Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

വാഹനാപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 30, 2023, 05:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

enlite 5

കൊച്ചി: ജോലി ചെയ്യാന്‍ പോയിട്ട് ഒന്ന് ഇരിക്കാന്‍ പോലും ഇനിയുള്ള ജീവിതത്തില്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. സകല പ്രതീക്ഷകളും മങ്ങിയ സാഹചര്യമായിരുന്നു. എന്നാല്‍ ആത്മവിശ്വാസത്തോടെ എന്നെ ചികിത്സിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ അതിന് അനുവദിച്ചില്ല എന്ന് പറയുന്നതാകും ശരി. വാഹനാപകടത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും കിടപ്പിലാവുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്ത എറണാകുളം സ്വദേശിനിയായ യുവതിയുടെ വാക്കുകളാണിത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിനുണ്ടായ ഗുരുതര പരിക്കുകള്‍ മൂലം ബാക്കി ജീവിതം കിടക്കയില്‍ തന്നെ തള്ളിനീക്കേണ്ടിവരും എന്ന് കരുതിയിരുന്നിടത്ത് നിന്ന്, പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഇന്ന് നിവര്‍ന്നിരുന്ന് ജോലി ചെയ്യുകയാണവര്‍. ഒട്ടുമിക്ക കാര്യങ്ങളും സ്വന്തമായി തന്നെ ചെയ്യാനും കഴിയുന്നുണ്ട്.

രണ്ട് വര്‍ഷം മുന്‍പുണ്ടായ വാഹന അപകടമായിരുന്നു യുവതിയുടെ ജീവിതം മാറ്റി മറിച്ചത്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി സ്വന്തം സ്‌കൂട്ടറില്‍ ഓഫീസിലേക്ക് പോകുന്നതിനിടെ ഒരു കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറിനടിയില്‍പ്പെട്ട് നട്ടെല്ലിനും സുഷുമ്ന നാഡിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതു ശ്വാസകോശം ഭാഗികമായി തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവിലും വെന്റിലേറ്ററിലുമായി ഒരു മാസത്തിലധികം നീണ്ട ചികിത്സക്കൊടുവിലായിരുന്നു ജീവന്‍ തിരിച്ചു കിട്ടിയത്. അതേസമയം ഗുരുതര പരിക്കുകള്‍ ആയതിനാല്‍ ഇനിയുള്ള കാലം മുഴുവന്‍ കിടക്കയില്‍ തന്നെ കഴിയേണ്ടി വരുമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

സകല പ്രതീക്ഷകളും ഇല്ലാതാക്കുന്നതായിരുന്നു ഡോക്ടര്‍മാരുടെ വാക്കുകള്‍. പിന്നീട് അവസാന ആശ്രയം എന്ന നിലയില്‍ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ കൂടി കാണിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടുംബം. അതിനിടെ ആരോ പറഞ്ഞു കേട്ടാണ് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തെ കുറിച്ച് അറിയുന്നത്. യാതൊരു പ്രതീക്ഷയും ഇല്ലാതെയായിരുന്നു ഇവിടുത്തെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. കെ.എം മാത്യുവിന്റെ മുന്നിലേക്ക് എത്തിയതെന്ന് യുവതിയുടെ കുടുംബം തന്നെ പറയുന്നു. അതേസമയം യുവതിയുടെ ജീവിതയാത്രയിലെ രണ്ടാം ഇന്നിംഗ്സിന്റെ തുടക്കം കൂടിയായിരുന്നു ഇത്.

മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സമഗ്ര പരിശോധനയ്ക്ക് വിധേയയാക്കുകയും നേരത്തെ നടത്തിയ ചികിത്സയിലെ വിടവുകള്‍ കണ്ടെത്തുകയും ചെയ്തു. ഇത് പ്രകാരം അതിനൂതനമായ ചികിത്സയിലൂടെ ജീവിതത്തിലേക്ക് മടക്കിയെത്തിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍ ആയിരുന്നു ഡോക്ടര്‍മാര്‍. ചികിത്സക്കൊപ്പം നെഞ്ചും കൈകാലുകളും മറ്റ് ശരീര ഭാഗങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ദൈനംദിന ജീവിത പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിശീലനങ്ങള്‍ തുടങ്ങിയവയും നല്‍കി. മരുന്നുകള്‍ക്കൊപ്പം ഭക്ഷണക്രമത്തില്‍ കൊണ്ടുവന്ന മാറ്റങ്ങളും കൊണ്ടുവന്നിരുന്നു.

ഇതുവഴി ഉണ്ടായ ചെറിയ ചെറിയ മാറ്റങ്ങള്‍ യുവതിക്കും കുടുംബത്തിനും പ്രതീക്ഷയുടെ വെട്ടമേകുന്നതായിരുന്നു. ചികിത്സക്കൊപ്പം അണുബാധകള്‍, ഓര്‍ത്തോസ്റ്റാറ്റിക് ഹൈപ്പോടെന്‍ഷന്‍, മാനസിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയെ അതിജീവിക്കാന്‍ പ്രാപ്തയാക്കുന്നതായിരുന്നു ഇവയെല്ലാം. അധികം വൈകാതെ കൈകളുടെ ചലന ശേഷി വീണ്ടെടുക്കാനും പല്ല് തേക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സ്വന്തമായി നിര്‍വഹിക്കാനും കഴിഞ്ഞു. ഇന്ന് വീല്‍ചെയറില്‍ ഇരുന്ന് ജോലി ഉള്‍പ്പെടെ ഒട്ടുമിക്ക കാര്യങ്ങളും സ്വന്തമായി തന്നെ ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷവും ആത്മവിശ്വാസവും യുവതിയുടെ മുഖത്തുണ്ട്.

ഈ വാർത്ത കൂടി വായിക്കു…

ReadAlso:

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ ഇന്ന്: നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്നു 11 മണിമുതല്‍ സമര്‍പ്പിക്കാം

പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്; യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും : മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

നാദാപുരം മേഖലയിൽ തെരുവ് നായയുടെ പരാക്രമം; കുട്ടികൾ ഉൾപ്പെടെ പലർക്കും കടിയേറ്റു

കൊയിലാണ്ടിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ

ഇതാണ് ഒരു ഒരു നായകന് വേണ്ടത്, മുന്നില്‍ നിന്ന് നയിക്കേണ്ടപ്പോള്‍ നിങ്ങള്‍ തന്നെ അത് ചെയ്തു; ഹിറ്റ്മാന് കൈയ്യടിച്ച് ഗൗതം ഗംഭീര്‍

ആസ്റ്റര്‍ മെഡ്സിറ്റിയിലെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്ന് നടത്തിയ സമഗ്ര ചികിത്സയാണ് യുവതിയെ മടക്കി എത്തിച്ചതെന്ന് ഡോ. കെ.എം മാത്യു പറഞ്ഞു. യുവതിയുടെ നിശ്ചയദാര്‍ഡ്യം ചികിത്സക്ക് ഏറെ ഗുണം ചെയ്തു. ഞങ്ങളെ വിശ്വസിച്ച് ഒപ്പം നിന്ന കുടുംബത്തിന്റെ പങ്കും എടുത്തു പറയേണ്ടതാണ്. യുവതിയുടെ നില കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അപ്പര്‍ ലിമ്പ് ടെന്‍ഡോണ്‍ ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ചികിത്സാരീതികളും പരിഗണനയില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

​’ഫ്ലവർ ഡേ’ മുതൽ ശിശുദിനം വരെ: നവംബർ 14-ൻ്റെ അപൂർവ്വ ചരിത്രം

ബിഹാര്‍ പിടിച്ചു, അടുത്ത ലക്ഷ്യം പശ്ചിമ ബംഗൾ; എൻഡിഎ വിജയം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബിഹാറിൽ വൻ വിജയം പ്രവചിച്ച് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി

ബിഹാറിൽ സർക്കാർ രൂപീകരിക്കും; അവകാശവാദവുമായി കോൺഗ്രസ് പ്രസിഡന്റ്

വ്യാജ RTO സന്ദേശം: ഫോൺ ഹാക്ക് ചെയ്ത് 9.90 ലക്ഷം തട്ടിയ കേസിൽ ഹരിയാന സ്വദേശിനി പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies