Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

മരണമന്വേഷിച്ചു മഹാനഗരിയിലേക്ക്

Web Desk by Web Desk
Feb 12, 2024, 10:42 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാശി എല്ലാവർക്കുമൊരു കൗതുക ഭൂമിയാണ്. ചെറുപ്പക്കാർക്ക് കാശി യാത്രയുടെ ലഹരി നൽകുന്ന ഇടമാണെങ്കിൽ പ്രായം ചെന്നവർക്ക് അവിടം മോക്ഷം ലഭ്യമാകുന്ന ഇടമാണ്. പല ആഗ്രഹങ്ങളുമായി കാശിയിലേക്കു ചെല്ലുന്നവരുണ്ട്.

ചിലർ ഗംഗ ആരതി കാണുവാൻ, ചിലർ പക്ഷികൾ വെള്ളത്തെ ചുറ്റുന്ന സൂര്യോദയങ്ങൾ കാണാൻ, ചിലർ ഘാട്ടുകളിൽ ഇരുന്ന് കാശിയുടെ സൗന്ദര്യം ആസ്വദിക്കാൻ. കാശിയുടെ കോണുകളിൽ മുഴങ്ങി കേൾക്കുന്ന മറ്റൊരു കഥയുണ്ട്. പ്രായമായ പലരും വന്നു കഴിഞ്ഞാൽ തിരികെ പോകില്ല എന്ന്. ജീവിതത്തിന്റെ മോക്ഷവും, മുക്തിയും എവിടെയാണെന്നു വിശ്വസിച്ചു പലരും കാശിയിൽ തന്നെ ഒടുങ്ങും. മരണമന്വേഷിച്ചു അവിടേക്ക് പോകുന്നവർ ധാരാളമുണ്ട് 

d

കാശി ഒരു പുണ്യപുരാതനമായ ഹൈന്ദവ നഗരമാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളിലൊന്നണെങ്കിലും കാശി അറിയപ്പെടുന്നത് അതിന്ഡറെ ആത്മീയതയ്ക്കാണ്. സപ്തപുരികളിലൊന്നായ കാശിയിലെത്തി പ്രാർത്ഥിക്കുന്നത് മോക്ഷം നല്കുമെന്നും ഇവിടെ മരിക്കുന്നത് ആത്മാവിനെ മോക്ഷത്തിലെത്തിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പുരാതനങ്ങളായ ക്ഷേത്രങ്ങൽ, ഘാട്ടുകൾ, എന്നിവയെല്ലാം ചേരുന്ന ഇവിടം മോക്ഷ കവാടം കൂടിയാണ്.

ry

ശിവന്‍റെ വാസസ്ഥമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടെ, ഗംഗാ നദിയിൽ മുങ്ങിനിവർന്നാൽ പാപങ്ങളൊക്കെയും മോചിക്കപ്പെടുമെന്നാണ് പറയുന്നത്. മാധവനും മഹാദേവനും തുല്യപ്രാധാന്യത്തിൽ വാഴുന്ന കാശിയിൽ വരുന്നതിന്റ പുണ്യം പൂർണ്ണമായും അനുഭവിക്കുവാൻ മൂന്നു ക്ഷേത്രങ്ങളിലാണത്രെ ദർശനം നടത്തേണ്ടത്.

കാലഭൈവരവ ക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, ബിന്ദു മാധവ ക്ഷേത്രം എന്നിവയാണവ. മറ്റു രണ്ടു ക്ഷേത്രങ്ങളും പലപ്പോഴും മറക്കാതെ വിശ്വാസികളെത്തുമെങ്കിലും ബിന്ദു മാധവ ക്ഷേത്രം അത്ര അറിയപ്പെടുന്ന ഒന്നല്ല.

ReadAlso:

ഉത്തരാഖണ്ഡിലെ മിനി സ്വിറ്റ്‌സർലൻഡ്! ചോപ്ത: അറിയപ്പെടാത്ത ഹിമാലയൻ പറുദീസയിലേക്ക് ഒരു യാത്ര

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

f

ശിവനൊപ്പം വിഷ്ണുവിനും തുല്യപ്രാധാന്യം നല്കുന്ന കാശിയിൽ നിർബന്ധമായും സന്ദർശിക്കേണ്ട ക്ഷേത്രമാണ് ബിന്ദു മാധവ ക്ഷേത്രം. പരിചിതമായ വിഷ്ണു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ പ്രതിഷ്ഠയും വിശ്വാസങ്ങളുമാണ് ബിന്ദു മാധവ ക്ഷേത്രത്തിനുള്ളത്. വിശ്വാസികൾക്കിടയിൽ തീർത്തും അപരിചിതമാണ് ഈ ക്ഷേത്രം.

പഞ്ചഗനാഗ ഘാട്ടിന് മുകളിലായി ആലംഗിരി മസ്ജിദിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഏറ്റവും ലളിതമായ ക്ഷേത്രങ്ങളൊന്ന് എന്നിതിനെ പറയാം. എപ്പോൾ ചെന്നാലും കാശിയുടെ തിരക്കുകളോട് ചേരാത്ത ഒരു ശാന്തത ഇവിടെ കാണുവാനും അനുഭവിക്കുവാനും സാധിക്കും.

ആനന്ദക്കണ്ണീരിൽ നിൽക്കുന്ന വിഷ്ണുവിനെയണ് ബിന്ദു മാധവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. പഞ്ചമാധവ ക്ഷേത്രങ്ങളിലൊന്നാണിതെന്നും വിശ്വസിക്കപ്പെടുന്നു. മഹാദേവന്‍റെ ആനന്ദനടനം കണ്ട് സന്തോഷത്തിൽ കണ്ണീരു നിറഞ്ഞു നിൽക്കുന്ന, വിഷ്ണുവിനെയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. നിറഞ്ഞുതുളുമ്പിയ കണ്ണിൽ നിന്നും രണ്ടുതുള്ളി കണ്ണീർ നിലത്തുവീണുവെന്നും വിശ്വാസമുണ്ട്. ക്ഷേത്രം പോലെ തന്നെ പ്രത്യേകതയുള്ളതാണ് ബിന്ദു മാധവ ക്ഷേത്രം എന്ന പേരും.

w

ബിന്ദു മാധവ ക്ഷേത്രം എന്ന പേര് ഇതിന്‍റ ഉത്ഭവവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. ഒരിക്കൽ നേപ്പാളിലെ മുക്തിനാഥിനടുത്ത് ഗണ്ഡകി നദിയുടെ തീരത്തിരുന്ന് അഗ്നിബിന്ദു എന്നു പേരായ ഋഷി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്തുവാനായി തപസ്സ് ചെയ്തു. സംപ്രീതനായ വിഷ്ണു പ്രത്യക്ഷപ്പെടുകയും ഋഷിയോട് തന്റെ വിഗ്രഹം കാശിയിൽ പ്രതിഷ്ഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഋഷിയുടെ പേരിന്‍റെ പകുതിയും ഭഗവാൻറെ പേരിന്‍റെ പകുതിയും ചേര്‍ന്നുള്ള പേരിലായിരിക്കണം പ്രതിഷ്ഠയെന്ന് വിഷ്ണു ആവശ്യപ്പെട്ടതുനസരിച്ചാണത്രെ ബിന്ദു മാധവ് എന്ന പേരിൽ ക്ഷേത്രം അറിയപ്പെടുന്നത്.

വളരെ പുരാതന കാലത്ത് നിർമ്മിക്കപ്പെട്ടുവെങ്കിലും 1663 ൽ ഔറംഗസേബ് കാശി കീഴടക്കിയപ്പോൾ നഗരം അപ്പാടെ തകർത്തുവെന്നാണല്ലോ ചരിത്രം പറയുന്നത്. 1664 ൽ കാശിവിശ്വനാഥ ക്ഷേത്രവും ബിന്ദു മാധവ ക്ഷേത്രവും തകർക്കപ്പെടുകയും ചെയ്തു. ഇതിനു പകരം മറ്റൊരു ക്ഷേത്രം പിന്നീട് ഛത്രപതി ശിവജി പുനർനിർമ്മിച്ചതാണ് ഇവിടെ കാണുന്നത്.

1672 ലാണ് പുതിയ ക്ഷേത്രം ഇവിടെ നിർമ്മിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ മറാത്ത ഭരണാധികാരി ഭവൻ റാവുവും ക്ഷേത്രം പുതുക്കിപ്പണിതു.

ബിന്ദു മാധവ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് വൈകുണ്ഡ ചതുർദശി. ഇവിടുത്തെ വിശ്വാസമനുസരിച്ച് വിഷ്ണു മഹാദേവന് കാശി ദാനം ചെയ്തതിന്റെ ഓർമ്മയാണത്രെ വൈകുണ്ഡ ചതുർദശി. കാർത്തിക മാസത്തിലാണിത് നടക്കുന്നത്. ഒക്ടോബർ- നവംബർ മാസങ്ങളിലായി വരുന്ന കാർത്തിക പുണ്യമാസമായാണ് ഇവിടെ ആഘോഷിക്കുന്നത്.

t

കാര്‍ത്തിക മാസത്തിൽ അവിടെയെത്തി ഭഗവാനെ ആരാധിച്ചാൽ അയാളുടെയും പൂർവ്വികരുടെയുംപാപങ്ങള്‌ മോചിക്കപ്പെടുനെന്നും മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം. അതിനായി ഈ മാസത്തിൽ ബ്രഹ്മമുഹൂർത്തത്തിൽ പഞ്ചഗംഗാ ഘാട്ടില്‌ മുങ്ങിനിവരണമെന്നും സൂര്യോദയത്തിനു മുൻപും സൂര്യോദയത്തിനു ശേഷവും ഭഗവാന് ദീപങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കണമെന്നുമാണ് വിശ്വാസം.

എല്ലാ ദിവസവും രാവിലെ 5.00 മുതൽ 12 വരെയും വൈകിട്ട് 4.00 മുതല്‍ 7.00 മണി വരെയും ക്ഷേത്രത്തിൽ ആരാധന നടത്താം. വാരണാസിയിലെത്തിയാൽ എളുപ്പത്തിൽ ബിന്ദു മാധവ ക്ഷേത്രത്തിലെത്താം. 

കാശിയിലെ ഘാട്ടുകളിലയൂടെ ബോട്ടിൽ പഞ്ചഗംഗാ ഘാട്ടിലെത്തുന്നതാണ് ഒരു വഴി. അല്ലെങ്കില്‍ കാലഭൈവര ക്ഷേത്രത്തിൽ നിന്നും റോഡ് മാര്‍ഗം ഏകദേശം ഒന്നര കിലോമീറ്റർ ദൂരം നടന്നാല്‌ ക്ഷേത്രത്തിലെത്താം.

r

കാശി ജീവിതത്തിന്റെ രണ്ടു ഘട്ടങ്ങൾ കാണിച്ചു തരും. യാത്രക്കാർ ഒരിക്കലെങ്കിലും ഇവിടേക്ക് പോയിട്ട് വരണം 

r

read more പ്രേത നഗരവും, കുഴപ്പിക്കുന്ന പുരാണങ്ങളും: ഒരു ട്രിപ്പ് പോയാലോ?

Latest News

കേരള സർവകലാശാലയിൽ ജാതി അധിക്ഷേപം; SC-ST കമ്മിഷന് പരാതി നൽകി ഗവേഷണ വിദ്യാർഥി | Kerala University caste abuse; Research student files complaint with SC-ST Commission

കുവൈത്തില്‍ പ്രവാസി സം​ഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി | chief-minister-at-kuwait

ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനം; പ്രതികരണവുമായി കെ ജയകുമാര്‍, വീഡിയോ കാണാം…

ആറ് ലക്ഷം രൂപയ്ക്ക് 40 ലക്ഷം തിരിച്ചടച്ചു; മുസ്തഫ ആത്മഹത്യയിൽ പ്രധാന പ്രതി അറസ്റ്റിൽ | merchant musthafa death, The main accused arrested

‘തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരും’; മന്ത്രി പി രാജീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies