ ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിന് (യുഎപിഎ) കീഴിൽ നൂറുകണക്കിന് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ യുഎപിഎ പ്രകാരം വിചാരണ പോലും നടത്താതെ തടവിലാക്കിയിരിക്കുകയാണ്. വിചാരണ നടത്തിയാൽ മാത്രമേ ഇവർക്ക് സത്യാവസ്ഥ ബോധ്യപ്പെടുത്തി പുറത്തിറങ്ങാൻ സാധിക്കൂ. വിചാരണ നടന്നാൽ മിക്കവരെയും കോടതി വെറുതെ വിടാൻ സാധ്യതയുള്ളതിനാലാണ് ഇവരെ തടവിൽ പാർപ്പിച്ചിരിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

ഇതിനിടെ, ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ (UN OHCHR) ഓഫീസ് ഡിസംബർ 22 ബുധനാഴ്ച ഒരു പ്രസ്താവന ഇറക്കി.  അതിൽ ഖുറം പർവേസിന്റെ അറസ്റ്റ് മനുഷ്യാവകാശ സംരക്ഷകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിയമപരമായ പ്രവർത്തനങ്ങൾക്കുള്ള പ്രതികാരത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നു. 

kashmir

ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ജമ്മു കശ്മീരിൽ നടന്ന നിർബന്ധിത തിരോധാനങ്ങളും നിയമവിരുദ്ധമായ കൊലപാതകങ്ങളും ഉൾപ്പെടെയുള്ള ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ രേഖപ്പെടുത്താൻ പർവേസ് വിപുലമായി പ്രവർത്തിച്ചിട്ടുണ്ട്. കാശ്മീർ താഴ്‌വരയിൽ നടന്ന നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങൾ ഉൾപ്പെടെ കണ്ടെത്തി അദ്ദേഹം ഐകരാഷ്ട്ര സഭയ്ക്ക് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനാൽ തന്നെ  പർവേസ് നിരവധി പ്രതികാര സംഭവങ്ങൾക്ക് ഇരയായിട്ടുണ്ട് എന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷർ തന്നെ പറയുന്നു.

ഇന്ത്യൻ സർക്കാർ ഭരിക്കുന്ന ജമ്മു കശ്മീരിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സിവിൽ സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മനുഷ്യാവകാശ സംരക്ഷകരുടെയും മൗലിക സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കാൻ സർക്കാർ യുഎപിഎ നിർബന്ധിത മാർഗമായി ഉപയോഗിക്കുന്നത് തുടരുന്നതിൽ തങ്ങൾ ഖേദിക്കുന്നതായി യുഎൻ അറിയിച്ചു. ഒപ്പം, ജയിലിലുള്ള ഖുറം പർവേസിനെ അടിയന്തിരമായി മോചിപ്പിക്കാൻ ഇന്ത്യൻ അധികാരികളോട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടു.

Latest News

ദളിത്‌ യുവതിക്കെതിരായ മാനസിക പീഡനം; എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌ | special report against peroorkada si

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം: പാലക്കാട് ടാപ്പിങ് തൊഴിലാളി മരിച്ചു | wild-elephant-attack-tapping-worker-dies-in-palakkad

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ – bike and scooter accident

പാകിസ്താനിലെ ജനങ്ങള്‍ മുഴുപട്ടിണിയുടെ വക്കില്‍: യുഎന്‍ പഠന റിപ്പോര്‍ട്ട് പുറത്ത് | Pakistan facing acute food shortage, 11 million people at hunger risk: UN

ലോകമെമ്പാടുമുള്ള അഭയാർഥികൾക്ക് ഇന്ത്യ അഭയം നൽകണോ? ഇന്ത്യ ഒരു ധർമശാല അല്ല; സുപ്രീം കോടതി – india not dharamshala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.