Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Lifestyle

യുവത്വം നിലനിർത്താൻ ആൻ്റി-ഏജിങ് ചികിത്സ; പതിയിരിക്കുന്ന അപകടങ്ങൾ!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2025, 06:46 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാർധക്യമാകുമ്പോൾ മുഖത്തും ശരീരത്തിലും ചുളിവുകൾ പ്രകടമാവുന്നത് സാധാരണയാണ്. പ്രായാധിക്യം ശരീരത്തിൽ പ്രതിഫലിക്കും. പ്രായമേറുമ്പോൾ മുഖത്തും ശരീരത്തിലുമുണ്ടാകുന്ന ഇത്തരം ചുളിവുകൾ അകറ്റാനും യുവത്വം നിലനിർത്താനുമുള്ള ആൻ്റി ഏജിങ് ചികിത്സാരീതികൾ ഇപ്പോൾ സാധാരണയായി കൊണ്ടിരിക്കുകയാണ്.

യുവത്വം നിലനിർത്താൻ ഗ്ലൂട്ടാത്തോൺ പോലുള്ള വസ്‌തുക്കൾ ഉപയോഗിക്കുന്ന താരങ്ങൾ നമുക്ക് സുപരിചിതരാണ്. എന്നാൽ എന്തിനാണ് ഇവ എടുക്കുന്നതെന്നും ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും പലർക്കും അറിയില്ല.

യുവത്വം നിലനിർത്താനും തൊലിയിലെ ചുളിവുകൾ നികത്താനുമായി നടത്തുന്ന ചികിത്സാരീതിയുടെ ഭാഗമാണിത്. സൌന്ദര്യം നിലനിർത്താൻ ഇത്തരത്തിലുള്ള ചികിത്സാരീതികൾ തേടിപോകുമ്പോൾ ഇതിനെ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്.

ആൻ്റി-ഏജിങ് ചികിത്സ ഒരു കോസ്മെറ്റിക് ഫാൻസി ട്രെൻഡല്ല. മുഖത്തെ ചുളിവുകൾ, അയവ് അല്ലെങ്കിൽ വാർധക്യത്തിൻ്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ചികിത്സാരീതിയാണ്‌. ആൻ്റി-ഏജിങ് കുത്തിവെയ്‌പ്പുകളാണ് ഇതിൻ്റെ ആദ്യ പടി. ഈ ചികിത്സാ രീതിയിൽ വ്യത്യസ്‌ത വിഭാഗങ്ങളുണ്ട്.

ആൻ്റി-ഏജിങ് പ്രക്രിയയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബോട്ടോക്‌സ്, ഡെർമൽ ഫില്ലറുകൾ, സ്‌കിൻ ബൂസ്റ്ററുകൾ എന്നിവയാണ് ഇവ. മൂന്ന്‌ വ്യത്യസ്‌ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചികിത്സാരീതികളാണ് ഇതെല്ലാം.

ബോട്ടോക്‌സ്: നെറ്റി, കണ്ണുകളുടെ കോണുകൾ, പുരികങ്ങൾ എന്നിങ്ങനെ ചുളിവുകൾ ഉണ്ടാകാൻ സാധ്യതയുള്ള മുഖ പേശികളിലേക്ക് ബോട്ടോക്‌സ് ചെറിയ അളവിൽ കുത്തിവെയ്‌ക്കുന്നു. ഇത് ചുളിവുകൾ അപ്രത്യക്ഷമാക്കുകയും ചർമ്മം കൂടുതൽ ഇറുകിയതാക്കുകയും ചെയ്യും.

ഡെർമൽ ഫില്ലറുകൾ: ശരീരത്തിൽ നിന്ന് നഷ്‌ടപ്പെട്ടുപോയ തുടുപ്പ് വീണ്ടെടുക്കാനാണ് ഇത് പ്രധാനമായും ചെയ്യുന്നത്. ഇതിനായി ഹൈലറോണിക് ആസിഡ് പോലുള്ള വസ്‌തുക്കൾ ചർമത്തിനടിയിൽ കുത്തിവയ്ക്കുന്നു. മുഖത്തെ ചുളിവുകൾ മാറ്റി മുഖം മിനുസപ്പെടുത്താനും ആകൃതി വർധിപ്പിക്കാനും വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ കണ്‍തടങ്ങളിലെ കറുപ്പും ഇത് നീക്കം ചെയ്യും.

ReadAlso:

കോളേജ് ക്യാമ്പസുകളിലെ പുതിയ തരംഗം: ഫാഷനിലെ ഒരു ‘മസ്റ്റ് ഹാവ്’

മുത്തശ്ശിമാരുടെ സൗന്ദര്യ രഹസ്യം; യുവത്വം തുളുമ്പുന്ന ചർമ്മം നേടാം

ഫെവിക്വിക്കോ സൂപ്പർ ഗ്ലൂവോ കയ്യിൽ ഒട്ടിപ്പിടിച്ചോ, കളയാൻ പാടുപെടേണ്ട…

ഓറഞ്ച് തൊലി ഉപയോഗിച്ചുകൊണ്ട് ചർമത്തിൽ പ്രയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച 5 ഫേസ് പാക്കുകൾ ഇതാ…

തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരാണോ നിങ്ങൾ? വ്യാജ തേൻ എങ്ങനെ തിരിച്ചറിയാം?

സ്‌കിൻ ബൂസ്റ്റർ/ പിആർപി (പ്ലേറ്ററ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ): ശരീരത്തിൽ നിന്ന് എടുക്കുന്ന പ്ലാസ്‌മ ഉപയോഗിച്ച് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ചികിത്സാരീതിയാണിത്. മുഖചർമത്തിന് ഉള്ളിൽ നിന്ന് ജലാംശം നൽകുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യലാണ് സ്‌കിൻ ബൂസ്റ്ററുകളുടെ പ്രധാന ധർമം. ഇവ കുത്തിവെയ്‌പുകളിലൂടെയാണ് പ്രധാനമായും നൽകാറ്. ഇതിനും പരിശീലനം ലഭിച്ച ഒരു സ്പെഷ്യലിസ്റ്റ് അത്യാവശ്യമാണ്.

വാർധക്യത്തെ ചെറുക്കലാണ് ആൻ്റി- ഏജിങ് ചികിത്സയുടെ പ്രധാന ലക്ഷ്യം. പക്ഷേ അവയുടെ ഫലം താത്കാലികമാണെന്നാണ് വിദഗ്ധർ പറയുന്നത്. അടുത്തിടെ 2 പ്രധാന നഗരങ്ങളിൽ ബോട്ടോക്‌സ് ചികിത്സ വാഗ്‌ദാനം ചെയ്യുന്ന സലൂണുകളുടെയും ക്ലിനിക്കുകളുടെയും എണ്ണം വർധിച്ചു.

സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഇതിലൊട്ടും പിന്നിലല്ല. ഇന്ത്യയിൽ ഇത്തരത്തിലുള്ള ചികിത്സാരീതികൾ ഡെർമറ്റോളജിസ്റ്റിനോ പ്ലാസ്റ്റിക് സർജനോ മാത്രമേ ചെയ്യാൻ കഴിയൂ. ഇതിനായി പ്രത്യേക പരിശീലനം മാത്രമല്ല, സർക്കാർ ലൈസൻസും അത്യാവശ്യമാണ്. കൂടാതെ മെഡിക്കൽ എത്തിക്‌സും പാലിക്കേണ്ടതുണ്ട്. പരിശീലനം ലഭിച്ച ഒരു ഡോക്‌ടർക്ക് മാത്രമേ ഇതിനെക്കുറിച്ച് ധാരണയുണ്ടാവൂ എന്ന് ഡെർമറ്റോളജിസ്റ്റ് നേഹ സൂദ് പറയുന്നു

ചെറിയ പട്ടണങ്ങളിൽ അനുമതിയില്ലാത്ത ക്ലിനിക്കുകളിലും ബ്യൂട്ടി പാർലറുകളിലും ഇത്തരം ചികിത്സകൾ നടക്കുന്നുണ്ട്. ലൈസൻസോ മെഡിക്കൽ പരിശീലനമോ ഇല്ലാതെയാണ് പലരും ഇത് ചെയ്യുന്നത്. പലപ്പോഴും പാർലർ ഓപ്പറേറ്റർമാർ ഇൻ്റർനെറ്റിൽ നിന്ന് പഠിച്ച സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പ് നടത്തുന്നത്. ഉപഭോക്താവിന് എന്ത് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പോലും അറിയില്ല.

പലപ്പോഴും പെൺകുട്ടികളും ആൺകുട്ടികളും ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടതിനുശേഷം നേരിട്ട് ബോട്ടോക്‌സ് എടുക്കാൻ വരുന്നു. പക്ഷേ ഇത് ഒരു മെഡിക്കൽ നടപടിക്രമമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. അതിൽ ശരിയായ അളവ്, ശരിയായ സ്ഥലം, ശരിയായ സാങ്കേതികത എന്നിവ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. പരിശീലനം ലഭിക്കാത്ത ഒരു ഡോക്‌ടർ നടത്തുന്ന ബോട്ടോക്‌സ് അല്ലെങ്കിൽ ഫില്ലർ തെറ്റായ ഫലങ്ങൾ നൽകിയേക്കാം.

വ്യാജമോ കാലഹരണപ്പെട്ടതോ ആയ ഉപകരണങ്ങളും ഉത്പന്നങ്ങളും ശരീരത്തിൽ ഉപയോഗിക്കുന്നത് വഴി അലർജി, വീക്കം, അണുബാധ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം.

രജിസ്റ്റർ ചെയ്‌ത ഡോക്‌ടർമാർക്ക് മാത്രമേ ചികിത്സ നൽകാൻ അനുവാദമുള്ളൂ.
ലൈസൻസില്ലാത്ത ക്ലിനിക്കുകളിൽ ചികിത്സ തേടരുത്
ബ്രാൻഡുകളുടെയും മരുന്നുകളുടെയും നിയന്ത്രണം
ഉപഭോക്താവിൻ്റെ സമ്മതവും ശരിയായ രേഖകളും നിർബന്ധമാണ്.
അനധികൃത സ്ഥലങ്ങളിൽ നിന്ന് ചികിത്സ സ്വീകരിച്ചാൽ അപകടസാധ്യത വർധിക്കും. തെറ്റായ രീതിയിലുള്ള കുത്തിവെയ്‌പ് പക്ഷാഘാതം, മസ്‌തിഷ്‌ക പക്ഷാഘാതം തുടങ്ങിയവയ്‌ക്ക് കാരണമാകും.

ഇന്ന് 18 നും 25 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർ പോലും ബോട്ടോക്‌സിലേക്കും ഫില്ലറുകളിലേക്കും തിരിയുന്നുണ്ടെന്ന് ഡോ. നേഹ പറയുന്നു. ഇത് ശരിയല്ല. ഈ പ്രായത്തിൽ ശരീരം സ്വാഭാവികമായി കൊളാജനും എലാസ്റ്റിനും ഉത്പാദിപ്പിക്കുന്നു. ആവശ്യമില്ലാത്തപ്പോൾ പോലും ചികിത്സ സ്വീകരിക്കുന്നത് ചർമത്തിൻ്റെ സ്വാഭാവിക ഘടനയെ നശിപ്പിക്കും. മനോഹരമായി കാണപ്പെടാൻ വേണ്ടി മാത്രം ചർമ്മത്തിൻ്റെ പ്രായത്തിൽ കൃത്രിമം കാണിക്കുന്നത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.

Tags: BOTOXanti aging treatment

Latest News

ഡല്‍ഹി സ്‌ഫോടനം രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കേറ്റ മുറിവ്: സുരേഷ് ഗോപി

തിരുവനന്തപുരത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി; യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി രാ‍ജിവെച്ചു

ഡൽഹി സ്ഫോടനം; പ്രതിയെന്ന് സംശയിക്കുന്ന ഡോ.ഉമറിന്റെ ചിത്രം പുറത്ത്

ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഗുണകരമായ വ്യാപാരകരാർ ഉടൻ; ഡൊണാൾഡ് ട്രംപ്

ഡൽഹി സ്ഫോടനം: കാറിന്റെ ഉടമയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പുറത്ത്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies