Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

മൃതദേഹത്തില്‍ അയാള്‍ പൈശാചികമായി ലൈംഗികസുഖം ആസ്വദിച്ചു: സ്ത്രീകളെ അവസരം കിട്ടുമ്പോള്‍ തലയ്ക്കടിച്ചു കൊല്ലും; തെളിവില്ലാത്ത കൊലപാത പരമ്പരയ്ക്കു പിന്നില്‍ സീരിയല്‍ കില്ലറിന്റെ ബുദ്ധി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2025, 04:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മാനസിക വിഭ്രാന്തിയുള്ള മനുഷ്യരേ ഇത്തരം നീചകൃത്യങ്ങള്‍ ചെയ്ത് ലൈംഗികാസക്തിക്ക് പൂര്‍ത്തീകരണം നടത്തൂ. കാരണം, ഇരയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇത്തരക്കാരുടെ മാനസിക നില തകര്‍ക്കുന്നത്. അല്ലാതെ, സാമൂഹ്യ ജീവിതത്തില്‍ കുടുംബവും കുട്ടികളുമായി ജീവിക്കുന്നവരാണ് ഇവര്‍. സ്ത്രീകളോടും യുവതികളോടുമാണ് ഇത്തരക്കാര്‍ക്ക കൂടുതല്‍ ആസക്തി. ചണ്ഡീഗഡില്‍ നടന്ന കൂട്ടക്കൊലപാതകങ്ങള്‍ക്ക് തുമ്പുതേടി അലഞ്ഞ പോലീസിന്റെ കേസ് ഡയറിയില്‍ ഇപ്പോഴും അത്തരമൊരു മാനസിക വിഭ്രാന്തി ഇല്ലാത്ത, എന്നാല്‍, സ്ത്രീകളുടെ മൃതദേഹങ്ങളോട് കാമാസക്തിയുള്ള ഒരു ക്രിമിനലിന്റെ പേരുണ്ടാകും. ഓട്ടോ ഡ്രൈവര്‍ മോനുകുമാര്‍. നിരവധി സ്ത്രീകളെ തലയ്ക്കടിച്ചു കൊന്നശേഷം മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പം കിടക്കുകയും, ലൈംഗികബന്ധം നടത്തുകയും ചെയ്യുന്നതാണ് സീരിയല്‍ കില്ലറിന്റെ ഹോബി.

  • മോനുകുമാര്‍ പോലീസിന്റെ പിടിയിലാകുന്ന സംഭവം ഇങ്ങനെ

ജോലിക്കും പഠനത്തിനുമായി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങുന്ന സ്ത്രീകള്‍ സുരക്ഷിതരായി തിരികെ എത്തുക എന്നത് ഈ കാലഘട്ടത്തില്‍ വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. 2010ല്‍ ചണ്ഡീഗഡില്‍ നടന്ന, ഒരു എം.ബി.എ വിദ്യാര്‍ത്ഥിനിയുടെ തിരോധാനം പിന്നീട് നാടിനെ നടുക്കിയ ഒരു പരമ്പര കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ കാരണമായി. നേഹ എന്ന 21 വയസ്സുകാരിയായ പെണ്‍കുട്ടി മൊഹാലിയിലെ കോളേജില്‍ നിന്നും കോച്ചിംഗ് ക്ലാസ് കഴിഞ്ഞ് മടങ്ങുന്നവഴിയാണ് കാണാതാകുന്നത്. രാത്രി വൈകിയിട്ടും മകള്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് പിതാവ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

പിന്നീട് വിളിച്ചപ്പോള്‍ അപരിചിതനായ ഒരാള്‍ ഫോണ്‍ എടുക്കുകയും, താന്‍ 500 രൂപയ്ക്ക് മറ്റൊരാളില്‍ നിന്ന് വാങ്ങിയതാണ് ആ ഫോണ്‍ എന്ന് പറയുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു ടാക്‌സി സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കാടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ നേഹയുടെ മൃതദേഹം കണ്ടെത്തി. തലയില്‍ കല്ലുകൊണ്ട് ശക്തമായി ഇടിച്ചായിരുന്നു കൊലപാതകം നടത്തിയത്. അന്ന് മഴ പെയ്തതിനാല്‍ വിരലടയാളങ്ങള്‍ നഷ്ടപ്പെട്ടത് അന്വേഷണത്തെ സാരമായി ബാധിച്ചു. ഫോണ്‍ കൈവശം വച്ചിരുന്ന ആളെ കണ്ടെത്തിയെങ്കിലും, മുഖം മറച്ച ഒരാളില്‍ നിന്നാണ് താന്‍ ഫോണ്‍ വാങ്ങിയതെന്ന മൊഴി അന്വേഷണം വഴിമുട്ടിച്ചു.

വര്‍ഷങ്ങള്‍ കടന്നുപോയിട്ടും പ്രതിയെ കണ്ടെത്താനാകാതെ ആ കേസ് തെളിയാത്ത ഒന്നായി അവശേഷിച്ചു. എന്നാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷം, 2022 ജനുവരിയില്‍ മന്ദീപ് കൗര്‍ എന്ന 40 വയസ്സുകാരിയായ സ്ത്രീ സമാനമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കാടിനുള്ളില്‍ തലക്കേറ്റ ക്ഷതങ്ങളോടെയാണ് ഇവരുടെയും മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ നേഹയുടെ കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച ഡി.എന്‍.എയും (DNA), മന്ദീപ് കൗറിന്റെ ഘാതകന്റെ ഡി.എന്‍.എയും ഒന്നാണെന്ന് തെളിഞ്ഞതോടെ ഇതൊരു സീരിയല്‍ കില്ലറുടെ കൃത്യമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതിനിടയില്‍ മൂന്നു മാസങ്ങള്‍ക്ക് ശേഷം ദേവി എന്ന 30 വയസ്സുകാരിയും സമാനരീതിയില്‍ കൊല്ലപ്പെട്ടു.

പ്രത്യേക അന്വേഷണ സംഘം കേസ് ഏറ്റെടുക്കുകയും വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. മൃതദേഹങ്ങള്‍ കണ്ടെത്തിയ മൂന്നു സ്ഥലങ്ങള്‍ക്ക് സമീപവും ടാക്‌സി സ്റ്റാന്‍ഡുകള്‍ ഉണ്ടെന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ പ്രദേശത്തെ സ്ഥിരം ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനായി പോലീസ് ഒരു തന്ത്രം പ്രയോഗിച്ചു. ഒരു മെഡിക്കല്‍ ക്യാമ്പ് എന്ന വ്യാജേന സംശയിക്കാവുന്ന എണ്ണൂറോളം പേരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ മോനു കുമാര്‍ എന്ന ഓട്ടോ ഡ്രൈവറുടെ ഡി.എന്‍.എ, കൊലപാതക സ്ഥലത്തുനിന്നും ലഭിച്ച തെളിവുകളുമായി പൂര്‍ണ്ണമായും യോജിച്ചു.

ഉത്തര്‍പ്രദേശ് സ്വദേശിയായ മോനു കുമാര്‍ തന്റെ ഇരുപതാം വയസ്സിലാണ് നേഹയെ കൊലപ്പെടുത്തുന്നത്. ഇരയെ ദിവസങ്ങളോളം നിരീക്ഷിച്ച്, അവസരം കാത്തുനിന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയും, അതിനുശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം കാണിക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ഇയാള്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും കൊലപാതകങ്ങള്‍ നടത്തിയത്. പിടിക്കപ്പെടുമ്പോള്‍ ഇയാള്‍ക്ക് 35 വയസ്സായിരുന്നു. ഉത്തര്‍പ്രദേശില്‍ വച്ച് മുമ്പും ഇയാള്‍ സമാനമായ കുറ്റകൃത്യം നടത്തിയിരുന്നെങ്കിലും തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെടുകയായിരുന്നു. കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

CONTENT HIGH LIGHTS;He enjoyed demonic sexual pleasures on a dead body: He would kill women by hitting them in the head whenever he got the chance; The serial killer’s mind behind the series of unprovoked murders

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

Tags: തെളിവില്ലാത്ത കൊലപാത പരമ്പരയ്ക്കു പിന്നില്‍ സീരിയല്‍ കില്ലറിന്റെ ബുദ്ധിserial killerAUTO DRIVERANWESHANAM NEWSMENTAL PATIENTSRAPPEDCHANDIGADNEHAMONUKUMARമൃതദേഹത്തില്‍ അയാള്‍ പൈശാചികമായി ലൈംഗികസുഖം ആസ്വദിച്ചുസ്ത്രീകളെ അവസരം കിട്ടുമ്പോള്‍ തലയ്ക്കടിച്ചു കൊല്ലുംDEAD BODY

Latest News

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies