Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

സർക്കാരിനെതിരെ പള്ളികളിൽ ബോധവത്‌കരണം നടത്തുമെന്ന് പിഎംഎ സലാം; എന്നാൽ അതൊന്ന് കാണട്ടെ എന്ന് സൈബർ സഖാക്കൾ

Web Desk by Web Desk
Dec 1, 2021, 08:30 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടികള്‍ക്കെതിരെ മുസ്‌ലിം സംഘടനകള്‍ സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഡിസംബര്‍ മൂന്നിന് മുസ്ലിം പള്ളികളില്‍ ബോധവത്കരണം സംഘടിപ്പിക്കാനും ഏഴിന് പഞ്ചായത്തടിസ്ഥാനത്തില്‍ പ്രതിഷേധറാലിയും തിരുവനന്തപുരത്തും കോഴിക്കോട്ടും ബഹുജനസംഘമവും നടത്താനാണ് പദ്ധതി.

ചൊവ്വാഴ്ച നടന്ന മുസ്‌ലിം സംഘടന നേതാക്കന്‍മാരുടെ യോഗത്തിന് ശേഷം മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആണ് ഇക്കാര്യമറിയിച്ചത്. വഖ്ഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ടത് വഖ്ഫ് സ്വത്ത് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ്. ഇതിനെ നിയപരമായും നേരിടുമെന്നും പിഎംഎ സലാം പറഞ്ഞു.

എന്നാൽ വിഷയത്തിൽ സൈബർ ലോകത്ത് അങ്ങേയറ്റം പ്രതിഷേധമുയരുന്നുണ്ട്. പള്ളികൾ ആരുടേയും സ്വത്തല്ലെന്നും അവിടെ ഇത്തരം പരിപാടികൾ നടത്തിക്കില്ലെന്നും വെല്ലുവിളിച്ചാണ് ഇത്തരം പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പ്രധാനമായും മുസ്‌ലിം സൈബർ സഖാക്കളാണ് പള്ളികളിൽ വെച്ച് സർക്കാരിനെതിരെ ബോധവത്കരണം നടത്തുന്നതിനെതിരെ രംഗത്ത് വന്നത്. 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fhussain.sumi%2Fposts%2F4589306331160021&show_text=true&width=500

“സലാമിൻ്റെ പാർട്ടിയുടെ തറവാട് വകയല്ല പള്ളികൾ. വിശ്വാസികളുടെ വിയർപ്പ് കൊണ്ട് പണിത, ദൈവത്തിൻ്റെ ഗേഹങ്ങൾ ആണ്. സർക്കാറിൻ്റെ തീരുമാനത്തെ അംഗീകരിക്കുന്ന ഞാൻ അടക്കമുള്ള വിശ്വാസികൾ പള്ളികളിൽ രാഷ്ട്രീയം പറയുന്നതിന് എതിരാണ്.” എന്നാണ് മിക്ക പോസ്റ്റുകളിലും കാണുന്ന പ്രധാന വാചകം. ഏകദേശം ഒരേ പോലെയുള്ള ഇത്തരം പോസ്റ്റുകൾ നിരവധിപേരാണ് പങ്കുവെക്കുന്നത്. 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsaleemcholan%2Fposts%2F10227783124183137&show_text=true&width=500

https://www.facebook.com/plugins/video.php?height=322&href=https%3A%2F%2Fwww.facebook.com%2F100073892928279%2Fvideos%2F1240595276406233%2F&show_text=false&width=560&t=0

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Funais.messi2%2Fposts%2F1885412078332101&show_text=true&width=500

https://www.facebook.com/plugins/video.php?height=308&href=https%3A%2F%2Fwww.facebook.com%2F100016522089840%2Fvideos%2F855384525132191%2F&show_text=true&width=560&t=0

പിഎംഎ സലാം പറഞ്ഞ കാര്യങ്ങൾ പാണക്കാട് തങ്ങൾമാർ ഇടപെട്ട് തീർക്കും എന്ന് പ്രത്യാശ പ്രകടിപ്പിക്കുന്ന ആളുകളും വിഷയത്തെ കുറിച്ച് പോസ്റ്ററുകൾ ഇട്ടിട്ടുണ്ട്. 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanishm00100%2Fposts%2F4659657130759089&show_text=true&width=500

ജുമുഅ നിസ്കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളിൽ സർക്കാരിന്റെ മുസ്‌ലിം വിരുദ്ധതക്കെതിരെ ബോധവത്കരണം നടത്തുമെന്നാണ് പിഎംഎ സലാം അറിയിച്ചത്. എന്നാൽ ഇത് സലാമിന്റെയോ മുസ്‌ലിം ലീഗിന്റേയോ മാത്രം തീരുമാനമല്ല. മുസ്‌ലിം നേതൃസമിതി ഒന്നാകെയെടുത്ത തീരുമാനമാണ്. പിഎംഎ സലാമിന് പുറമെ, മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി തങ്ങൾ, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ.എം.ഐ അബ്ദുൽ മജീദ് സ്വലാഹി (കെ.എൻ.എം), ബി.പി.എ ഗഫൂർ (കെ.എൻ.എം മർകസുദ്ദഅ്‌വ), ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി),  കെ. സജ്ജാദ് (വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ), എഞ്ചിനീയർ പി മമ്മദ്കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീൻ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ), അഖ്‌നിസ് എം (മെക്ക), കമൽ എം.മാക്കയിൽ (കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ), അഡ്വ.കെ.പി മെഹബൂബ് ശരീഫ് (റാവുത്തർ ഫെഡറേഷൻ), അഡ്വ. വി.കെ ബീരാൻ (മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ) എന്നിവരും പങ്കെടുത്തിരുന്നു.

ഇവർ എല്ലാവരും കൂടി എടുത്ത തീരുമാനത്തെ മാധ്യമങ്ങൾക്ക് മുൻപിൽ അറിയിക്കുകയാണ് പിഎംഎ സലാം ചെയ്തത്. എന്നാൽ ഈ തീരുമാനത്തെ മുസ്‌ലിം ലീഗിന്റെ തീരുമാനമാക്കി കണ്ടാണ് സൈബർ പോരാട്ടം നടക്കുന്നത്. കേരളത്തിലെ മിക്ക മുസ്‌ലിം സംഘടനകളും കൂടി എടുത്ത തീരുമാനം രാഷ്ട്രീയമല്ല. ഇതിൽ പങ്കെടുത്ത പല സംഘടനകളും രാഷ്ട്രീയമായി പ്രവർത്തിക്കുന്നവരും അല്ല. 

സിഎഎ പോലുള്ള വിഷയങ്ങൾ പള്ളികളിൽ ചർച്ച ചെയ്യാമെങ്കിൽ, എന്തുകൊണ്ട് മുസ്‌ലിംകളെ ബാധിക്കുന്ന വിഷയങ്ങൾ പള്ളികളിൽ ചർച്ച ചെയ്തുകൂടാ എന്നാണ് ലീഗ് സൈബർ പോരാളികൾ ഇതിന് മറു ചോദ്യം ഉന്നയിക്കുന്നത്. 

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FNuhmankottak%2Fposts%2F1120870431988830&show_text=true&width=500

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fvennakkodan.najeeb%2Fposts%2F382880480257863&show_text=true&width=500

ആരോപിക്കപ്പെടുന്ന പോലെ വഖഫ് വിഷയത്തെ ചൊല്ലി മാത്രമല്ല സമരം നടത്തുന്നത്. സ്‌കോളർഷിപ്പ് വിഷയത്തിലും, സി.എ.എ, എൻ.ആർ.സി കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം നിറവേറ്റാതിരിക്കുന്നതിലും, നിയമനങ്ങളിൽ സംവരണ അട്ടിമറി തടയാതിരിക്കുന്നതിലും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉള്ള സെൻട്രൽ സ്‌കോളർഷിപ്പുകൾ മുസ്ലിം വിദ്യാർത്ഥികൾക്ക് അന്യമാക്കപ്പെട്ട നിലപാടിലും, എ.ഐ.പി സ്കൂളുകൾക്ക് നൽകിയിരുന്ന ആനുകൂല്യങ്ങൾ എടുത്തുമാറ്റിയതിലും, മലബാർ പ്രദേശത്തെ വിദ്യാഭ്യാസ അസൗകര്യങ്ങൾ പരിഹരിക്കപെടാതെ കിടക്കുന്നതിലുമടക്കമുള്ള സർക്കാർ നിലപാടിനെതിരെയാണ് സമരാഹ്വനം നടത്തിയിട്ടുള്ളത്.

Latest News

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ല; അത് തൃശൂരുകാരൻ ദാമോദര മേനോൻ! | real-identity-of-sukumara-kurup-alleged-picture-revealed-family-claims-its-their-brother-damodara-meno

സ്വർണ്ണ വില കുത്തനെ ഇടിഞ്ഞു | gold rate falls in kerala after onam august 28

നേപ്പാളിലെ പ്രളയത്തില്‍ കാണാതായവരില്‍ മലയാളി കുടുംബവും; പൊന്നാനി സ്വദേശികള്‍ക്കായി തിരച്ചില്‍ | malayali family missing in nepal| nepal flood

എസ് കെ ഹോസ്പിറ്റലിൽ ഓണാഘോഷം

മണിപ്പൂരില്‍ വാഹനത്തിന് നേരെയുണ്ടായ വെടിവയ്പ്പില്‍ അഞ്ച് നാഗ ഗോത്രവിഭാഗക്കാര്‍ കൊല്ലപ്പെട്ടു; സുരക്ഷ ശക്തം | manipur-kangpokpi-attack-five-naga-tribal-people-killed

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies