Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kottayam

നശിച്ചു നശിച്ചു കൂട്ടിക്കൽ ടൗൺ

Web Desk by Web Desk
Oct 20, 2021, 11:44 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

സുഹൃത്തുക്കൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വീട്ടമ്മയുടെ മരണം കോട്ടയം മെഡിക്കൽ കോളജിന്റെ അനാസ്ഥ മൂലമെന്ന് പരാതി; ചികിത്സ വൈകിപ്പിച്ചെന്ന് കുടുംബം, നിയമനടപടിക്ക് നീക്കം

ശമ്പളത്തർക്കം; ഡോക്ടറുടെ കാർ കത്തിക്കുന്നതിനിടെ പൊള്ളലേറ്റ മുൻ ജീവനക്കാരൻ മരിച്ചു

തലയോലപ്പറമ്പിൽ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ അറസ്റ്റിൽ

​വെമ്പള്ളിയിൽ വാഹനാപകടം: ബൈക്കും വാനും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം​

കോട്ടയം: വാഗമൺ മലനിരകളുടെ താഴെ ഇളംകാട് ടൗണിൽ നിന്നും മലമുകളിലേക്കു നോക്കിയാൽ പച്ച വിരിച്ച മലകൾക്ക് ഇടയിൽ ചെമ്മണ്ണ് നിറത്തിൽ വരിവരിയായി വലിയ അടയാളങ്ങൾ കാണാനാകും. വനം മേഖലയായ പ്രദേശത്ത് ഉരുളുകൾ പൊട്ടി താഴേക്ക് ഒഴുകിയ അടയാളങ്ങളാണ് ഇവ. ഇത് കാണാൻ കഴിയുന്ന ഉരുൾപൊട്ടലിന്റെ ശേഷിപ്പുകളാണ് ഇത്തരത്തിൽ 100 ഓളം ചെറുതും വലുതുമായ ഉരുൾപൊട്ടൽ ഉൾ വനങ്ങളിലും ജനവാസ മേഖലകളിലും ഉണ്ടായി. ഇതേ തുടർന്ന് എത്തിയ വെള്ളമാണ് മലയോര മേഖലയിൽ നാശം വിതച്ചത്

തുടക്കം ജീവൻ കവർന്ന് 

മൂപ്പൻ മലയുടെ താഴെ നാല് കിലോമീറ്ററോളം മാറി

ഒരു കട പോലും ബാക്കി വയ്ക്കാതെ പൂർണമായും വെള്ളം കവർന്ന നിലയിലാണ്. ഇന്നലെയും ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പുല്ലകയാറിൽ നിന്നും ഇത്രയും ഉയരത്തിൽ വെള്ളം ടൗണിൽ കയറാൻ കാരണം പ്ലാപ്പള്ളി, കാവാലി പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലുകളാണ് താളുങ്കൽ ചാത്തൻപ്ലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.

പഞ്ചായത്ത് ഓഫിസ് ഭാഗം മുതൽ ചപ്പാത്ത് പാലത്തിന് സമീപം വരെ നിരവധി വീടുകളും തകർന്നു. പാലത്തിന് മറു കരയിൽ കൊക്കയാർ പഞ്ചായത്തിലെ നാരകം പുഴ പ്രദേശങ്ങളിലും വെള്ളം കയറി നിരവധി വീടുകൾ നശിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ഫയർ ഫോഴ്സിന്റെ സഹായത്തോടെയാണ് ശുചീകരണം നടക്കുന്നത്. കൂട്ടിക്കൽ മുതൽ ഇളംകാട് വരെയുള്ള പ്രദേശങ്ങളിലും റോഡരുകിലെ നിരവധി വീടുകളിൽ വെള്ളം കയറി.

വഴിയില്ലാതെ ഒരു നാട്

ഇളംകാട് ടോപ്പ് പ്രദേശത്തേക്കുള്ള പാലം ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മ്ലാക്കര ഭാഗത്തേക്കുള്ള പാലവും തകർന്നു. ഇളംകാട് ടൗണിനു മുകളിലായി കൊടുങ്ങ, പാറമട ഭാഗം, വല്യേന്ത തുടങ്ങിയ പ്രദേശങ്ങളി‍ൽ ഉണ്ടായ ഉരുൾപൊട്ടലുകളാണു ഈ വഴി വെള്ളം എത്താൻ കാരണം. ഈ പ്രദേശത്തുള്ള 100 കണക്കിനു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലായിരുന്നു. പാലം ഉടൻ നിർമിച്ചില്ലെങ്കിൽ ഗതാഗത്തിനു നാടിനു വേറെ വഴിയില്ല. കൊടുങ്ങ വല്യേന്ത പ്രദേശങ്ങളിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

ഒറ്റപ്പെട്ട് ഗ്രാമങ്ങൾ

ഇളംകാട് ടൗണിനു സമീപം മുതൽ പുല്ലകയാറിന്റെ മറുകരയിലുള്ള ഗ്രാമങ്ങൾ കൂട്ടിക്കൽ വരെ ഒറ്റപ്പെട്ട നിലയിലാണ്. മുക്കുളം , മുക്കുളം ഈസ്റ്റ്, വടക്കേമല, കൊക്കയാർ, വെംബ്ലി, ഏഴേക്കർ, ഏന്തയാർ ഈസ്റ്റ്, കനകപുരം തുടങ്ങിയ പ്രദേശത്തേക്കുള്ള ഏന്തയാർ – മുക്കുളം പാലം തകർന്നതാണ് കാരണം. വെംബ്ലി പാലവും പുഴയെടുത്തു ഇതോടെ ഇവിടേക്ക് എത്തണം എങ്കിൽ ഇളംകാട് പാലം വഴി യാത്ര ചെയ്യേണ്ടതായി വന്നു. എന്നാൽ ഈ വഴിയിലും ഗതാഗതം മുടങ്ങി ഇന്നലെയാണ് റോഡിലെ തടസ്സങ്ങൾ നീക്കിയത്. മുക്കുളം കൊക്കയാർ വെംബ്ലി മേഖലകളിലായി 100 ഓളം വീടുകളാണ് തകർന്നത്. 2000 ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. പുല്ലകയാറിന്റെ തീരത്ത് ഏഴേക്കർ ഭാഗത്ത് ഉൾപ്പെടെ പുഴ ഗതി മാറി ഒഴുകി നിരവധി വീടുകൾ പൂർണമായും തകർന്നു.

ഇരു വശവും ഒരുപോലെ കവർന്ന് പുഴ 

താഴേക്കുള്ള യാത്രയിൽ പുഴയുടെ ഇരു വശങ്ങളും തകർത്ത് എറിഞ്ഞാണു പ്രളയ ജലം കടന്നു പോയത്. ഇതിനു സമീപമാണ് കൊക്കയാര‍് പൂവഞ്ചിയിൽ ഉരുൾപൊട്ടൽ ഉണ്ടായത് ഈ വെള്ളവും എത്തിയത് പുല്ലകയാറിൽ ആണ്. ഈ പ്രദേശങ്ങളിലും നിരവധി വീടുകൾ തകർന്നു. വൻ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും നശിച്ച നിലയിലാണ്. പുല്ലകയാർ മണിമലയാറ്റിൽ സംഗമിക്കുന്ന കല്ലേപ്പാലത്തിന് സമീപമാണ് വീണ്ടും ദുരന്തം ആവർത്തിച്ചത്. 18 വീടുകൾ ഇവിടെ തകർന്നു. നാല് വീടുകൾ പൂർണമായും വെള്ളത്തിൽ ഒഴുകി പോയി.

കോസ്‌വേയും ബൈപാസും യുദ്ധ സമാനം 

ഒഴുകി എത്തിയ വൻ മരങ്ങൾ തങ്ങി നിന്ന് അതിനു മുകളിലൂടെ വെള്ളം കയറി ഒഴുകിയതോടെ കോസ്‌വേ പാലത്തിന് സമീപമുള്ള കടകളും വീടുകളും എല്ലാം വെള്ളത്തിലായി. മുളങ്കയം ഭാഗത്ത് നിരവധി വീടുകൾ തകർന്നു. മൂന്നു ആഴ്ച മുൻപ് മൂന്ന് ലക്ഷം രൂപ മുടക്കി നിർമിച്ച കോസ്‌വേ പാലത്തിന്റെ കൈവരികൾ പൂർണമായും തകർന്നു.

2018 ലെ പ്രളയത്തിൽ തകർന്ന കൈവരി വീണ്ടും നിർമിച്ചതായിരുന്നു. ബൈപാസ് റോഡിൽ ഒരു മീറ്ററോളം ഉയരത്തിലാണ് മണ്ണ് കയറി കിടക്കുന്നത്. സമീപമുള്ള വീടുകളിലും വെള്ളം കയറി. വീണ്ടും ഉരുൾപൊട്ടൽ ഉണ്ടാകുകയും മഴ രണ്ട് മണിക്കൂർ കൂടി ശക്തമായി പെയ്യുകയും ചെയ്താൽ ടൗണിൽ വെള്ളം കയറും എന്ന സ്ഥിതി ആയിരുന്നു.

കലിയടങ്ങാതെ കവർന്നത് സ്വപ്നങ്ങൾ

താഴേയ്ക്കുള്ള യാത്രയിൽ ചെക്ക് ഡാം കഴിഞ്ഞാൽ പിന്നെ കാഴ്ചകൾ ദയനീയമാണ്. വെള്ളനാടി ആറ്റോരം ഭാഗത്ത് 51 വീടുകളാണ് പൂർണമായും തകർന്നത്. ഉടുത്തിരുന്ന വസ്ത്രങ്ങൾ മാത്രമായി ക്യാംപുകളിൽ കഴിയുകയാണ് ഇവിടെയുള്ള ആളുകൾ. വീടുകൾ പൂർണമായും തകർന്നടിഞ്ഞു. മുൻകരുതൽ എടുത്തതിനാൽ ആളുകൾ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. വെള്ളനാടി എസ്റ്റേറ്റിലെ ചെറിയ പാലം പുഴ കവർന്നു തൂണുകൾ മാത്രമാണ് അവശേഷിക്കുന്നത്. പാലത്തിന് താഴ് ഭാഗങ്ങളിലായി എസ്റ്റേറ്റ് ലയങ്ങളിലും തീര ദേശത്തെ വീടുകളിലും വെള്ളം കയറി നാശനഷ്ടം ഉണ്ടായി.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies