Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Culture

സൂക്ഷിക്കുക അരയിൽ മുറുക്കി കെട്ടരുത് : സ്ത്രീകളിൽ സാരി ഉടുക്കുന്നത് ക്യാൻസറിന് കാരണമാകുമോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 5, 2024, 01:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സാരി ഇന്ത്യൻ ജനതയ്ക്ക് എന്നും ഒരു വികാരം ആണല്ലേ .എന്നാൽ ഈ സാരി എന്ന വസ്ത്രം എങ്ങനെ വന്നു എന്നറിയാമോ ,പോരാത്തതിന് ഇപ്പോൾ സാരിയുടുക്കുന്നത് അൽപം ശ്രദ്ധിച്ച് വേണമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധരുടെ മുന്നറിയിപ്പ്.സാരി ഉടുക്കുന്നത് ക്യാൻസറിന് വരെ കാരണം ആകും എന്നാണ് പറയുന്നത് ,എങ്ങനെ എന്നറിയണ്ടേ .

അതിന് മുന്നേ സാരി എങ്ങനെ വന്നു എന്ന് പറയാം .പുരാതന ഇന്ത്യന്‍ ജനത അന്തരീയ, ഉത്തരീയ എന്ന രണ്ട് വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. അന്തരീയ അരയ്ക്ക് താഴെയും ഉത്തരീയ അരയ്ക്ക് മുകളിലും ധരിക്കും. ഇവയും ദീര്‍ഘചതുരത്തിലുള്ള തുണിക്കഷ്ണങ്ങളായിരുന്നു. ഓരോ പ്രദേശത്തുള്ളവരും വ്യത്യസ്ത രീതിയിലാണ് അന്തരീയവും ഉത്തരീയവും അണിഞ്ഞിരുന്നത്. ഈ വേഷവിധാനത്തില്‍ നിന്നും സാരി ഉരുത്തിരിഞ്ഞത് പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്. കോട്ടണിലുള്ള നേര്‍ത്ത വെള്ളത്തുണിയോ കടുംനിറത്തിലുള്ള സില്‍ക്ക് തുണിയോ ആണ് ആദ്യത്തെ സാരി.

അക്കാലത്ത് എല്ലാ ദേശത്തും സ്ത്രീകള്‍ സാരി ധരിച്ചിരുന്നില്ല. രാജസ്ഥാനില്‍ ലഹങ്കയും ചോളിയും ഒദാനിയുമായിരുന്നു സ്ത്രീകളുടെ വേഷം. ബംഗാളിലും തെക്കേന്ത്യയിലുമായിരുന്നു സാരി പ്രചാരത്തിലിരുന്നത്. അവിടെത്തന്നെയും സാരിയ്ക്ക് വ്യത്യസ്ത രൂപങ്ങളുണ്ടായിരുന്നു. കേരളത്തിലെ സ്ത്രീകള്‍ മുണ്ടും വേഷ്ടിയും ധരിച്ചപ്പോള്‍ അസാം സ്ത്രീകള്‍ മെഖേല ചാദര്‍ ധരിച്ചു.

പലയിടങ്ങളിലും ഒരു തവണ ചുറ്റി സ്ത്രീകള്‍ സാരിയുടത്തപ്പോള്‍ കേരളം, രാജസ്ഥാന്‍, ഗുജറാത്ത്, 6 വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ടും മൂന്നും തവണ ചുറ്റിയാണ് സ്ത്രീകള്‍ സാരിയുടുത്തത്. എന്നാല്‍ അപ്പോഴും ബ്ലൗസ് ഭൂജാതയായിരുന്നില്ല. പുരാതന ചരിത്രത്തിലും മധ്യകാല ഇന്ത്യാ ചരിത്രത്തിലും ബ്ലൗസിന് യാതൊരു സ്ഥാനവുമില്ല. കേരളത്തില്‍ 19-ാം നൂറ്റാണ്ടില്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട സ്ത്രീകള്‍ മുലക്കച്ച കെട്ടിയിരുന്നു. ബിസിഇ 600നും 400നുമിടയില്‍ കേരളത്തില്‍ എഴുതപ്പെട്ട ‘സ്ത്രീകളുടെ മതപരമായ പദവിയെയും ഉത്തരവാദിത്വത്തെയും കുറിച്ചുള്ള നിര്‍ദേശങ്ങള്‍’ എന്ന സംസ്‌കൃത ഗ്രന്ഥത്തില്‍ സ്ത്രീകളുടെ വസ്ത്രവിധാനത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.

ഉന്നത ജാതിയില്‍പ്പെട്ട വിവാഹിതരായ സ്ത്രീകള്‍ ബോഡീസ് ധരിക്കണമെന്നും മധ്യവര്‍ഗത്തില്‍പ്പെട്ട സ്ത്രീകള്‍ ബോഡീസിന് പകരം സാരിത്തലപ്പ് കൊണ്ട് മാറ് മറയ്ക്കണമെന്നും താഴ്ന്ന ജാതിയില്‍പ്പെട്ട സ്ത്രീകള്‍ മാറ് മറയ്ക്കാനേ പാടില്ലെന്നുമാണ് ഈ ഗ്രന്ഥത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തുന്നതുവരെ തിരുവിതാംകൂറില്‍ ഈ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരുന്നതായി കാണാം.

ബ്രിട്ടീഷുകാരുടെ വരവോടെ ഇന്ത്യക്കാരുടെ വസ്ത്രധാരണത്തില്‍ കാര്യമായ മാറ്റം വന്നു. യുറോപ്പുകാരുടെ ബ്ലൗസും പെറ്റിക്കോട്ടും സാരിയോട് കൂട്ടുകൂടി.
കോളനിവാഴ്ചക്കാലത്ത് ബംഗാളില്‍ സ്ത്രീകള്‍ ധരിച്ചുകൊണ്ടിരുന്ന സാരി, നേര്‍ത്ത ലോലമായ മസ്ലിന്‍ തുണികൊണ്ടുള്ളതായിരുന്നു. അടിവസ്ത്രങ്ങള്‍ ധരിക്കാതെയായിരുന്നു ഈ സാരി സ്ത്രീകള്‍ ധരിച്ചിരുന്നത്. ബംഗാളിലെ കാലാവസ്ഥയ്ക്കും ലിംഗവിവേചനം നിലനിന്ന സമൂഹത്തിനും അനുയോജ്യമായിരുന്നു ഈ സാരി. എന്നാല്‍ മേനിപ്രദര്‍ശനം മോശമായി കരുതിയ ബ്രിട്ടീഷുകാര്‍ ഇത് അപരിഷ്‌കൃതമായി കരുതി. അര്‍ധനഗ്നരായ ഈ ബംഗാളി സ്ത്രീകള്‍ക്ക് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ക്ലബുകളില്‍ പ്രവേശനം നിഷേധിച്ചിരുന്നതായി പറയപ്പെടുന്നു.

ബംഗാളില്‍ സാമൂഹ്യ പരിഷ്‌കരണം വരുന്നതിന് മുമ്പ് ഉന്നത, മധ്യ ജാതിയില്‍പ്പെട്ട സ്ത്രീകളെ വീടിന് പുറത്ത് പോകാന്‍ അനുവദിച്ചിരുന്നില്ല. വേശ്യകളെയും കൂലിപ്പണിക്കാരായ സ്ത്രീകളെയും മാത്രമായിരുന്നു പുറത്തുകണ്ടിരുന്നത്. അതിന് ശേഷം ഭദ്രമഹിള എന്ന ഒരു വിഭാഗം സ്ത്രീകള്‍ ഉയര്‍ന്നുവന്നു. മധ്യജാതിയില്‍പ്പെട്ട ഈ സ്ത്രീകള്‍ വിദ്യാഭ്യാസം നേടിയവരും പൊതുകാര്യങ്ങളില്‍ പങ്കെടുക്കുന്നവരുമായിരുന്നു. ഇവരെ വേശ്യകളില്‍ നിന്നും കൂലിപ്പണിക്കാരില്‍ നിന്നും വേര്‍തിരിക്കാന്‍ ‘സംസ്‌കാരമുള്ള’ വസ്ത്രങ്ങള്‍ വേണ്ടിവന്നു. അങ്ങനെ സാരി കൂടുതല്‍ ‘സംസ്‌കാര’ സമ്പന്നയായി.
എന്നാൽ ഇപ്പോൾ പറയുന്നത് സാരി ഇറുകി കുടുതൽ ക്യാൻസർ വരും എന്നാണ് .

ReadAlso:

Gen Z-യുടെ പുത്തൻ സ്റ്റൈൽ; എന്താണ് ‘ബുഗാഡി’?

ഒരു കിലോയ്ക്ക് വില ഒരു ലക്ഷം രൂപയിലധികം! ദീപാവലി സ്പെഷ്യൽ, സ്വർണം പൂശിയ മധുരപലഹാരങ്ങൾ

പതിവായി പൊട്ടുതൊടുന്നവരാണോ നിങ്ങൾ? ശ്രദ്ധിച്ചില്ലെങ്കിൽ അപകടമാണ്

പി. ജെ ആന്റണി സ്വതന്ത്ര്യത്തെ മുറുകെപ്പിടിച്ച പടയാളി –   ചലച്ചിത്ര സംവിധായകൻ കെ പി  കുമാരൻ

ഇന്ത്യയിലെ ഈ നഗരത്തിന്റെ രീതി കുറച്ച് വ്യത്യസ്തമാണ് കേട്ടോ, ഇവിടെ ഉളളിക്കും വെളുത്തുളളിക്കും വിലക്ക്!

അത് സാരിയുടെ പ്രശ്നം അല്ല അതിന്റെ കൂടെ ധരിക്കുന്ന അടിപാവാടയാണ് കാരണം എന്നും പറയുന്നുണ്ട് സാരി ക്യാൻസർ എന്ന രോ​ഗാവസ്ഥ പോലും നിലവിലുണ്ട്.പേര് സൂചിപ്പിക്കുന്നതുപോലെ സാരി ഉടുത്തതാൽ ക്യാൻസർ ഉണ്ടാകുമെന്നല്ല ഇതിന് അർഥം. അരയ്‌ക്കു ചുറ്റും ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരത്തിൽ വിശേഷിപ്പിക്കപ്പെടുന്നത്. മുറുകിയിരിക്കുന്ന വസ്ത്രം സ്ത്രീകൾ കുറെ കാലം ഉപയോഗിക്കുകയാണെങ്കിൽ അരഭാഗത്ത് ഉരഞ്ഞ് അവിടെയുള്ള ചർമം കറുത്ത നിറമായി മാറുന്നു. ഇത് പിന്നീട് അർബുദമായി മാറും. ദോത്തി കാൻസറിനൊപ്പം 1945ലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്.

Tags: historyindian culturedress in kerala

Latest News

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies