Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Sports

ഐപിഎൽ വിജയത്തിന് പിന്നാലെ ടി 20 ലോകകപ്പിനുള്ള ബയോ ബബ്ൾ കാക്കാൻ വിപിഎസ് ഹെൽത്ത്കെയർ

Web Desk by Web Desk
Oct 22, 2021, 04:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ബയോ ബബിൾ സുരക്ഷിതമായി കാത്തതിന് പിന്നാലെ ഐസിസി ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനുള്ള ചുമതലയും യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്‌കെയറിന്. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയറിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡുമാണ്  (ഇസിബി)  നിർണ്ണായക ചുമതല ഏൽപ്പിച്ചത്. മഹാമാരിക്കാലത്ത് അന്താരാഷ്ട്ര തലത്തിലുള്ള ക്രിക്കറ്റ് ടൂർണമെന്റിന്റെ മെഡിക്കൽ സേവനങ്ങൾ  കൈകാര്യം ചെയ്യുകയെന്ന  ഉത്തരവാദിത്തം ഇത് മൂന്നാം തവണയാണ് വിപിഎസ് ഹെൽത്ത്കെയറിനെ തേടിയെത്തുന്നത്.

16 ടീമുകൾ, ബിസിസിഐ, ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഉദ്യോഗസ്ഥർ, സംപ്രേക്ഷണ സംഘം, തുടങ്ങി 2200-ലധികം ആളുകൾ ടി 20 ലോകകപ്പിന്റെ സുരക്ഷിത നടത്തിപ്പിനായി ബയോ ബബ്‌ളിൽ ഉണ്ടാകും. ബയോ ബബ്ൾ കാക്കുന്നതിനായി വിപിഎസ്  ഗ്രൂപ്പ് പഴുതുകളില്ലാത്ത സമഗ്ര പദ്ധതിയാണ്  രൂപകൽപ്പന ചെയ്തിട്ടുള്ളത്. ബുർജീൽ ആശുപത്രികളിൽ നിന്നുള്ള 100 അംഗ മെഡിക്കൽ ടീം ഇതിനായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകും.

കോവിഡ് പകർച്ച തടയാനുള്ള മുൻകരുതൽ സംവിധാനത്തിൽ ഇത്തവണ 2,200-ലധികം ആളുകളുള്ളതിനാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്ണമെന്റിനായി ഒരുക്കുന്ന ഏറ്റവും വലിയ വലിയ ബയോ ബബ്ളാണ് യുഎഇയിലേത്. കളിക്കാർ, അവരുടെ കുടുംബാംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, സംപ്രേക്ഷണ സംഘം, ബിസിസി, ഐസിസി ഉദ്യോഗസ്ഥർ, ഹോട്ടലിലെയും സ്റ്റേഡിയത്തിലെയും ജീവനക്കാർ, തിരഞ്ഞെടുത്ത ആരോഗ്യപ്രവർത്തകർ എന്നിവർ  ടൂർണമെന്റിന്റെ അവസാനം വരെ ബയോ ബബ്ളിൽ തുടരും.  

ബയോ ബബ്ളിൽ  ഏതെങ്കിലും വിധേനയുള്ള ലംഘനം ഉണ്ടാകാതിരിക്കാൻ, കർശനമായ പ്രോട്ടോക്കോളുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഇത്തവണ ഒൻപത് ഹോട്ടലുകളിലായി പന്ത്രണ്ട് ബയോ ബബ്ളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്; ദുബായിൽ ഏഴ്, അബുദാബിയിൽ അഞ്ച്. അടിയന്തര സാഹചര്യങ്ങളിൽ 20-30 മിനിറ്റിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കാൻ റാപ്പിഡ് ആർടി പിസിആർ സൗകര്യവും വിപിഎസ് ഏർപ്പെടുത്തിയിട്ടുണ്ട്.

*പരിശോധന രീതി

മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി ബയോ ബബ്ളിലെ എല്ലാ അംഗങ്ങളും വാക്സിൻ എടുത്തവരാണ്. എങ്കിലും സുരക്ഷ ഉറപ്പാക്കാനായി എല്ലാവരും പതിവായി ആർടി പിസിആർ  ടെസ്റ്റുകൾക്ക് വിധേയരാകും. ബയോ ബബ്ളിലെ അംഗങ്ങൾക്കുള്ള ടെസ്റ്റിംഗ് ഐസിസി നിശ്ചയിച്ച പ്രോട്ടോക്കോൾ അടിസ്ഥാനമാക്കിയാണ് നടക്കുക.

ടൂർണമെന്റിലുടനീളം 20,000 പിസിആർ ടെസ്റ്റുകൾ നടത്തേണ്ടിവരുമെന്നാണ് വിപിഎസ് ഹെൽത്ത്‌കെയറിന്റെ  പ്രതീക്ഷ.  പ്രതിദിനം 2,000 പിസിആർ ടെസ്റ്റുകൾ നടത്താനുള്ള സൗകര്യം ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്. സാധാരണ പിസിആർ ടെസ്റ്റുകൾക്ക് സാമ്പിൾ ശേഖരിച്ച് ആറു മണിക്കൂറിനകം ഫലം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഗ്രൂപ്പിനുള്ളത്.

ReadAlso:

ഉത്തരാഖണ്ഡ് ഗോൾഡ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ക്വാർട്ടറിൽ തോൽവി

ഉത്തരാഖണ്ഡ് ഗോള്‍ഡ് കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തോല്‍പ്പിച്ച് കേരളം

കണ്ണന്‍ ദേവന്‍ ഹില്‍സ് ക്ലബ്ബ് ക്രിക്കറ്റ് ടീമുമായി തലസ്ഥാനത്തെ ടര്‍ബോ ടൈറ്റന്‍സ് മാറ്റുരയ്ക്കുന്നു മൂന്നാറില്‍

ഇറാന് പകരം യോഗ്യത നേടാത്ത ഇറ്റലിയെ കളിപ്പിക്കണം; ആവശ്യവുമായി ട്രംപിന്റെ പ്രതിനിധി ഫിഫക്ക് മുമ്പില്‍ | FIFA to replace Iran with Italy at World Cup 2026

സ്മൃതി മന്ദാനയും പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നു?

സുപ്രധാന ചുമതല വിശ്വാസപൂർവം ഏൽപ്പിച്ചതിന് ഐസിസി, ബിസിസിഎ, ഇസിബി നേതൃത്വത്തിന് വിപിഎസ് ഹെൽത്ത്കെയർ സിഇഒ (ദുബായ് & നോർതേൺ എമിറേറ്റ്സ്) ഡോ. ഷാജിർ ഗഫാർ നന്ദി പറഞ്ഞു.

പരിധികളില്ലാത്ത സേവനങ്ങൾ നൽകുന്നതിനും സമയപരിധി പാലിക്കുന്നതിനും മെഡിക്കൽ സംഘം പ്രതിജ്ഞാബദ്ധമായിരിക്കും. ബയോ ബബ്ളിൽ ഉള്ളവരുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ പദ്ധതിയാണ് നടപ്പാക്കുന്നത്. ഐപിഎൽ അടക്കമുള്ള വിപുലമായ  ടൂർണമെന്റുകൾ കൈകാര്യം ചെയ്തതിലെ അനുഭവ സമ്പത്ത് ഗ്രൂപ്പിന് മുതൽക്കൂട്ടാവും. മഹാമാരിക്ക്  തടയിടുന്നതിനും വിവിധ അന്താരാഷ്ട്ര പരിപാടികൾ ഒരേസമയം സംഘടിപ്പിക്കുന്നതിനുമുള്ള യുഎഇ ഭരണാധികാരികളുടെയും ആരോഗ്യ നിയന്ത്രണ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ബയോ ബബ്ൾ സുരക്ഷിതമാക്കുന്നതിനു പുറമേ, ടി 20 ലോകകപ്പിനായി വിപിഎസ് ഹെൽത്ത്കെയർ സമഗ്രമായ മെഡിക്കൽ പിന്തുണ നൽകും. കായിക പരിപാടികൾക്കായി സമ്പൂർണ ആരോഗ്യസേവനങ്ങൾ നൽകുന്നതിൽ പരിചയസമ്പന്നരായ ഗ്രൂപ്പ്, എമർജൻസി മെഡിക്കൽ സർവീസസ്, സ്പോർട്സ് മെഡിസിൻ സപ്പോർട്ട്, മസ്കുലോസ്കലെറ്റൽ ഇമേജിംഗ്, സ്പെഷ്യലിസ്റ്റ് ടെലികൺസൾട്ടേഷൻ, ഡോക്ടർ-ഓൺ-കോൾ, ആംബുലൻസ്/എയർ ആംബുലൻസ് പിന്തുണ എന്നിവയുൾപ്പെടെ വിപുലമായ സേവനങ്ങളാണ്‌ നൽകുക. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ടീമുകൾ താമസിക്കുന്ന ഹോട്ടലുകളിൽ ഡോക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്.

സ്റ്റേഡിയങ്ങളിലും പ്രാക്ടീസ് മത്സരങ്ങൾക്കും വിപിഎസ് ഹെൽത്ത്കെയർ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും. സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിച്ചിരിക്കുന്നതിനാൽ, അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ സംഘം ഓരോ സ്റ്റേഡിയത്തിലും സന്ദർശകർക്കായി പ്രത്യേക ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ വിപിഎസിന്റെ ബുർജീൽ ആശുപത്രികളിലുടനീളം കളിക്കാർക്കും ബന്ധപ്പെട്ടവർക്കും ​​ചികിത്സ ഉറപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങളാണ്  ഏർപ്പെടുത്തിയിട്ടുള്ളത്. എയർ ആംബുലൻസ് സൗകര്യം ആവശ്യമായി വന്നാൽ  അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ വിപിഎസിന്റെ ടെറിഷ്യറി ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റിയിലേക്കാണ് ചികിത്സ ലഭ്യമാക്കേണ്ടവരെ കൊണ്ടുപോവുക.

Latest News

സലിംകുമാറിന് യാത്രാമൊഴി ചൊല്ലി നാട് | The nation bids farewell to Salim Kumar

സുഹൃത്തിനെ അവസാനമായി കാണാൻ ഓടിയെത്തി വി.ഡി. സതീശൻ

തിരുവനന്തപുരത്ത് സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു; രണ്ട് പേർ കസ്റ്റഡിയിൽ | Seventeen-year-old killed in clash in Thiruvananthapuram; two in custody

xr:d:DAFAHeubHtg:14,j:25679566065,t:22050815

കോഴിക്കോട് ഷിഗെല്ല ബാധിച്ച് നാലു വയസുകാരി മരിച്ചു | Four-year-old dies of Shigella infection in Kozhikode

കരുവന്നൂർ കേസ്: ‘നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം | CPIM to fight Karuvannur case legally and politically

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies