Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

വിഷം നൽകി ഭർത്താവിനെ കൊലപ്പെടുത്തിയത് ഇൻഷുറൻസ് തുകയ്ക്കും കാമുകനും വേണ്ടി: പുസ്തകത്താളുകളിൽ സ്നേഹമെഴുതി മരണം വിളമ്പിയ കോറി റിച്ചൻസിന്റെ കൊടുംക്രൂരത!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 19, 2026, 11:38 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് ആരെ വിശ്വസിക്കണം, ആരെ സംശയിക്കണം എന്നത് വലിയൊരു ചോദ്യചിഹ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ സ്നേഹവും പരിചരണവും നൽകുന്നവർ തന്നെ ഒടുവിൽ ജീവനെടുക്കുന്ന കാഴ്ചകളാണ് നമുക്ക് ചുറ്റും. സ്വത്തിനും പണത്തിനും അവിഹിത ബന്ധങ്ങൾക്കും വേണ്ടി സ്വന്തം ചോരയെപ്പോലും തള്ളിപ്പറയുന്ന നിഷ്ഠൂരതകൾ. നേരിട്ട് അറിയാവുന്ന ശത്രുക്കളേക്കാൾ ഭയാനകമാണ് അരികിൽ ചിരിച്ചുകൊണ്ടും സ്നേഹം അഭിനയിച്ചുകൊണ്ടും നിൽക്കുന്നവർ; കാരണം, അവർ പിന്നിൽ നിന്ന് കുത്തുമ്പോഴാണ് ആ വേദന സഹിക്കാനാവാത്തതാകുന്നത്.

​ഇതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു അമേരിക്കയിലെ യൂട്ടാ സ്വദേശിനിയായ എഴുത്തുകാരി കോറി റിച്ചൻസിന്റെയും ഭർത്താവ് എറിക്കിന്റെയും കഥ. തന്റെ വരികളിലൂടെയും എഴുത്തിന്റെ മികവിലൂടെയും അവൾ ലോകത്തെ മുഴുവൻ കയ്യിലെടുത്തെങ്കിലും, ആ തൂലികയ്ക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് കൊടും ക്രൂരതയായിരുന്നു. തന്റെ പുസ്തകത്തിൽ ഭർത്താവിനെ വാനോളം പുകഴ്ത്തുകയും അയാൾക്കായി കണ്ണീരൊഴുക്കുകയും ചെയ്തവൾ തന്നെയാണ്, 2022 മാർച്ചിലെ ആ കറുത്ത രാത്രിയിൽ ആ പാവം മനുഷ്യന്റെ ജീവനെടുത്തത്. ലോകത്തെ നടുക്കിയ ആ ചതിയുടെ കഥ.

യൂട്ടാ സ്വദേ​ശികളായിരുന്നു എറിക് റിച്ചൻസും കോറിയും. നിരവധി എഴുത്തുകൾ സമ്മതിച്ച ഒരു എഴുത്തുകാരി കൂടിയാണ് കോറി. ഇരുവരുടെയും ജീവിതവും പുറത്തു നിന്ന് നോക്കുന്നവർക്ക് സന്തോഷവും സമാദാനവും ഉള്ള ജീവിതമായിട്ടായിരുന്നു കണ്ടിരുന്നത്. കുട്ടികളും ഒക്കെയാ സന്തോഷത്തോടെയുള്ള ജീവിതം. കോറിയുടെ ബുക്കുകളിൽ പോലും എറിക്കിനെ നല്ലൊരു അച്ഛനായി ചിത്രീകരിച്ചുള്ള വാക്കുകൾ. ശരിക്കും ആർക്കും അസൂയ തോന്നുന്ന വിധത്തിൽ ഉള്ള ജീവിതം. എന്നാൽ ഇതെല്ലം പുറത്തു നിന്ന് കാണുന്നവർക്ക് മാത്രമായിരുന്നു. ഉള്ളിൽ കൊടും ചതിയായിരുന്നു നടന്നുകൊണ്ടിരുന്നത്.

2022 മാർച്ച് 4-ന് രാത്രി. അന്നായിരുന്നു എറിക് മരിക്കുന്നത്. പിറ്റേ ദിവസം ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ തകർന്നുപോയ ഒരു ഭാര്യയുടെ വേഷമായിരുന്നു കോറിയുടേത്. എന്നാൽ ആ വേഷം വെറും നാടകം മാത്രമാണെന്ന് പിന്നീട് പുറത്തുവന്നു. ഭർത്താവ് മരിച്ചു കുറച്ചു ദിവസങ്ങൾ പിന്നീട്ടപ്പോഴേക്കും അവൾ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടു കുട്ടികൾക്കായുള്ള “ആർ യു വിത്ത് മീ?” (Are You With Me?) എന്ന പേരിൽ ഒരു പുസ്തകമെഴുതി. പ്രിയപ്പെട്ടവർ നഷ്ടപ്പെടുമ്പോൾ കുട്ടികൾ അതിനെ എങ്ങനെ മറികടക്കണം എന്നതിനെക്കുറിച്ചായിരുന്നു ആ പുസ്തകം. എറിക്കിനെ ഒരു മികച്ച പിതാവായി ചിത്രീകരിച്ച കോറി, തന്റെ പുസ്തകം ഭർത്താവിനായി സമർപ്പിക്കുകയും ചെയ്തു. മാധ്യമങ്ങളിൽ വന്ന് അവൾ കണ്ണീരൊഴുക്കുകയും ചെയ്തു. അവളുടെ വിഷമം കണ്ട് എല്ലാവരും കരയുകയും അവളുടെ സങ്കടത്തിൽ പങ്കുചേരുകയും ചെയ്തു.

എന്നാൽ എറിക് മരിച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും മരണത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പുറത്തു വന്നു. എറിക്കിന്റെ ശരീരത്തിൽ മാരകമായ അളവിൽ ‘ഫെന്റാനിൽ’ (Fentanyl) എന്ന മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തി. അങ്ങനെ പോലീസുകാർക്ക് മനസിലായി ഇതൊരു സാദാരണ മരണം അല്ല കൊലപാതകമാണെന്ന്. ആദ്യം കൊറിയെ പോലീസ് സംശയിച്ചില്ലെകിലും പിന്നീടുള്ള അന്വേഷണത്തിൽ ചില ഞെട്ടിക്കുന്ന വസ്തുതകൾ പുറത്തുവന്നു.

കൊറിയാണ് കൊലപാതകി എന്ന് പൊലീസിന് വെക്തമായി. അന്ന് രാത്രി എറിക്കിന് കോറി ഒരു കോക്‌ടെയിൽ തയ്യാറാക്കി നൽകി. തന്റെ ഭാര്യ സ്നേഹത്തോടെ ഉണ്ടാക്കി തന്ന ആ പാനീയം അവൻ ഒട്ടും സംശയിക്കാതെ കുടിച്ചു. എന്നാൽ അത് മാരകമായ അളവിൽ മയക്കുമരുന്ന് കലർത്തിയ പാനീയമായിരുന്നു. അത് കുടിച്ചു എറിക് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു.

എറിക്കിന്റെ പേരിലുള്ള 37 കോടിയോളം രൂപയുടെ എസ്റ്റേറ്റ് കൈക്കലാക്കുകയായിരുന്നു അവളുടെ പ്രധാന ലക്ഷ്യം. കൂടാതെ എറിക്കിന്റെ പേരിൽ ഇൻഷുറൻസും ഉണ്ടായിരുന്നു. അതും തട്ടിയെടുക്കുക എന്നതായിരുന്നു മറ്റൊരു ലക്ഷ്യം. ഇതോടൊപ്പം തന്നെ ഭർത്താവിനെ ഒഴിവാക്കി തന്റെ കാമുകനൊപ്പം ജീവിക്കുക എന്ന ലക്ഷ്യവും. ഇതെല്ലം കൊണ്ട് അവൾ നടത്തിയതായിരുന്നു ഈ ക്രൂര കൃത്യം .

ReadAlso:

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടത് അമ്മയും മകനുമെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു

പോലീസുകാർ കോറിയിലേക്ക് എത്താനുള്ള പ്രധാനകാരണം ആയിരുന്നു അവളുടെ ഇന്റർനെറ്റ് ഹിസ്റ്ററി. അത് പരിശോധിച്ചപ്പോൾ അവൾ നടത്തിയ മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകൾ വെളിച്ചത്തായി. ‘മയക്കുമരുന്നിന്റെ മാരകമായ അളവ് എത്ര?’, ‘മരണ സർട്ടിഫിക്കറ്റിലെ കാരണം മാറ്റാൻ കഴിയുമോ?’, ‘ഐഫോണിലെ വിവരങ്ങൾ എങ്ങനെ മായ്ക്കാം?’ എന്നിങ്ങനെ നീളുന്നതായിരുന്നു അവളുടെ സെർച്ചുകൾ. കൂടാതെ നേരത്തെ സാൻഡ്‌വിച്ചിൽ വിഷം കലർത്തി എറിക്കിനെ കൊല്ലാൻ ശ്രമിച്ചതായും അന്വേഷണത്തിൽ തെളിഞ്ഞു.

അങ്ങനെ നീണ്ട 13 ദിവസത്തെ വിചാരണയ്ക്കും 40-ഓളം സാക്ഷികളെ വിസ്തരിച്ചതിനും ശേഷം കോടതി കോറി കുറ്റക്കാരിയാണെന്ന് വിധിച്ചു. കൊലപാതകം, കൊലപാതക ശ്രമം, ഇൻഷുറൻസ് തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരം അവൾ ശിക്ഷിക്കപ്പെട്ടു. പുസ്തകത്താളുകളിൽ സ്നേഹത്തെക്കുറിച്ച് എഴുതിയവൾ, യഥാർത്ഥ ജീവിതത്തിൽ മരണത്തിന്റെ വിഷം വിളമ്പുകയായിരുന്നു. ലോകം കണ്ട ഏറ്റവും ക്രൂരമായ വഞ്ചനയുടെ കഥയായി കോറി റിച്ചൻസിന്റെ പേര് ഇന്ന് അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

Tags: ANWESHANAM NEWSwriterutahCOREY RICHANSWIFE KILLED HUSBAD FOR MONEYERIC MURDER NEWSയൂട്ടാകോറി റിച്ചൻസ്

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies