Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Video

ഗാസ; ദുരിതമൊഴിയാത്ത സംഘർഷവും പലായനവും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 11, 2023, 02:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

chungath new advt

ഒക്ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ ഹമാസ് സങ്കര്ഷം ആഴ്ചകൾ കഴിഞ്ഞിട്ടും അവസാനിക്കാതെ തുടരുകയാണ്. ഓരോ ദിവസം കഴിയുംതോറും സ്ഥിതിഗതികൾ കൂടുതൽ കൂടുതൽ വഷളാവുന്ന കാഴ്ചയാണ്. മിഡിൽ ഈസ്റ്റേൺ മേഖലയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രത്യാഘാതങ്ങൾ പ്രകടമായിത്തീർന്നിരിക്കുന്നു. ബോംബുകളും മിസൈലുകളും പശ്ചിമേഷ്യയെ  വിഴുങ്ങുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ ലോകത്തെ മുഴുവൻ ബാധിക്കുന്നുണ്ട്.  

https://www.youtube.com/watch?v=bY1uyd1vIy8

ശിഥിലമായ  തെരുവുകള്‍,  കത്തിയെരിഞ്ഞ വാഹനങ്ങള്‍, അനാഥമായ കുഞ്ഞുങ്ങൾ, ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട മനുഷ്യർ, ബാക്കിയായ ജീവൻ  നിലനിർത്താൻ സുരക്ഷിതയിടങ്ങൾ  തേടിയുള്ള പലായനങ്ങള്‍, പരിക്കേറ്റവരേയും കൊണ്ട് പായുന്ന ആംബുലന്‍സുകള്‍, പരിക്കേറ്റവരെ  പ്രവേശിപ്പിക്കാനോ  ചികില്സിക്കാനോ കഴിയാത്ത വിധം തകർന്നടിഞ്ഞ ആശുപത്രികൾ, ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍, ഒരേ കുഴിമാടത്തില്‍ അര്‍ഹമായ അന്തിമോപചാരം പോലും ലഭിക്കാതെ അടക്കപ്പെടുന്ന ജഡങ്ങള്‍…ഗാസയില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നേര്‍ക്കാഴ്ചകളാണിവ. അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നയിടങ്ങള്‍ പോലും  സുരക്ഷിതമല്ല ഈ മനുഷ്യർക്ക്. ഗാസയില്‍ ആശുപത്രി മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞതോടെ ആക്രമണങ്ങളില്‍ മരിച്ചവരുടെ ശരീരം സൂക്ഷിക്കാനായി ഐസ്‌ക്രീം ട്രക്കുകള്‍  ഉപയോഗിക്കുന്നതായും വാര്‍ത്തകളുണ്ട്. 

കൂടാതെ ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിന്റെ ഫലമായി നിരവധി പലസ്തീൻ സ്ത്രീകൾ ആർത്തവത്തെ വൈകിപ്പിക്കുന്ന ഗുളികകൾ കഴിക്കാൻ നിർബന്ധിതരാകുന്നു. വെള്ളം, സാനിറ്ററി നാപ്കിനുകൾ, ടാംപണുകൾ തുടങ്ങിയ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ലഭ്യതക്കുറവ്

ഇസ്രയേല്‍ ഗാസയ്ക്ക് മേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യാവകാശ  ലംഘനമാണെന്നും ഇത്രെയും വേഗം മനുഷ്യത്വരഹിതമായ യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്  ലോകരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനെതിരെ വൻ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. 

ReadAlso:

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

ആധുനിക ചരിത്രത്തിൽ ഓട്ടോമന്‍ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പഴയ പലസ്തീന്‍ ഭൂരിപക്ഷം മുസ്ലീങ്ങളും, പത്തു ശതമാനത്തോളം ക്രിസ്ത്യാനികളും രണ്ടോ മൂന്നോ ശതമാനം മാത്രം ജൂതന്മാരുമുള്ള മേഖലയായിരുന്നു. ഒന്നാം ലോക മഹായുദ്ധകാലത്ത് ഓട്ടോമെന്‍ സാമ്രാജ്യത്തെ തകര്‍ക്കാന്‍ മതനേതാക്കളുമായി ബ്രിട്ടീഷുകാര്‍ നടത്തിയ ചര്‍ച്ചകളും ഉടമ്പടികളുമാണ് ഇനിയും പരിഹരിക്കാത്ത സംഘര്‍ഷത്തെ പുതിയ പാതയിലേക്ക് നയിച്ചത്. ഓട്ടോമനെ തകര്‍ക്കാന്‍ കൂട്ടുനിന്നാല്‍ പലസ്തീനില്‍ ജൂതര്‍ക്ക് സ്വന്തമായി ഒരു രാജ്യം നല്‍കാമെന്ന് ബ്രിട്ടണ്‍ വാക്കുനല്‍കിയിരുന്നു. ഇതുപോലെ തന്നെ പലസ്തീനെ വിഭജിച്ച് നല്‍കാമെന്ന് അറബ് അധികാര കേന്ദ്രങ്ങള്‍ക്കും ഫ്രഞ്ചുകാര്‍ക്കും അവര്‍ ഒരേസമയം വാക്കു നല്‍കി. 

ബ്രിട്ടീഷ് കോളനിയായ പലസ്തീന്‍ മേഖലയില്‍ ജൂതന്മാരേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും ഭിന്നിപ്പിച്ച് ഭരിക്കാനും അവർ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ല്‍ ഐക്യരാഷ്ട്രസഭ ഇടപെട്ട് പലസ്തീനെ വിഭജിക്കാന്‍ കൊണ്ടുവന്ന ഫോര്‍മുലയാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. പലസ്തീനെ വിഭജിച്ച് ഒരു പ്രദേശത്തെ ജൂതപ്രദേശമാക്കുകയും, മറ്റു ചില പ്രദേശങ്ങളെ പലസ്തീനാക്കി മാറ്റുകയും ജെറുസലേമിനെ അന്താരാഷ്ട്ര നഗരമാക്കി പരിപാലിക്കുകയും ചെയ്യുക എന്നായിരുന്നു ആ ഫോര്‍മുല. ജൂതര്‍ക്ക് ഒന്നിച്ചു കിടക്കുന്ന പ്രദേശമാണ് ലഭിക്കുകയെങ്കില്‍ പലസ്തീന് പലയിടത്തായി ചിതറി കിടക്കുന്ന വെസ്റ്റ് ബാങ്കും ഗാസ സ്ട്രിപ്പുമൊക്കെയായിരുന്നു ലഭിക്കുക. 

1967ല്‍ ഇസ്രായേല്‍ ഈജിപ്റ്റിനും സിറിയയ്ക്കുമെതിരെ വ്യോമാക്രമണം നടത്തി. ആറ് ദിവസം നീണ്ടുനിന്ന യുദ്ധമായിരുന്നു ഇത്. ഈ ആക്രമണത്തിലൂടെ സിനായ്, ഗാസാ മുനമ്പ്, വെസ്റ്റ് ബാങ്ക്, ജറുസലേം, ഗോലാന്‍ കുന്നുകള്‍ എന്നിവ പിടിച്ചെടുക്കാന്‍ ഇസ്രായേലിന് കഴിഞ്ഞു. ഈ പ്രദേശങ്ങളിലേക്ക് ജൂതവിശ്വാസികള്‍ കുടിയേറാനും തുടങ്ങി. ഇന്നും ഈ കുടിയേറ്റം തുടരുന്നു.
ആറ് വര്‍ഷത്തിന് ശേഷം ഇസ്രായേലിനെതിരെ പ്രത്യാക്രമണവുമായി ഈജിപ്റ്റും സിറിയയും രംഗത്തെത്തി. 1973ലാണ് ഇരുശക്തികളും ഇസ്രായേലിനെ ആക്രമിച്ചത്. തങ്ങളുടെ നഷ്ടപ്പെട്ട പ്രദേശം പിടിച്ചെടുക്കാനായിരുന്നു ഈ ആക്രമണം. എന്നാല്‍ ഈ ആക്രമണം ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്തില്ല. എന്നാല്‍ 1982ല്‍ സിനായ് പ്രദേശം ഈജിപ്റ്റിന് തിരികെ ലഭിച്ചിരുന്നു. 

1987ല്‍ ഒന്നാം ഇന്‍തിഫാദയ്ക്ക് തുടക്കം കുറിച്ചു. ഇസ്രായേല്‍ ഭരണത്തിനെതിരെ നൂറുകണക്കിന് പലസ്തീന്‍ വംശജര്‍ നടത്തിയ മുന്നേറ്റമാണ് ഒന്നാം ഇന്‍തിഫാദ. ഗാസ മുനമ്പിലെയും വെസ്റ്റ് ബാങ്കിലേയും പലസ്തീന്‍ വംശജരാണ് ഈ പ്രതിരോധത്തില്‍ മുന്നിട്ട് നിന്നത്.

1993വരെയാണ് ഒന്നാം ഇന്‍തിഫാദ തുടര്‍ന്നത്. ഈ സമയത്താണ് ഹമാസ് എന്ന സംഘടന ആരംഭിച്ചത്. ഹരകത്ത് അല്‍-മുഖവാമ അല്‍-ഇസ്ലാമിയ്യയുടെ ചുരുക്കപ്പേരാണ് ഹമാസ്. പലസ്തീനിയന്‍ പുരോഹിതനായ ഷെയ്ഖ് അഹമ്മദ് യാസിനാണ് ഈ സംഘടന രൂപീകരിച്ചത്.
1993ലാണ് പലസ്തീന്‍ നേതാവായ യാസര്‍ അറാഫത്ത് ഓസ്ലോ കരാറില്‍ ഒപ്പുവെച്ചത്. ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പരിഹാരം കാണുവാനുള്ള സമാധാന ഉടമ്പടിയായിരുന്നു ഇത്. 27 വര്‍ഷത്തെ പ്രവാസത്തിന് ഒടുവില്‍ 1994ല്‍ പലസ്തീന്‍ അതോറിറ്റി രൂപീകരിക്കുന്നതിനായി അദ്ദേഹം പലസ്തീന്‍ പ്രദേശങ്ങളിലേക്ക് എത്തി. ഗാസാ മുനമ്പില്‍ സ്വയം ഭരണാധികാരം ഏര്‍പ്പെടുത്തിയ സമയമായിരുന്നു അത്. എന്നാല്‍ ഈ ഉടമ്പടി അംഗീകരിക്കാന്‍ ഹമാസ് തയ്യാറായില്ല. അവര്‍ വീണ്ടും ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു.

2000ല്‍ പലസ്തീനികള്‍ വീണ്ടും രണ്ടാം ഇന്‍തിഫാദ ആരംഭിച്ചു. 2005വരെ ആണ് അത്  നീണ്ടുനിന്നത്. 
 2013ല്‍ ഇസ്രായേല്‍ സര്‍ക്കാരും പലസ്തീന്‍ അതോറിറ്റിയും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ അമേരിക്ക ശ്രമിച്ചു. 2014ല്‍ ഇസ്രായേല്‍ സൈന്യവും ഹമാസും തമ്മില്‍ സൈനിക ഏറ്റമുട്ടലുണ്ടായിരുന്നു. ഹമാസിന്റെ റോക്കറ്റാക്രമണം തടയാന്‍ ഇസ്രായേലും മുന്നിട്ട് നിന്നു.

Read also…പ്രസാദിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തും; ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍

ഒടുവിൽ,  ഒക്ടോബര്‍ 7, 2023 ഹമാസിന്റെ പ്രവര്‍ത്തകര്‍ ടെല്‍ അവീവിൽ ഇരച്ചെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 370 പലസ്തീനികളും മരിച്ചു. പോരാട്ടം ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. നിരവധി ഇസ്രായേലി പൗരന്മാരെ തട്ടിക്കൊണ്ടുവന്നതായി ഹമാസും വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രയേല്‍-ഹമാസ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ്.സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കുമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ  ക്ലിക്ക് ചെയ്യു

 

Latest News

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി | Rahul Gandhi thank Bihar voters

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു | padma-shri-environmentalist-saalumarada-thimmakka-indias-tree-woman-passes-away

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത് ; ‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി | rahul-gandhi-reaction-bihar-election-result

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം | cpm-polit-bureau-statement-on-the-bihar-assembly-election-results

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് | Sivapriya’s death: Reportedly the cause of infection was Staphylococcus bacteria

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ജോർജ്ജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട..; മോഹൻലാൽ

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies