Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ആരും തിരിഞ്ഞുനോക്കാത്ത വരള്‍ച്ചയും പ്രളയവും ദാരിദ്രവുമെല്ലാം അലട്ടിയിരുന്ന ഒരു ഗ്രാമത്തെ സംരക്ഷിക്കാൻ കച്ചകെട്ടിയിറങ്ങി ഒരു യുവതി

Web Desk by Web Desk
Apr 17, 2022, 12:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീഹാറിലെ സിംങ്വാഹിനി എന്ന ഗ്രാമത്തിന് സ്വന്തമായുള്ളത് ഉന്നത വിദ്യഭ്യാസമുള്ള മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്ന ഒരു യുവ ഗ്രാമമുഖ്യയാണ്. കേന്ദ്ര സര്‍വ്വീസിലുള്ള അരുണ്‍ കുമാര്‍ ഐ.എ.എസിന്റെ ഭാര്യ ഋതു ജയ്സ്വാള്‍ എന്ന യുവതിയാണ് സിംങ്വാഹിനി ഗ്രാമവാസികൾക്ക് പ്രിയങ്കരി. ഡല്‍ഹിയില്‍ ജീവിക്കുന്ന ഒരു സിവില്‍ സര്‍വ്വീസ് ഉദ്യഗസ്ഥന്റെ ഭാര്യയ്ക്ക് ബിഹാറിലെ ഈ ഉള്‍നാടൻ ഗ്രാമത്തില്‍ എന്താണ് കാര്യമെന്ന് പലരും ചിന്തിക്കുന്നുദ്ണ്ടാകാം. എന്നാല്‍ ആരും തിരിഞ്ഞുനോക്കാതിരുന്ന വരള്‍ച്ചയും പ്രളയവും ദാരിദ്രവുമെല്ലാം അലട്ടിയിരുന്ന ഒരു ഗ്രാമത്തെ ഈ സ്ത്രീ എങ്ങനെ മാറ്റിയെടുത്തു എന്ന് അറിഞ്ഞാല്‍ ഈ സംശയം പിന്നെ ആർക്കും ഉണ്ടാകില്ല.

1

ബീഹാറിലെ തന്നെ വാരണസിയില്‍ ആണ് ഋതുവിന്റെ ജനനം. പഠന കാലത്തെല്ലാം സമൂഹ്യപ്രവര്‍ത്തനങ്ങളിലേക്കെ സജീവമയിരുന്ന ഋതു എക്കണോമിക്സിലാണ് ബിരുദം പൂര്‍ത്തിയാക്കിയത്. 1996 സിവില്‍ സര്‍വ്വീസ് ഉദ്യേഗസ്ഥന്‍ അരുണ്‍ കുമാറിനെ വിവാഹം കഴിച്ച ഋതു കുടുംബവും കുട്ടികളുമായി സമാധാന ജീവിതം നയിക്കുന്നതിനിടയിലാണ് സിംങ്വാഹിനി ഗ്രാമത്തില്‍ എത്തുന്നത്. ഋതുവിന്റെ ഭര്‍ത്താവിന്റെ കുടുംബ വീടും മറ്റും ഉള്ളത് ഈ ഗ്രാമത്തിലാണ്. ഭര്‍ത്താവിൻ്റെ മാതാപിതാക്കന്മാരേടെപ്പം ഗ്രാമത്തിലെത്തിയ ഋതുവിന് ഗ്രാമത്തിന്റെ ശോചനീയമായ അവസ്ഥ വല്ലാതെ അസ്വസ്ഥയാക്കി. താന്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി വൈദ്യതിയോ നല്ല റോഡുകളോ കുടിവെള്ളമോ പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശുചിമുറികൾ പോലും ഇല്ലാതിരുന്ന ഗ്രാമത്തിലെ കാഴ്ചകൾ ഋതുവിനെ വല്ലാതെ വിഷമിപ്പിച്ചു.

2

ഗ്രാമത്തിലെ സന്ദര്‍ശനത്തിന് ശേഷം തന്റെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോയ ഋതു പിന്നീട് സിംങ്വാഹിനി ഗ്രാമത്തിലെ നിത്യ സന്ദര്‍ശകയായി മാറി. ഗ്രാമത്തില്‍ താളം തെറ്റിക്കെടക്കുന്ന വിദ്യാഭ്യാസ മേഖലയില്‍ തന്നെ ആണ് ആദ്യം ഋതുവിന്റെ കണ്ണ് എത്തിയത്. ആ ഗ്രാമത്തില്‍ തന്നെയുള്ള ബി.ഡ് പൂര്‍ത്തിയാക്കിയ ഒരു പെണ്‍കുട്ടിയെ ഇതിനായി ഋതു കണ്ടെത്തി. അവള്‍ ജോലിചെയ്യ്തിരുന്ന സ്ഥാപനത്തില്‍ കിട്ടിയിരുന്നതിനേക്കാള്‍ കൂടുതല്‍ ശബളം കൈയ്യില്‍ നിന്നും കൊടുത്ത് അവളെ നിയോഗിച്ചു. തുടക്കത്തില്‍ ഗ്രാമത്തിലെ സ്‌കൂള്‍ വിദ്യഭ്യാസം പാതി വഴിയില്‍ നിന്നുപോയ 25 പെണ്‍കുട്ടികളുടെ തുടര്‍പഠനത്തിനായി ഇത് സഹായകരമായി. പിന്നീട് നിരക്ഷരര്‍ മാത്രമ താമസിച്ചിരുന്ന ഈ ഗ്രമാത്തില്‍ നിന്ന് 2015ല്‍ പന്ത്രണ്ടോളം കുട്ടികള്‍ മെട്രിക്കുലേഷന്‍ പാസാകുന്നതു വരെയെത്തി ഋതുവിന്റെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍. 

3

ഋതുവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഗ്രാമീണര്‍ ആകൃഷ്ടരായി തുടങ്ങിയതോടെ ഗ്രമത്തിന്റെ പൊതുകാര്യങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും തിരുമാനങ്ങള്‍ എടുക്കാനും ഋതു മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുകയും എല്ലാവരുടെയും സഹകരണത്തോടെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആരംഭിക്കുകയും ചെയ്യ്തു. സിംങ്വാഹിനി ഗ്രാമത്തിന് പാസായ വെദ്യൂതീകരണ പദ്ധതി ഇതുവരെ നടപ്പായില്ല എന്ന് മനസ്സിലാക്കിയ ഋതു ഇതിനായ ജനങ്ങളെ സംഘടിപ്പിച്ച് സമരങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ട്ടിച്ചു. ഒന്നിച്ച് നിന്ന് പോരാടി അവര്‍ക്ക് ഗ്രമത്തിലെ ഭൂരിഭാഗം വീടുകളിലും വൈദ്യൂതികരണം നടത്തിയെടുക്കാന്‍ സാധിച്ചു. തന്റെ പ്രവര്‍ത്തനങ്ങള്‍ ഗ്രാമത്തിലുണ്ടാക്കിയ മാറ്റങ്ങളില്‍ ഋതുവിന് ഇനിയുമെറെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും ആവേശവും നൽകി. താന്‍ ആഗ്രഹിക്കുന്ന നിലയിലേക്ക് ഗ്രാമത്തെ ഉയര്‍ത്തുന്നതിന് ഇനിയുമെറെ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അവര്‍ ഇതിനായി ഗ്രാമത്തില്‍ സ്ഥിരതാമസമാക്കാന്‍ തീരമാനിക്കുകയും ചെയ്യ്തു. 

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

4

ഫാമിലിയെ വിട്ട് തന്റെ മുഴുവന്‍ ശ്രദ്ധയും കുടുംബത്തിനായി ചെലവഴിക്കാനുള്ള ഋതുവിന്റെ തീരുമാനത്തെ രണ്ടും കൈയ്യും നീട്ടിയാണ് ഭര്‍ത്താവും മക്കളും സ്വീകരിച്ചത്. അങ്ങനെ കുടുംബത്തിന്റെ ശക്തമായ പിന്‍തുണയോടെ ഡല്‍ഹിയിലെ എല്ലാ സുഖസൗകര്യങ്ങളും വിട്ട് ഋതു തന്റെ സ്വപ്നം ഉറങ്ങുന്ന ഗ്രാമത്തില്‍ സ്ഥിരതാമസമാക്കി. 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രാമുഖ്യയുടെ സ്ഥാനത്തേക്ക് സിംങ്വാഹിനിയിലെ ജനങ്ങള്‍ക്ക് ഒരാളെ മാത്രമെ ഉയര്‍ത്തി കാണിക്കാന്‍ ഉണ്ടായിരുന്നോള്ളു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് യാതൊരു വിധ താല്പര്യങ്ങളും ഇല്ലാതിരുന്ന ഋതു ജനങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്ഥാനാര്‍ഥിയാവുകയും 72% വോട്ടുകള്‍ നേടി വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്യ്തു. 

5

ഗ്രാമമുഖ്യയായി ചുമതയേറ്റ ഉടനെ ഗ്രാമത്തിലുടനീളം ശൗചാലയങ്ങൾ നിര്‍മ്മിക്കാന്‍ ഇറങ്ങി തിരിച്ചു ഋതു. ഗ്രാമവാസികളുടെയും ജില്ലഭരണകൂടത്തിന്റെയും സഹായത്തോടെ എല്ലാ ഭവനത്തിലും ഒന്ന് എന്ന് നിലയില്‍ 2000 കക്കൂസുകള്‍ നിര്‍മ്മിക്കാന്‍ ഋതുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. 2016 ഒക്ടോബറിൽ പൊതു ഇടങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താത്ത ഗ്രാമം എന്ന ബഹുമതി സിംങ്വാഹിനിയ്ക്ക് കിട്ടി. പിന്നീട് ഗ്രാമത്തിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇറങ്ങിത്തിരിച്ച് ഋതുവിന് മുന്‍പില്‍ ഫണ്ടിന്റെ കാലതാമസം തടസമായി. റോഡ് നിര്‍മ്മാണത്തിനാവശ്യമായി തുക ആദ്യം സ്വന്തം കൈയ്യില്‍ നിന്ന് എടുത്തു കൊണ്ടണ് ഋതു ഇതിന് പരിഹാരം കണ്ടത്. പിന്നീട് ഗ്രാമവാസികളും ഫണ്ട് സ്വരൂപണത്തില്‍ പങ്കാളികളായതോടെ സിംങ്വാഹിനിയിലെ മണ്ണ് റോഡുകളുടെയെല്ലാം നിലവാരം ഉയരാന്‍ ആരംഭിച്ചു. 

6

ഗ്രാമത്തിന്റെ പ്രാഥമിക ആവശ്യങ്ങളെല്ലാം തന്നെ നിറവേറി കഴിഞ്ഞതോടെ ഗ്രാമവാസികളുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനായി ആദ്യം എല്ലാ കുടുംബങ്ങളിലും റേഷന്‍ കാര്‍ഡുകള്‍ ലഭ്യമാക്കുകയും അവരുടെ ദൈന്യംദിന ജിവിതത്തിന് ആവശ്യമായ ഭക്ഷണ പദാര്‍ഥങ്ങളും സേവനങ്ങളും ഇതിലൂടെ അവര്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുകയും ചെയ്യ്തു. കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഗ്രാമത്തിന് മറ്റ് മാര്‍ഗങ്ങള്‍ തുറക്കുന്നതിനായി തൊഴില്‍ പരിശിലന കേന്ദ്രങ്ങള്‍ ആരംഭിച്ച് ഋതു ഇതിനായി നിരവധി എൻജിഒ സംഘടനകളുടെ സഹായത്തോടെ പരിശീലന പരിപാടികള്‍ ആരംഭിക്കുകയും ചെയ്യ്തു. ഗ്രാമവാസികളില്‍ മുഴുവന്‍ വരുമനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കാന്‍ ഇത് സഹായകരമായി. 

7

എന്നാൽ 2017 ഓഗസ്റ്റിൽ സിംങ്വാഹിനിയില്‍ അതിശക്തമായ ഒരു പ്രളയം ഉണ്ടായി ഗ്രാമം മുഴുവന്‍ വെള്ളത്തിനടിയിലായി. എല്ലാവരും ഡല്‍ഹിയിലെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിച്ചെങ്കിലും ഋതു ഗ്രാമത്തില്‍ തന്നെ തുടര്‍ന്നു. രാത്രിയും പകലും ഗ്രാമത്തിലെ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്ത ഋതു ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിച്ചിരുന്ന ഗ്രാമത്തിലെ സ്‌കൂളില്‍ തന്നെയാണ് പ്രളയ ദിവസങ്ങളില്‍ താമസിച്ചതും.  അതുകഴിഞ്ഞു രാജ്യം മുഴുവന്‍ വിറങ്ങലിച്ചു നിന്ന കൊവിഡ് മഹാമാരിയുടെ കാലത്തും സുരക്ഷിത സങ്കേതങ്ങള്‍ തേടി പോകാതെ ഋതു തന്റെ സിംങ്വാഹിനിയില്‍ തന്നെയുണ്ടായിരുന്നു. നിരക്ഷകരരും നിരാലംബരുമായ തന്റെ ഗ്രാമവാസികളെ സുരക്ഷിതവും ആരോഗ്യകരവുമായ ജീവതത്തിലേക്ക് നയിക്കാന്‍ അവര്‍ രാപ്പകലില്ലാതെ അത്യദ്ധ്വാനം ചെയ്യ്തു. ബിഹാറിലെ മറ്റു ഗ്രാമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൊവിഡിനെ ഏറ്റവും ഫലപ്രദമായി നിയന്ത്രിച്ചു നിര്‍ത്തിയ ഗ്രാമങ്ങളില്‍ ഒന്നു തന്നെയായിരുന്നു സിംങ്വാഹിനി.

9

സിംങ്വാഹിനിയുടെ നാഢീസ്പന്ദമായി ഋതു ഇന്നും അവിടെതെന്നെ ഇപ്പോഴും ജീവിക്കുന്നു. ഇഛശ്കതിയുള്ള ഒരു നേത്യത്വത്തിന് എങ്ങനെ ഒരു നാടിനെ മാറ്റിമറിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഋതു ജയ്സ്വാളിന്റെ ജീവിതം. സ്വന്തം ജീവിതത്തിന്റെ സുഖങ്ങളില്‍ മുഴുകിയിരിക്കാതെ തനിക്ക് ചുറ്റുമുള്ള ലോകത്തേക്ക് ഋതു ഇറങ്ങി ചെന്നപ്പോള്‍ അത് ഒരു നാടിനെ തന്നെ മാറ്റിമാറിച്ചു. ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു വലിയ മാറ്റം.

Latest News

അമ്മയിലെ തർക്കം, പരാതി കേൾക്കാൻ സ്വതന്ത്ര സമിതി, അൻസിബ പറഞ്ഞ അംഗങ്ങൾ അല്ല, അമ്മ തീരുമാനിച്ചവർ പരാതി കേൾക്കും

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ പിടിയിൽ

ഓപ്പറേഷന്‍ തൂഫാന്‍; പ്രവര്‍ത്തനം ആരംഭിച്ച് 24 മണിക്കൂറിനകം നൂറിലധികം പ്രതികള്‍ വലയില്‍

ധവളപത്രം നാളെ നിയമസഭയിൽ: മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

മാളവ്യ നഗറിലെ തീപിടിത്തം: വിദേശ എംബസികളുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി; പരിശോധന കർ‌ശനമാക്കാൻ ഡൽഹി സർക്കാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies