Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ജനങ്ങളുടെ സഹതാപത്തെ ചൂഷണം ചെയ്യുകയാണ്’; ഗോപിനാഥ് മുതുകാടിനെതിരെ ‌ സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 10, 2024, 08:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഗോപിനാഥ് മുതുകാട് ഭിന്നശേഷി സമൂഹത്തിനോട് ചെയ്ത തെറ്റുകൾ ചൂണ്ടിക്കാട്ടി സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാവ് അമൽ ഇഖ്ബാൽ. സെന്റിമെന്റലായിട്ടുള്ള പിന്നണി സംഗീതം ഉപയോഗിച്ചാണ് മുതുകാട് വീഡിയോകൾ തയാറാക്കുന്നത്. ആളുകളുടെ മൃദുല വികാരങ്ങളെ ഇളക്കിയും നോവിച്ചുമുള്ള ഈ വീഡിയോകളോട് തങ്ങൾക്ക് ​വിയോജിപ്പാണെന്ന് അമൽ പറഞ്ഞു.

ഒരു മജീഷ്യന്റെ ഏറ്റവും വലിയ കഴിവ് കണ്‍കെട്ടും ആളുകളെ കൈയിലെടുക്കുക എന്നതുമാണ്. മുതുകാടിന്റെ മാജിക്കുകള്‍ കാണാനും പ്രചോദനമേകുന്ന വാക്കുകള്‍ കേള്‍ക്കാനും നിരവധി പേരാണുള്ളത്.

ചില പ്രത്യേകതരം സെന്റിമെന്റൽ പിന്നണി സംഗീതം ഉപയോഗിച്ചാണ് അദ്ദേഹം മോട്ടിവേഷനൽ വീഡിയോകൾ തയാറാക്കുന്നത്. ഇത് ആളുകളുടെ മൃദുല വികാരങ്ങൾ കുത്തിനോവിപ്പിക്കുന്നു. സഹതാപം കലര്‍ന്നതും കുത്തിനോവിക്കുന്നതുമായ ഒരുപാട് നോട്ടങ്ങളെ അതിജീവിച്ച് വന്നയാളെന്ന നിലക്ക് ഇത്തരം വീഡിയോകളോട് തനിക്ക് വിയോജിപ്പാണ്.

ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കൊണ്ട് സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഇത്തരം വിവാദങ്ങള്‍ കേള്‍ക്കുമ്പോള്‍ ആളുകൾക്ക് സ്വാഭാവികമായും വിഷമം തോന്നും. പക്ഷെ, നിങ്ങള്‍ വിചാരിച്ചതല്ല കാര്യങ്ങള്‍. കേട്ട വാർത്തകള്‍ പലതും സത്യമാണെന്നും അമൽ പറഞ്ഞു.

തനിക്ക് കുറച്ച് കാര്യങ്ങള്‍ ഗോപിനാഥ് മുതുകാടിനോട് പറയാനുണ്ട്. അത് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിയണം. വിമര്‍ശനങ്ങളെ മനസ്സിലാക്കുകയും പ്രശ്‌നങ്ങളെ തിരുത്താനും ശ്രമിക്കണം. ഭിന്നശേഷിക്കാരായ ആളുകളുടെ രക്ഷിതാക്കൾക്കും വിദഗ്ധർക്കും സ്​പെഷൽ എജുക്കേറ്റേഴ്സിനും പല കാര്യങ്ങളും നിർദേശിക്കാനുണ്ടാകും. ഈ മേഖലയിൽ താങ്കൾ പഠിച്ചതിനേക്കാളും വിവരവും അനുഭവ സമ്പത്തുമുള്ളവരാണ് അവർ. നിങ്ങൾ ഈ അടുത്ത് കാലത്ത് മാത്രമാണ് ഈ മേഖലയിലേക്ക് വന്നിട്ടുള്ളത്.

ഞങ്ങളെ കുറിച്ച് തയാറാക്കുന്ന വീഡിയോയിൽ സെന്റിമെന്റൽ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉപയോഗിക്കരുത്. അത് ഞങ്ങൾക്ക് ഇഷ്ടമില്ല. ഇത്തരം വീഡിയോകൾ വഴി ജനങ്ങളുടെ സഹതാപത്തെ ചൂഷണം ചെയ്യുകയാണ്. അവ ഉപയോഗിച്ച് മാർക്കറ്റ് ചെയ്യുന്നു. അങ്ങനെ നിങ്ങളെ ഇഷ്ടപ്പെട്ടവരാണ് നിങ്ങൾക്കായി ഇപ്പോൾ വാദിക്കുന്നത്. ഞങ്ങൾ ഒരിക്കലും നിങ്ങൾക്കായി വാദിക്കില്ലെന്നും അമൽ ചൂണ്ടിക്കാട്ടി.

ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉള്ളവരെ മാത്രമാണ് നിങ്ങളുടെ സ്ഥാപനത്തിൽ പരിചരിക്കുന്നത്. അതും ഓഡിഷൻ നടത്തിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. ഈ സ്ഥാപനത്തിൽ മൈൽഡ് ഡൗൺ സിൺട്രോം ബാധിച്ച കുട്ടികൾക്ക് നൽകുന്ന പരിചരണത്തിൽ വളരെ കുറഞ്ഞ ശരി മാത്രമാണുള്ളത്. പക്ഷെ, നിങ്ങളുടെ വീഡിയോകൾ കണ്ട് ആളുകൾ തെറ്റിദ്ധരിക്കുകയാണ്.

ReadAlso:

പ്രളയബാധിതര്‍ക്കൊപ്പം കൃഷിവകുപ്പ്; ഹോര്‍ട്ടികോര്‍പ്പ് വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി വിതരണം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതികളായ നാല് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം ആരംഭിച്ചു; മണിക്കൂറില്‍ 300 ഭക്തര്‍ക്ക് ദര്‍ശനം നടത്താം

മഴക്കെടുതികൾ വിലയിരുത്താൻ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ഇന്ന് സന്ദര്‍ശിക്കും

അതിതീവ്ര മഴ ; ഇന്ന്, 10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

എന്നാൽ, ഇതിൽനിന്നെല്ലാം വ്യത്യസ്തമായി വളരെ ശാസ്ത്രീയ രീതിയിൽ ഭിന്നശേഷിക്കാരെ പരിചരിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. അതിന് പകരം നിങ്ങൾ ഒരു കരിക്കുലം തയാറാക്കി ഭിന്നശേഷിക്കാരെ മാജിക്ക് പഠിപ്പിച്ച് ഉന്നതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു.

90 ശതമാനമുണ്ടായിരുന്ന ചലനവൈകല്യത്തെയും പഠനവൈകല്യത്തെയും സംസാര പ്രശ്നങ്ങളെയും അതിജീവിച്ച ഞാൻ ഇന്ന് ദേശീയ പഞ്ചഗുസ്തി താരമാണ്. നിരവധി ദേശീയ-അന്താരാഷ്ട്ര മത്സരങ്ങളിൽ പ​ങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. ശാസ്ത്രീയമായി നടത്തിയ ചികിത്സയുടെയും പരിശീലനത്തിന്റെയും ഫലമാണ് ഈ നേട്ടങ്ങൾ. നാളെ ഞാൻ എല്ലാവരെയും ഇതുപോലെ പഞ്ചഗുസ്തി ചാമ്പ്യനാക്കാം എന്ന് പറഞ്ഞ് വന്നാൽ നടക്കില്ല. ഇതുപോലെയാണ് മുതുകാടിന്റെ സ്ഥാപനം ചെയ്യുന്നത്.

എനിക്ക് സ്വന്തമായി ഭക്ഷണം കഴിക്കാൻ കഴിയില്ലായിരുന്നു. മുഴുവൻ സമയവും ഞാൻ കിടപ്പിലായിരുന്നു. ആരെങ്കിലും പിടിച്ചുനിർത്തിയാൽ ഞാൻ വീണുപോകും. എന്നാൽ, ശാസ്ത്രീയ പരിശീലനത്തിലൂടെ ഞാൻ അതിനെയെല്ലാം മറികടന്നു.

ഇത്തരം ഗുരുതര പ്രശ്നമുള്ള ആളുകൾക്ക് ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിൽ പ്രവേശനം നൽകില്ല. പൊള്ളയായ അവകാശ വാദങ്ങളാണ് മുതുകാടിന്റേത്. ഞങ്ങൾക്ക് അയാളോട് അസൂയയോ വിദ്വേഷമോ ഇല്ല. കൃത്യമായി കാര്യങ്ങൾ അപഗ്രഥിച്ചാണ് സംസാരിക്കുന്നത്. ഇത് ഞങ്ങളല്ലാതെ ആരാണ് നിങ്ങൾക്ക് പറഞ്ഞുതരിക. അവിടത്തെ സാമ്പത്തിക കാര്യങ്ങൾ സംബന്ധിച്ച് പറയാൻ ഞാൻ ആളല്ല. എന്നാൽ, മറ്റു കാര്യങ്ങളെക്കുറിച്ച് എനിക്ക് പറയാൻ സാധിക്കുമെന്നും അമൽ വ്യക്തമാക്കി. ‘അമൽ ഇൻസ്​പെയേഴ്സ്’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് അമൽ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ജന്മനാ സെറിബ്രൽ പാൾസി ബാധിച്ച അമൽ കൊണ്ടോട്ടി പുളിക്കൽ സ്വദേശിയാണ്.

ഗോപിനാഥ് മുതുകാടിനും മാജിക് പ്ലാനറ്റ്, ഡി.എ.സി എന്നീ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമെതിരെ ആരോപണവുമായി നേരത്തെ മുൻ ജീവനക്കാരൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. എന്നാൽ, ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപനത്തെ തകർക്കാനുള്ള ഗൂഡാലോചനയാണെന്നാണ് മുതുകാട് പറയുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

നിഖിലേഷ് സുരേന്ദ്രൻ ആലപ്പി റിപ്പിൾസ് മുഖ്യപരിശീലകൻ; പരിശീലന ക്യാമ്പ് ആലപ്പുഴ എസ്.ഡി കോളേജിൽ തുടങ്ങി

സംസ്ഥാനത്ത് ഇന്നും പരക്കെ അതിശക്തമഴയ്ക്ക് സാധ്യത ; 14 ജില്ലകളിലും മുന്നറിയിപ്പ്

ആര്‍ സുഗതന് അനുകൂലമായ കത്തില്‍ നടപടി; കത്ത് തയാറാക്കിയ തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ.ചിത്ര അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍ | Action taken on the letter favoring R Sugathan

361 സ്ഥാപനങ്ങൾക്ക് ഇനി എൻ.ക്യു.എ.എസ് മികവ്; സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് ലക്ഷ്യ, എൻ.ക്യു.എ.എസ് അംഗീകാരം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം | hazardous-trees-near-school-buildings-must-be-cut-down-education-department-issues-alert

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies