Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

നർഗേസ് മുഹമ്മദിക്കു വേണ്ടി നൊബേൽ പുരസ്കാരം ഏറ്റുവാങ്ങി മക്കള്‍ | News60

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 11, 2023, 01:01 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

ഗാസയില്‍നിന്ന് 10 ലക്ഷം പലസ്തീനികളെ ലിബിയയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ അമേരിക്ക

പോപ്പിന് ലഭിക്കുന്നത് അമേരിക്കൻ പ്രസിഡന്റിന് തുല്യമായ വരുമാനം ? മാർപാപ്പയുടെ ജീവിതം ഇങ്ങനെ…

ഇന്ത്യാ- തുർക്കി ബന്ധം വഷളാകുന്നു ? തുര്‍ക്കി സ്ഥാനപതിയെ അംഗീകരിക്കുന്ന ചടങ്ങ് അനിശ്ചിത കാലത്തേക്ക് മാറ്റി

താരിഫ് പോര് കടുക്കുന്നു; ആപ്പിള്‍ ഐ ഫോണുകളുടെ വില ഉയര്‍ത്തിയേക്കും! | Apple considers raising iPhone prices

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം; ഓപ്പറേഷന്‍ സിന്ദൂര്‍ വന്‍വിജയമെന്ന് ഇസ്രയേല്‍ | Israeli Defence Ministry Lauds Operation Sindoor

13 തവണ അറസ്റ്റിലായി…  32 വർഷത്തെ ജയിൽശിക്ഷ… 154 ചാട്ടവാറടി…
സമാധാന നോബൽ പുരസ്ക്കാരം ഏറ്റുവാങ്ങാൻ നർഗേസ് മൊഹമ്മദി എത്തിയില്ല. ടെഹ്‌റാനിലെ ജയിലിൽ  കഴിയുന്ന 2023 ലെ സമാധാന നൊബേല്‍ ജേതാവ് നർഗീസ് മുഹമ്മദിക്കു വേണ്ടി അവരുടെ  17 വയസ്സുള്ള ഇരട്ടക്കുട്ടികളായ അലിയും കിയാനിയും ചേർന്നാണ്  നൊബേൽ പുരസ്കാരം ഏറ്റുവാങ്ങിയത്. നോർവൻ തലസ്ഥാനമായ ഓസ്‍ലോയിലെ സിറ്റി ഹാളിൽ ഡിസംബർ 10  ഞായറാഴ്ച പ്രാദേശിക സമയം രാത്രി12നാണ് പുരസ്കാര വിതരണം നടന്നത്. 

മക്കൾ  നൊബേൽ പുരസ്കാരം ഏറ്റുവാങ്ങുന്ന അതേ ദിവസം ഇറാനിൽ വിവേചനം നേരിടുന്ന മതന്യൂനപക്ഷമായ ബഹായ് സമൂഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തടവറയിൽ നർഗേസ് നിരാഹാരസമരം അനുഷ്ഠിക്കുമെന്ന് കുടുംബം അറിയിച്ചിരുന്നു. ജയിലിൽ വച്ചാണ് നർഗിസ്‌ പുരസ്‌കാര വാർത്ത അറിഞ്ഞത്പോലും. 2023-ലെ സമാധാന നോബേല്‍ നർഗേസ് മൊഹമ്മദിയെ തേടിയെത്തുമ്പോള്‍ അവര്‍ കടന്നുപോവുന്നത് അത്രമേൽ കഠിനമായ  ജീവിത ചുറ്റുപാടുകളിലൂടെയാണെന്നറിയണം.

Kiana Rahmani & Ali Rahmani

പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജീവിതകാലമത്രയും ഉഴിഞ്ഞുവച്ചയാളുമാണ് നര്‍ഗിസ് മൊഹമ്മദി. ജയിലില്‍ ആയിരുന്നിട്ടുകൂടിയും ഇറാനിയന്‍ സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി നര്‍ഗിസ് സഭീവമായിരുന്നു. ഇറാനെ പിടിച്ചുകുലുക്കിയ പല പ്രക്ഷോഭങ്ങളും സ്ത്രീകളുടെ നേതൃത്വത്തില്‍ നര്‍ഗിസ് സംഘടിപ്പിച്ചു. ഇതിനായി നിരന്തരം എഴുതുകയും വനിതാ തടവുകാരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായിട്ട് ഇറാനിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഇവര്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട്. 

2021 മുതൽ ടെഹ്‌റാനിലെ എവിൻ ജയിലിലാണ് നർഗേസ്. നർഗേസിന്‍റെ ഭർത്താവും സഹപ്രവർത്തകനുമായ ടാഗി റഹ്മാനിയും അവരുടെ ഇരട്ടക്കുട്ടികളും ഫ്രാൻസിൽ പ്രവാസ ജീവിതം നയിക്കുകയാണ്. എട്ടു വര്‍ഷമായി കുട്ടികള്‍ അവരുടെ അമ്മയെ കണ്ടിട്ട്. 

 

Kiana Rahmani & Ali Rahmani

 

ഇറാനിലെ സന്‍ജാനിലെ ഒരു സാധാരണ കുടുബത്തിലാണ് നർഗേസിന്റെ ജനനം. കര്‍ഷകനും പാചകക്കാരനുമായിരുന്നു പിതാവ്.  രാഷ്ട്രീയപരമായി ഏറെ മുന്നോട്ട് നിന്നിരുന്ന മാതാവിന്റെ കുടുംബമാണ് നർഗേസിന് പോരാടാനുള്ള കരുത്തിന്റെ ആദ്യ തിരിനാളം നല്‍കിയത്. മാതാവിന്റെ സഹോദരനും അവരുടെ മക്കളും 1979-ല്‍ നടന്ന ഇസ്ലാമിക്ക് റെവല്യൂഷനില്‍ പങ്കാളികളാവുകയും അറസ്റ്റ് ചെയ്യപ്പെട്ടവരുമായിരുന്നു.  ഖസ്വിനിലെ കോളേജില്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ബിരുദത്തിന് ചേര്‍ന്നു. ആ കാലത്  കോളേജില്‍ സ്ത്രീ സംഘടനകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെ അവര്‍ കോളേജില്‍ വനിതകളുടെ ഹൈക്കിങ്ങ് ഗ്രൂപ്പ് രൂപീകരിക്കുകയും അതിനെ സജീവമാക്കുകയും ചെയ്തു. സ്ത്രീ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമാവുകയും ചെയ്തു. ഒപ്പം സ്ത്രീ സ്വാതന്ത്രത്തിനും മനുഷ്യാവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളിലും അവര്‍ പങ്കാളിയായി.

സ്ത്രീകളുടെ അവകാശങ്ങളെകുറിച്ചും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും നിരന്തരം എഴുതാന്‍ തുടങ്ങി. നിരവധി പത്രങ്ങളിലും  നർഗേസിന്റെ കോളങ്ങള്‍ ശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. നിരന്തരമായ ഈ എഴുത്തുകളെല്ലാം തന്നെ ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതേ തുടര്‍ന്ന് വരുമാനമാര്‍ഗത്തിനായി നർഗേസ് ആശ്രയിച്ചിരുന്ന എന്‍ജിനീയറിങ്ങ് ജോലിയില്‍നിന്ന് ഭരണകൂടം ഇടപ്പെട്ട് അവരെ പുറത്താക്കി. അതോടെ നർഗേസിനെ സാമ്പത്തികമായും ഭരണകൂടം തകർത്തു. 

https://www.youtube.com/watch?v=X4NvC8kLDFU

2022ൽ ബി.ബി.സിയുടെ ലോക​ത്തെ സ്വാധീനിച്ച 100 സ്‍ത്രീകളുടെ പട്ടികയിൽ നർ​ഗിസ് ഇടം നേടിയിരുന്നു. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന 19-ാമത്തെ വനിതയാണ് നര്‍ഗിസ്. ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തിനുള്ള പുരസ്കാരവും നർഗിസ് ഈ വർഷം നേടിയിരുന്നു. ഇറാൻ സർക്കാരിനെ വിമർശിച്ചതിന് 1998ലാണ് ആദ്യമായി അറസ്റ്റിലായത്. തുടർന്ന് തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബത്തേയും സഹായിക്കാനുള്ള ശ്രമങ്ങളെത്തുടര്‍ന്ന് ദേശീയ സുരക്ഷയ്ക്ക് എതിരായി പ്രവർത്തിച്ചെന്ന കുറ്റം ചുമത്തി 2011 ജൂലൈയിൽ അറസ്റ്റ് ചെയ്ത് സെപ്തംബറിൽ ജയിലിടച്ചു. രണ്ടു വര്‍ഷത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ അവര്‍ വധശിക്ഷയ്ക്കെതിരായ പ്രചാരണം ആരംഭിച്ചു. വധശിക്ഷ നിർത്തലാക്കാനായി പ്രചാരണം നടത്തുന്ന മനുഷ്യാവകാശ പ്രസ്ഥാനം സ്ഥാപിച്ചതിന് 2015ല്‍ വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. ജയിലിലേക്ക് തിരിച്ചെത്തിയ ഇവര്‍ രാഷ്ട്രീയ തടവുകാര്‍ക്കെതിരെ, പ്രത്യേകിച്ചും സ്ത്രീ തടവുകാര്‍ക്കെതിരെ ഇറാൻ ഭരണകൂടം നടത്തുന്ന പീഡനങ്ങൾക്കും ലൈംഗികാതിക്രമങ്ങൾക്കും എതിരായ പോരാട്ടം ആരംഭിച്ചു. 2020ൽ ജയിൽ മോചിതയായി. എന്നാൽ 2021 മെയിൽ വീണ്ടും തടവിന് ശിക്ഷിക്കപ്പെട്ടു. 

ജീവിതക്കാലം മുഴുവന്‍ തടവറയ്ക്കുള്ളിലാക്കി അവരുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുമ്പോൾ  ഇറാനിയന്‍ തെരുവീഥികളില്‍ നർഗേസ് ഉയര്‍ത്തിയ “സാന്‍സിന്ദഗി ആസാദി”(women, life, freedom) എന്ന മുദ്രാവാക്യം ഇന്നും മുഴങ്ങുന്നുണ്ട്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സർക്കാർ രാഷ്ട്രീയം കളിക്കുന്നു; കോണ്‍ഗ്രസ് പ്രതിനിധികളില്‍ മാറ്റമില്ലെന്ന് ജയറാം രമേഷ് | congress-calls-govt-dishonest-says-tharoors-name-was-not-proposed-for-delegation-to-expose-pakistan-on-terrorism

പാകിസ്ഥാനിലുള്ളതിനേക്കാള്‍ കൂടുതല്‍ മുസ്ലീങ്ങള്‍ ഇന്ത്യയില്‍; പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുര്‍ക്കിക്ക് മറുപടിയുമായി അസദുദ്ദീന്‍ ഒവൈസി

മാനവിക മുഖമുള്ള ശാസ്ത്ര സങ്കേതിക വളര്‍ച്ചയാണ് കേരളത്തിന്റെ ലക്ഷ്യം മുഖ്യ മന്ത്രി പിണറായി വിജയന്‍

‘ആരാധകരെ ശാന്തരാകുവിൻ..’; മെസി കേരളത്തിലേക്ക് വരും, ഉറപ്പ് നൽകി കായിക മന്ത്രി

അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വിധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.