Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യയെ പരാമർശിച്ച് അറബ് രാഷ്ട്രങ്ങൾ നൽകിയ ട്വീറ്റുകൾ നീക്കം ചെയ്തോ?

Web Desk by Web Desk
Jun 12, 2022, 11:40 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നുപുർ ശർമ ടെലിവിഷനിൽ നടത്തിയ പരാമർശം അന്താരാഷ്ട്രതലത്തിൽ വരെ വലിയ വിവാദമായിരുന്നു. മുഹമ്മദ് നബിയെ കടുത്ത ഭാഷയിൽ വിമർശിച്ചു കൊണ്ട് ശർമ നടത്തിയ പ്രസ്താവന ഗൾഫ് രാജ്യങ്ങളെയടക്കം ചൊടിപ്പിക്കുകയും ഇന്ത്യയ്ക്കെതിരെ പ്രസ്താവന നടത്താൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്രതലത്തിൽ കേന്ദ്രസർക്കാർ സമ്മർദം  നേരിടുമ്പോൾ പോലും നുപുർ ശർമയെ അനുകൂലിച്ചുകൊണ്ട് നിരവധി ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. ഇന്ത്യയെ വിമർശിച്ചുകൊണ്ട് വിദ്വേഷപരമായ ട്വീറ്റുകൾ കുറിച്ച അറബ് രാഷ്ട്രങ്ങൾ ഇതിനോടകം അവ നീക്കം ചെയ്തിട്ടുണ്ട് എന്ന വാദവും ശർമ അനുകൂലികൾ ഉയർത്തുന്നത് കണ്ടെത്താനായി. ‘ഇന്ത്യക്കെതിരെ ഉള്ള വിദ്വേഷ ട്വീറ്റുകൾ നീക്കം ചെയ്ത് അറബ് രാഷ്ട്രങ്ങൾ… മോദിജിയോട് കളിച്ചാൽ ഭക്ഷണത്തിന് വേറെ വഴി നോക്കേണ്ടി വരുമെന്ന് അറബികൾക്ക് വൈകിയാണ് മനസ്സിലായത്…”, എന്ന കുറിപ്പുമടങ്ങുന്ന പോസ്റ്റാണ് പലരും പങ്കുവെച്ചത്. എന്നാൽ പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. 

അറബ് രാഷ്ട്രങ്ങൾ നൽകിയ ചില ട്വീറ്റുകൾ;

The Ministry of Foreign Affairs Summons the Indian Ambassador and Hands Him an Official Note on Qatar’s Total Rejection and Condemnation of the Remarks of an Official in the Ruling Party in India Against Prophet Mohammed#MOFAQatar pic.twitter.com/rp7kMnWXdu

— Ministry of Foreign Affairs – Qatar (@MofaQatar_EN) June 5, 2022

#Statement | The Ministry of Foreign Affairs expresses its condemnation and denunciation of the statements made by the spokeswoman of the #Indian Bharatiya Janata Party (#BJP), insulting the Prophet Muhammad peace be upon him. pic.twitter.com/VLQwdXuPuq

— Foreign Ministry 🇸🇦 (@KSAmofaEN) June 5, 2022

വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ടും നീരസം അറിയിച്ചുകൊണ്ടും വിവിധ അറബ് രാഷ്ട്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നൽകിയ പ്രതികരണങ്ങൾ ഇപ്പോഴും ബന്ധപ്പെട്ട പേജുകളിൽ ലഭ്യമാണ്. ഇന്ത്യ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടും പലയിടങ്ങളിലായി മുസ്ലിം, അറബ് രാഷ്ട്രങ്ങൾ രംഗത്തുവന്നിരുന്നു. സമൂഹ മാധ്യമങ്ങൾ വഴി പ്രതിഷേധം അറിയിക്കുകയും ഇന്ത്യയോട് നടപടി ആവശ്യപ്പെടുകയും ചെയ്ത മുസ്ലിം രാജ്യങ്ങളുടെ പട്ടിക ഗൂഗിളിൽ പരിശോധിച്ചപ്പോൾ ജൂൺ ഏഴിന് ‘ദ് വയർ’ നൽകിയ റിപ്പോർട്ട് കണ്ടെത്താനായി. ബിജെപി നേതാവിന്റെ പ്രസ്താവനയിൽ അമർഷം അറിയിച്ച 20 രാഷ്ട്രങ്ങളുടെയും സംഘടനകളുടെയും വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടായിരുന്നു ഇത്. ഇവിടെനിന്നും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയെ തങ്ങളുടെ പ്രതിഷേധം അറിയിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്ന് കൃത്യമായി മനസ്സിലാക്കാനാകും. പ്രസ്തുത രാഷ്ട്രങ്ങൾ ഇപ്പോഴും ട്വീറ്റുകളും പോസ്റ്റുകളും പിൻവലിച്ചിട്ടില്ല. ഇതോടെ പ്രവാചകനിന്ദ വിഷയത്തിൽ ഇന്ത്യയെ പരാമർശിച്ച് അറബ് രാഷ്ട്രങ്ങൾ നൽകിയ ട്വീറ്റുകൾ നീക്കംചെയ്തു എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

ReadAlso:

കുളിക്കുമ്പോൾ ആദ്യം തല നനച്ചാൽ പക്ഷാഘാതം ഉണ്ടാകും; Fact Check

പാലുൽപ്പന്നങ്ങൾ കാൻസറിന് കാരണമാകുമോ? FACT CHECK

കുരങ്ങൻ ബൈക്കിൽ സഞ്ചരിച്ചതായി അവകാശപ്പെടുന്ന വീഡിയോ; സത്യമോ?.. FACT CHECK

ബ്രിട്ടനിൽ നിന്ന് ഇന്ത്യ പണം പിൻവലിച്ചോ?..എന്താണ് സത്യാവസ്ഥ?….FACT CHECK

ആധാർ അപ്ഡേറ്റ്; മാധ്യമങ്ങളിലെ പ്രചരണം സത്യമോ?.. FACT CHECK

Tags: Fake News

Latest News

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies