Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

“എട്ടു വയസ്സുകാരനായ മകന്റെ തല ഭിത്തിയിലിടിപ്പിച്ചും കൈഞരമ്പ് മുറിച്ചും ക്രൂരമായി കൊലപെടുത്തി: അമ്മയും കൂട്ടുകാരിയും തമ്മിലുള്ള രഹസ്യബന്ധം പുറത്തുപറയുമോ എന്ന ഭയത്താൽ നടത്തിയ കൊടുംക്രൂരത

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Feb 5, 2026, 11:51 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

​”അമ്മ” – ലോകത്തിലെ ഏറ്റവും മനോഹരമായ പദം. മക്കൾക്ക് വേണ്ടി സ്വന്തം ആയുസ്സും ആരോഗ്യവും ഹോമിക്കുന്ന, സ്നേഹത്തിന്റെ തണൽമരമായി മാറുന്ന ലക്ഷക്കണക്കിന് അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ, ആ പവിത്രമായ വാക്കിന്റെ അർത്ഥം പോലും അറിയാത്ത, സ്വന്തം സ്വാർത്ഥതയ്ക്കായി നൊന്തു പ്രസവിച്ച മക്കളെ നിഷ്കരുണം ഇല്ലാതാക്കുന്ന ചില ക്രൂരരൂപങ്ങളും ഇന്ന് നമ്മുടെ ഇടയിലുണ്ട്. മാതൃത്വം എന്ന പുണ്യത്തെപ്പോലും ഭയപ്പെടുത്തുന്ന വാർത്തകൾ ഇന്ന് നിത്യസംഭവമായി മാറുകയാണ്.
​അത്തരത്തിൽ പശ്ചിമ ബംഗാളിൽ നടന്ന ഒരു കൊലപാതകവാർത്ത കേട്ട് വിറങ്ങലിച്ചു നിൽക്കുകയാണ് ലോകം. തന്റെ വഴിവിട്ട ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടപ്പോൾ, ഒരമ്മ എത്രത്തോളം ക്രൂരയാകാം എന്നതിന്റെ ഭീകരമായ ഉദാഹരണമായിരുന്നു ആ സംഭവം. മാതൃത്വത്തിന്റെ എല്ലാ വിലയും കളഞ്ഞുകൊണ്ട്, സ്വന്തം ചോരയിൽ പിറന്ന മകനെ ആ അമ്മ കൊന്നുതള്ളിയ കഥ ഇങ്ങനെ…

2020 ഫെബ്രുവരി 20, ചൊവ്വാഴ്ച. പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയിലുള്ള കൊന്നഗർ നഗരം. അവിടെ താമസിച്ചു വരുന്ന ഒരു എട്ടു വയസ്സുകാരനായ ശ്രേയാൻഷു ശർമ്മ പതിവുപോലെ രാവിലെ ഏഴരയ്ക്ക് സ്കൂളിലേക്ക് പോയി. ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിൽ തിരിച്ചെത്തിയ അവൻ അമ്മ ശാന്ത ശർമ്മ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച്, മുറിയിൽ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ, വൈകുന്നേരം നാലു മണിയോടെ അവന്റെ കസിൻ മുറിയിൽ വന്നപ്പോൾ കണ്ട കാഴ്ച നടുക്കുന്നതായിരുന്നു.

ചോരയിൽ കുളിച്ചു കിടക്കുന്ന ശ്രേയാൻഷു!
​അവന്റെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിക്കപ്പെട്ടിരുന്നു, തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു. അരികിൽ രക്തം പുരണ്ട ഒരു കത്തിയും കിടപ്പുണ്ടായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു.

പ്രാഥമിക അന്വേഷണത്തിൽ വീട്ടിൽ നിന്ന് ഒന്നും മോഷണം പോയിട്ടില്ലെന്നും, ആരും ബലമായി അകത്തുകയറിയ ലക്ഷണങ്ങളില്ലെന്നും പോലീസ് കണ്ടെത്തി. അപ്പോൾ പോലീസിനും നാട്ടുകാർക്കും ചോദ്യം ഒന്നേ ഉണ്ടായിരുന്നുള്ളൂ: ഈ എട്ടു വയസ്സുകാരനോട് ആർക്കാണ് ഇത്രയും പക? എന്തിനായിരിക്കും ഒരാൾ ഒരു പിഞ്ചു കുഞ്ഞിനോട് ഇങ്ങനെ ചെയ്തത്?

അന്വേഷണം ഊർജിതമായി നടന്നു.​അന്വേഷണത്തിനിടയിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഒരു സ്ത്രീയെ അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ കാണാൻ കഴിഞ്ഞു.

ശാന്തയുടെ സുഹൃത്തായ ഇസ്രത്ത് പർവീൺ ആയിരുന്നു അത്. ശ്രേയാൻഷുവിന്റെ അമ്മയുടെ സുഹൃത്ത് ആയിരുന്നു അത്. ഇസ്രത്തിന് ശാന്ത ആദ്യം തിരിച്ചറിഞ്ഞില്ലെന്ന് നടിച്ചെങ്കിലും, ഭർത്താവ് പങ്കജ് ശർമ്മ അവരെ തിരിച്ചറിഞ്ഞു.
​തുടർന്നുള്ള അന്വേഷണം പോലീസിനെ എത്തിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കായിരുന്നു.

ശാന്തയുടെയും ഇസ്രത്തിന്റെയും ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ അവർ തമ്മിൽ മണിക്കൂറുകളോളം, അർദ്ധരാത്രിയിൽ പോലും സംസാരിക്കാറുണ്ടെന്ന് മനസ്സിലായി. അവരുടെ വാട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിച്ചതോടെ ആ രഹസ്യം പുറത്തുവന്നു: ശാന്തയും ഇസ്രത്തും തമ്മിൽ അവിഹിതമായ പ്രണയബന്ധത്തിലായിരുന്നു.
​പോലീസിന്റെ ചോദ്യം ചെയ്യലിൽ ശാന്ത തകർന്നുപോയി. അവൾക്ക് അതികം നേരം കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ സാധിച്ചില്ല.ഒടുവിൽ ആ സത്യം വെളിപ്പെടുത്തി.

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

സംഭവദിവസം സ്കൂളിൽ നിന്ന് നേരത്തെ എത്തിയ ശ്രേയാൻഷു, തന്റെ അമ്മയും ഇസ്രത്തും തമ്മിലുള്ള ഒത്തുചേരൽ നേരിൽ കാണാനിടയായി. നാലാം ക്ലാസ്സുകാരനായ അവൻ ഇത് പുറത്തുപറയുമോ എന്ന ഭയം ആ അമ്മയെ ഒരു കൊലയാളിയാക്കി. ഇസ്രത്തുമായി ചേർന്ന് അവൾ സ്വന്തം മകനെ ഭിത്തിയിലിടിച്ചും മേശയിൽ തള്ളിയിട്ടും പരിക്കേൽപ്പിച്ചു. അവൻ മരിച്ചില്ലെന്ന് കണ്ടപ്പോൾ ഒരു കത്തി ഉപയോഗിച്ച് കൈ ഞരമ്പുകൾ അറുത്തുമാറ്റി മരണം ഉറപ്പാക്കി.
​ഈ ക്രൂരതയിൽ മറ്റൊരു പ്രധാന തെളിവ് വീട്ടിലെ വളർത്തുനായ ആയിരുന്നു.

അപരിചിതരെ കണ്ടാൽ നിർത്താതെ കുരയ്ക്കുന്ന ആ നായ അന്ന് നിശബ്ദനായിരുന്നു. വീട്ടിലുള്ളവർ തന്നെയാണ് കൊലപാതകികൾ എന്നതിലേക്കുള്ള വലിയൊരു സൂചനയായിരുന്നു അത്. പത്തു വർഷത്തെ ദാമ്പത്യത്തിനും എട്ടു വർഷത്തെ മാതൃത്വത്തിനും മുകളിൽ തന്റെ വഴിവിട്ട ബന്ധത്തിന് സ്ഥാനം നൽകിയ ഒരു അമ്മയുടെ ക്രൂരതയുടെ കഥയാണിത്. ഈ കഥ കേൾക്കുന്ന ആർക്കും തോന്നു ഒരു അമ്മക്ക് ഇത്രയും ക്രൂര ആകാൻ സാധിക്കുമോ എന്ന്?

Tags: 2020 MURDER2020 കൊലപാതകംMurderWest BengalANWESHANAM NEWSകൊലപാതകംSREYANSHU MURDERപശ്ചിമബംഗാൾശ്രേയന്ശു കൊലപാതകം

Latest News

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies