ന്യൂഡൽഹി : ഹരിയാന അതിർത്തിയായ ഖനൗരിയിൽ കൊല്ലപ്പെട്ട കർഷകൻ ശുഭ്കരൺ സിങ്ങിന്റെ മൃതദേഹവും വഹിച്ച് കർഷകർ റാലി നടത്തി. ബട്ടിൻഡ സ്വദേശിയായ ശുഭ്കരൺ ഖനൗരിയിൽ ഉണ്ടായ സംഘർഷത്തിൽ ഫെബ്രുവരി 21നാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ 12 സുരക്ഷാ ഭടന്മാർക്കും പരുക്കേറ്റിരുന്നു. ശുഭ്കരണിന്റെ മരണത്തിൽ പൊലീസ് കൊലപാതകക്കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read more :