Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മെയ്‌വഴക്കവും ആയോധനകലാ പ്രവീണ്യവും കൊണ്ട്‌ ലോകത്തെ വിസ്മയിപ്പിച്ച മനുഷ്യൻ | Hollywood movie actor

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
Jul 21, 2024, 09:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹോളീവുഡ് സിനിമയില്‍ ചൈനീസ് ആയോധന കലക്ക് വന്‍ പ്രാധാന്യം നേടിക്കൊടുത്ത… മെയ്‌വഴക്കവും ആയോധനകലാ പ്രവീണ്യവും കൊണ്ട്‌ ലോകത്തെ വിസ്മയിപ്പിച്ച

ലോകസിനിമയിലെ ഇതിഹാസങ്ങളിൽ ഒരാളായ ബ്രൂസ്‌ ലീ. നിരവധി ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഒട്ടേറെ ആരാധകരെ ഉണ്ടാക്കാന്‍ കഴിഞ്ഞ ഇന്നും ആരാധക മനസ്സുകളില്‍ ആയോധനകലയുടെ അവസാനവാക്കായി ഇന്നും അദ്ദേഹം തുടരുന്നു. 1940 നവം‌ബർ‍ 27ന് ഹോങ്‌കോങ്ങിൽ നാടക കമ്പനിയിൽ ഹാസ്യ നടനായിരുന്ന ലീ ഹോയ്‌ ചുൻചയുടെയും ചൈനീസ്‌- ജർമൻ വംശജ ഗ്രേസിന്റെയും മകനായി സാൻ ഫ്രാൻസിസ്കോയിലാണ്‌ ബ്രൂസ്‌ ലീ ജനിച്ചത്‌. ആയോധനകലാരം​ഗത്ത് പാശ്ചാത്യതാരങ്ങളെ കടത്തിവെട്ടി ഹോളിവുഡിലെ ഏഷ്യന്‍ താരോദയമായ് ബ്രൂസ്‌ ലീ മാറുകയായിരുന്നു.

 

1940 നവംബര്‍ 27 ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഒരു ചൈനീസ് ആശുപത്രിയില്‍ ജനിച്ച ബ്രൂസ് ലീയുടെ ആദ്യകാല പഠനവും കുങ്ഫൂ പരിശീലനവും ഹോങ്കോംഗിലായിരുന്നു.

 

ചൈനീസ് ഓപ്പറ നര്‍ത്തകന്‍ എന്ന് നിലയില്‍ പിതാവിനുണ്ടായിരുന്ന പേര് കുട്ടിക്കാലത്ത് തന്നെ ചൈനീസ് സിനിമകളില്‍ അഭിനയിക്കാന്‍ ബ്രൂസ് ലീയെ സഹായിച്ചു. വിംഗ്ചുന്‍ എന്ന പേരിലറിയപ്പെടുന്ന ആയോധനകലയും ഇക്കാലത്ത് പഠിച്ചു.

 

ReadAlso:

​’ഫ്ലവർ ഡേ’ മുതൽ ശിശുദിനം വരെ: നവംബർ 14-ൻ്റെ അപൂർവ്വ ചരിത്രം

കൊല്ലാനോ അതോ ചികിത്സിക്കാനോ? സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള സമഗ്ര റഫറല്‍ പ്രോട്ടോകോള്‍ പുറത്തിറക്കി; റഫറല്‍ പ്രോട്ടോക്കോള്‍ കൊണ്ടു വന്നതെന്തിന് ?

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

സിനിമയിലൂടെയും ആയോധനകലയിലൂടെയും സ്വന്തം ശരീര സൗന്ദര്യത്തിലൂടെയും ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയ ബ്രൂസ് ലീ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടി. ഇവിടെ വച്ചാണ് ബ്രൂസ് ലീ ജീവിതസഖിയെ കണ്ടെത്തുന്നത്.

 

ലിന്‍റ എമറിയെ 1964ല്‍ ബ്രൂസ് ലീ വിവാഹം കഴിച്ചു. ബ്രൂസ് ലീ ക്ക് ഒരു മകനും മകളും ഉണ്ടായിരുന്നു. മകന്‍റെ ദാരുണ മരണം ഒരു ശാപമായി ചൈനക്കാരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു.

 

ബിരുദത്തിന് ശേഷം ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ച് തുടങ്ങിയ ബ്രൂസ് ലീ1971ല്‍ ഒരേതരം വേഷങ്ങളില്‍ മനംമടുത്ത് ഹോങ്കോങ്ങില്ലേക്ക് തിരിച്ച് പോയി. അവിടെ ആയോധനകലക്കു പ്രാമുഖ്യം നല്‍കുന്ന ചിത്രങ്ങളില്‍ അഭിനയിച്ചു. ഇത് അദ്ദേഹത്തിന്‍റെ പ്രശസ്തിയും കഴിവും അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി .

 

ഒകാലാന്‍ഡിലും ലോസ് എയ്ഞ്ചല്‍സിലും കാലിഫോര്‍ണിയയിലും ആയോധനകലകേന്ദ്രങ്ങള്‍ ആരംഭിച്ച ബ്രൂസ്സ് ലീ വിംഗ്ചുന്‍ ആയോധനരീതി മാത്രം തുടരുന്നതില്‍ അസംതൃപതനായിരുന്നു. പിന്നീട് പാശ്ഛാത്യരുടെ ഗുസ്തി, വാള്‍ പ്രയോഗം എന്നിവ ചേര്‍ത്ത് തന്‍റെ ആയോധനകല വികസിപ്പിച്ചു.

 

ഇതിന് ശേഷവും കരാട്ടെ, ജൂഡോ തുടങ്ങി പല തരത്തിലുള്ള ആയോധനമുറകള്‍ ചേര്‍ത്ത് വികസിപ്പിച്ചെടുത്ത തന്‍റെ ആയോധന ശൈലിയെ ബ്രൂസ് ലീ ജ-ീത് കുനോ ഡോ എന്ന് വിളിച്ചു.

 

ബ്രൂസ് ലീയുടെ ആയോധനകല കേന്ദ്രങ്ങള്‍ വിവാദം വിളിച്ച് വരുത്തി.ഏഷ്യന്‍ ‘രഹസ്യങ്ങല്‍ ‘പാശ്ചാത്യരെ പഠിപ്പിക്കുന്നു എന്ന പേരില്‍ തുടങ്ങിയ ആ വിവാദം ബ്രൂസ്സ് ലീയും മറ്റൊരു പ്രശസ്ത ആയോധന വീരനും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തില്‍ കലാശിച്ചു.

 

ബ്രൂസ്ലീ തന്നെ വിജയിച്ചുവെങ്കിലും മല്‍സരം നീണ്ടു പോയി എന്ന തോന്നലില്‍ ബ്രൂസ് ലി തന്‍റെ പരിശീലനമുറകള്‍ കൂടുതല്‍ തീവ്രമാക്കി.

 

ബ്രൂസ് ലി തന്‍റെ പരിശീലനത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മാര്‍ഗങ്ങളെ കുറിച്ചും ഡയറിക്കുറിപ്പുകള്‍ എഴുതുമായിരുന്നു. ഇത് പിന്നീട് ആയോധനകലയുടെ ഒരു ചരിത്രകാരന്‍ ‘ബ്രൂസ് ലീ ലൈബ്രറി ‘എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.

 

ഭക്ഷണത്തിലും പോഷണത്തിലും ബ്രൂസ് ലി വളരെ ശ്രദ്ധ ചെലുത്തിയിരുന്നു. ഉയര്‍ന്ന അളവില്‍ മാംസ്യം അടങ്ങിയ പാനീയങ്ങളും അതു പോലുള്ള് മറ്റ് ഭക്ഷണങ്ങളുമാണ് അദ്ദേഹം കഴിച്ചിരുന്നത്.

 

ദിവസത്തില്‍ പലപ്രാവശ്യം പാല്‍, മുട്ട,ഏത്തപ്പഴം, ചോക്ളേറ്റ് ഐസ്ക് റീം, പയര്‍ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന പാനീയം കുടിച്ചിരുന്നു. അത്പോലെ പച്ചക്കറികളും പഴവര്‍ഗങ്ങളും ചേര്‍ത്തുണ്ടാക്കുന്ന പാനീയവും അദ്ദേഹം ഉപയോഗിച്ചിരുന്നു. 1973 ജൂലൈ 20ന്‌ 32-ാം വയസ്സിലായിരുന്നു അന്ത്യം. തലവേദനക്ക് കഴിച്ച വേദനസംഹാരിയുടെ ഫലമായുണ്ടായ സെറിബ്രല്‍ എഡിമ എന്ന അവസ്ഥ മരണകാരണമായി ചൂണ്ടിക്കാണിക്കുന്നു. ബ്രൂസ് ലിയുടെ തീവ്ര വ്യായാമങ്ങളും കര്‍ശനമായ ആഹാരരീതിയും വേദനസംഹാരിയോടുള്ള ശരീരത്തിന്‍റെ പ്രതികരണത്തെ കൂടുതല്‍ വഷളാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തു എന്നാണ് നിഗമനം.

ബ്രൂസ് ലിയുടെ അന്ത്യം പലതരത്തിലുള്ള വിവാദങ്ങള്‍ക്ക് കാരണമായി. ഇന്നും മരണകാരണം ‘നിഗമനമായി ‘തുടരുന്നു. എന്തൊക്കെയായാലും ആ പ്രതിഭയുടെ അകാലത്തിലെ അന്ത്യം ഉണ്ടാക്കിയ ശൂന്യത ഇന്നും നികന്നിട്ടില്ല. മക്കളായ ബ്രണ്ടനും ഷാനനും അഭിനേതാക്കളായിരുന്നു. ബ്രണ്ടൻ ലീ ക്രോ എന്ന സിനിമാഷൂട്ടിങ്ങിനിടെ വെടിയേറ്റ്‌ മരിച്ചു.

Tags: HOLLYWOODMovie actorAction movie

Latest News

‘ഇനിയും അനീഷ് ജോർജുമാരെ കൊലയ്ക്ക് കൊടുക്കരുത്’: ഇലക്ഷൻ കമ്മീഷന് കത്തയച്ച് ബിനോയ് വിശ്വം | Story Highlights : binoy-viswam-urges-election-commission-to-extend-sir-timeline-blo-aneesh-georges-death

തദ്ദേശ തെരഞ്ഞെടുപ്പ്: ഇത്തവണ 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി | voter-list-published-for-the-local-body-elections-kerala

‘എല്ലാ തീർത്ഥാടകർക്കും സുഖ ദർശനം ഉറപ്പാക്കും; പരാതികളില്ലാത്ത മണ്ഡല കാലമാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ | all-pilgrims-to-get-comfortable-at-sabarimala-says-k-jayakumar

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി ; ഹൈക്കോടതിയെ സമീപിച്ച് വൈഷ്ണ സുരേഷ് | vaishna-suresh-approaches-high-court-over-removal-of-name-from-voter-list

കാണുമ്പോൾ സാധാരണ ആപ്പിൾ, പക്ഷേ വില കേട്ടാൽ ഞെട്ടും! ഇതാണ് ലോകത്തെ ഏറ്റവും സമ്പന്നമായ ആപ്പിൾ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

അനീഷിന്റെ പഴയ ഭാര്യ എവിടെ?

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies