Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

മുഖ്യമന്ത്രിയുടെ മാധ്യമ ടീമിന്റെ പ്രവര്‍ത്തനം പിആര്‍ ഏജന്‍സിക്ക് തുല്യമോ? ചോദ്യവുമായി പാര്‍ട്ടി പ്രവര്‍ത്തകരും, ഘടകകക്ഷികളും മറുപടിയുണ്ടോ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 3, 2024, 05:12 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുഖ്യമന്ത്രിക്ക് എന്തിനാണ് ഈ പിആര്‍ ഏജന്‍സി ചോദ്യം ചോദിക്കുന്നത് ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകരും അതോടൊപ്പം സിപിഐ ഉള്‍പ്പടെയുള്ള ഇടതുമുന്നണിയിലെ ഘടകകക്ഷികളാണ്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളളതും മുഖ്യമന്ത്രിയുടെ വകുപ്പുമായ പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന പിആര്‍ഡി ഉള്ളപ്പോള്‍ എന്തിനാണ് പിആര്‍ ഏജന്‍സിയെന്ന ചോദ്യം ഉയരുന്നത്. പിആര്‍ ഏജന്‍സിയില്ലെന്നാണ് മുഖ്യമന്ത്രി ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതെങ്കിലും, ആരും അത് വിശ്വാസത്തിലെടുത്തിട്ടില്ല. ഔദ്യോഗികമായി പിആര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മീഡിയ ടീം പ്രവര്‍ത്തിക്കുന്നത് പിആര്‍ ഏജന്‍സിക്ക് തുല്യമായാണ്. പിആര്‍ഡിയുടെ വമ്പന്‍ ടീം സെക്രട്ടറിയേറ്റില്‍ നിലനില്‍ക്കേ, സര്‍ക്കാരിന്റെ മുഖം രക്ഷിക്കുന്നതിന്റെ പേരില്‍ തീറ്റിപ്പോറ്റുന്ന മുഖ്യമന്ത്രിയുടെ മീഡിയ ടീമിനെതിരെ വന്‍ ആക്ഷേപമാണ് ഉയരുന്നത്. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരിക്കുന്ന മീഡിയ ടീമിന്റെ ജോലിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ വേണ്ടി മാത്രമാണോ ലക്ഷങ്ങള്‍ നല്‍കി വമ്പന്‍ ടീമിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുത്തിയിരിക്കുന്നതെന്ന് ചോദ്യം ഉയരുന്നു.

സോഷ്യല്‍ മീഡിയയില്‍ പരാജയമായി മാറിയ മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമ ടീമിനായി ഒരു മാസത്തെ ശമ്പളത്തിനായി ചെലവഴിക്കുന്നത് 6,67, 290 രൂപയാണ്. ടീം ലീഡര്‍, കണ്ടന്റ്‌റ് മാനേജര്‍, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍, സോഷ്യല്‍ കോഓര്‍ഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ്, ഡെലിവറി മാനേജര്‍, റിസര്‍ച് ഫെലോ, കണ്ടന്റ് ഡവലപ്പര്‍, കണ്ടന്റ് അഗ്രഗേ റ്റര്‍, 2 ഡേറ്റ റിപ്പോസിറ്ററി മാനേജര്‍മാര്‍, കംപ്യൂട്ടര്‍ അസിസ്റ്റന്റ്. ഇവര്‍ക്ക് ആകെ പ്രതിമാസ ശമ്പളം 6,67,290 രൂപയാണ്. ചുമതല മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റ്, ഫെയ്സ്ബുക്, എക്‌സ്, യുട്യൂബ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ബാധിക്കുന്ന സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വരുന്ന വാര്‍ത്തകളും വിവരങ്ങളും ശേഖരിച്ച് അദ്ദേഹത്തിന്റെ ഓഫിസിനു കൈമാറുക. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കു റീച്ച് കൂട്ടുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുക. ഇതൊക്കെ നടത്തിയിട്ടും ജനങ്ങളുടെയിടയിലും, അന്‍വര്‍ വിഷയം വന്നതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും മുഖ്യമന്ത്രിയുടെ പ്രതിഛായയ്ക്ക് കോട്ടം വന്നിരുന്നു. വിഷയത്തില്‍ കൃത്യമായി ഇടപെടാന്‍ മുഖ്യമന്ത്രിയുടെ മാധ്യമ ടീമിനായിട്ടില്ല. അതോടെ, പിആര്‍ഡി അല്ലാതെ മറ്റൊരു മാധ്യമ ടീം എന്തിനാണെന്ന ചോദ്യമാണ് ഉയരുന്നത്. പിആര്‍ഡിയ്ക്കു പുറമെ മുഖ്യമന്ത്രിക്ക് ഒരു പ്രസ് സെക്രട്ടറിയും മാധ്യമ സെക്രട്ടറിയും ഉണ്ടായിട്ടും അനാവശ്യ ചെലവ് വരുത്തി വലിയൊരു സോഷ്യല്‍ മീഡിയ ടീമിനെ നിലനിര്‍ത്തുന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ മാധ്യമ ടീമിലേക്ക് നിയമനം നടത്തിയത് സിഡിറ്റ് വഴിയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും അതേ ടീമിനെ നിലനിര്‍ത്തുകയും ചെയ്തു. ഇവരയെല്ലാം സിഡിറ്റ് വഴിയാണ് നിയമിച്ചത്. അതിനിടയില്‍ പത്തു വര്‍ഷ കാലാവധി ഉള്ളവരെ സ്ഥിരപ്പെടുത്താന്‍ ഒരു നീക്കവും നടക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സിഡിറ്റിന്റെ പേരില്‍ കണ്ടന്റ് ക്രീയേറ്റര്‍ എന്ന പോസ്റ്റില്‍ എടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലേ മാധ്യമ ടീമിലേക്ക് മാറ്റുകയും ചെയ്യുകയാണ് പതിവ്. മുഖ്യമന്ത്രിയുടെ ഓഫീസിനു വേണ്ടി സേവനം ചെയ്തവരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് സിഡിറ്റ് വഴി ഇവരെ എടുത്തതിന് പിന്നിലേ ലക്ഷ്യം. സിഡിറ്റില്‍ പരീക്ഷ നടത്തുകയും പാര്‍ട്ടി അനുഭാവികളായവരെയും, മക്കളെയും ബന്ധുക്കളെ ഉള്‍പ്പെടെയാണ് സിഡിറ്റില്‍ തിരുകി കയറ്റിയിരിക്കുന്നത്. സിഡിറ്റില്‍ കണ്ടന്റ് ഡെവലപ്പര്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്ന പേരില്‍ പരീക്ഷ നടത്തുകയും, ലിസ്റ്റില്‍ മുന്നില്‍ വരുന്നവരെ ഇന്റര്‍വ്യൂവില്‍ തരംതാഴ്ത്തി വേണ്ടപ്പെട്ടവരെ തിരികെ കയറ്റുന്നതുമാണ് സിഡിറ്റിന്റെ രീതി. ഇവരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ് നിയമിക്കുന്നത്.

പബ്ലിക് റിലേഷന്‍സ് വകുപ്പിനു പുറമേ അവര്‍ ഏല്‍പിക്കുന്ന കരാറുകള്‍ പൂര്‍ത്തിയാക്കാന്‍ 339 പ്രഫഷനല്‍ അക്രിറ്റഡ് ഏജന്‍സികളെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ടെലിവിഷന്‍, തിയറ്റര്‍, സമൂഹ മാധ്യമങ്ങള്‍, റേഡിയോ എന്നിവയ്ക്കായി പരസ്യം തയാറാക്കാന്‍ 23 ഏജന്‍സികളും പത്രങ്ങള്‍ക്കു പരസ്യം തയാറാക്കാന്‍ 16 ഏജന്‍സികളുമുണ്ട്. ഇവയെല്ലാം ഉണ്ടെന്നിരിക്കെ മാധ്യമ ടീമില്‍ ഇനിയും കൂടുതല്‍ പേരെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ട്.

ReadAlso:

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

കാഫിര്‍ സ്‌ക്രീന്‍ ഷോട്ടില്‍ എസ്‌ഐടി അന്വേഷണം; കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം

Tags: CM'S MEDIA TEAMമുഖ്യമന്ത്രിയുടെ ഓഫീസ്CPICPMLDFCM PINARAYI VJAYANPR AGENCY ISSUE

Latest News

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

‘CJP രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല; ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണം’; സൗരവ് ദാസ്

യുവാവിനെ കളമശേരി മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീറാം വെങ്കിട്ടരാമന്‍ കൃഷിമന്ത്രിക്കൊപ്പം: പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍; വാര്‍ത്താ സമ്മേളനത്തില്‍ ഇരിക്കാതെ കൃഷി വകുപ്പു ഡയറക്ടര്‍ പുറത്തിറങ്ങി

പ്രതിപക്ഷ ഉപനേതാവ് പദവി: സി.പി.ഐ-സി.പി.എം ഉഭയകക്ഷി ചര്‍ച്ച പരാജയം; ഇനി സി.പി.എം പറയട്ടെ എന്ന് ബിനോയ് വിശ്വം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies