കോഴിക്കോട്: ഹിന്ദുമതത്തെ രാഷ്ട്രീയ അധികാരം നേടാനുള്ള ഉപകരണമാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഗസ്റ്റിൻ തെക്കൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്ന ജനുവരി 22 ഇന്ത്യയെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമാണ്. മതേതര ഇന്ത്യക്ക് കളങ്കം ചാർത്തിയും, നിർമാണം പൂർത്തിയാക്കാതെയും, ഹൈന്ദവ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് വിശ്വാസത്തിന് എതിരാണെന്നാണ് നാല് മഠാധിപതികൾ തന്നെ പറഞ്ഞത്.
Read more…
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ