Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 20, 2025, 02:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പതിമൂന്നാം വയസ്സില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ് രാജ്യത്തിനു വേണ്ടി സ്‌നൂക്കര്‍ ടേബിളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു താരത്തിന്റെ ലഹരിഉപയോഗം തകര്‍ത്ത ജീവിതം. ബോധമില്ലാത്ത പകലുകള്‍. ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്ത ഇടപെടലുകള്‍. എപ്പോഴും അര്‍ദ്ധ ബോധവാസ്ഥയിലുള്ള ജീവിതം. ഒടുവില്‍ സഹികെട്ട്, ആ രാജ്യച്ചിന്റെ അഭിമാനമായിരുന്ന സ്‌നൂക്കര്‍ താരത്തിനോട് സ്വന്തം അമ്മ പറഞ്ഞ വാക്കുകള്‍ ഇതാണ്, ‘ഒന്ന് ചത്ത് തരാവോ നിനക്ക്.. എനിക്ക് നിന്നെ ഇനി ഇങ്ങനെ കാണാന്‍ വയ്യ’ എന്നാണ്. ലഹരിയുടെ അടിമയെ വേണ്ടെന്ന് ഉറപ്പിച്ചു പറഞ്ഞ ആ മാതാവിന്റെ അവസാന വാക്കുകളായിരുന്നു അത്. ആ വാക്കുകളുടെ പിന്‍ബലത്തോടെ അാള്‍ തിരിച്ചു കയറിവന്നത്, നല്ല ജീവിതത്തിന്റെ പകലുകളിലേക്കാണ്. ഹൃദയം നുറുങ്ങി ഒരു അമ്മയ്ക്ക് സ്വന്തം മകനോട് ഇങ്ങനെ പറയേണ്ടി വരുന്ന അവസ്ഥ ആലോചിച്ചു നോക്കൂ.

ഗതികെട്ട മാതാപിതാക്കളുടെ അവസാനത്തെ നിലവിളിയായിരിക്കും അത്. ആ വാക്കുകള്‍ കേള്‍ക്കേണ്ടി വന്ന മകന്‍ ഞാനായിരുന്നു ആ സ്‌നൂക്കര്‍ താരം. കളിക്കളത്തിലും, ജീവിതത്തിലും ലഹരി ആസ്വദിക്കുന്നവരുടെ എണ്ണം കുറവൊന്നുമല്ല. തുടക്കം താത്ക്കാലിക ആസ്വാദനത്തിനു മാത്രമാണെങ്കില്‍ പിന്നീടത് ഇല്ലാതെ ജീവിക്കാനാവാത്ത വിധം അടുത്തു പോകും. ഇങ്ങനെയാണ് കൈയ്യിലുള്ള ജീവിതം കൈവിട്ടു പോകുന്നത്. അങ്ങനെ ലഹരിയില്‍ നിന്നും നല്ല ജീവിതത്തിലേക്ക് രക്ഷപ്പെട്ടു വന്ന ഒരാളാണ് സ്‌നൂക്കര്‍ താരം. അദ്ദേഹത്തിന്റെ പേര് പ്രത്യേകിച്ച് എഴുതാത്തത്, വീണ്ടും അയാള്‍ സ്‌നൂക്കര്‍ ടേബിളില്‍ ഇറങ്ങേണ്ടതാണ്. അപ്പോള്‍, അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണ ജനങ്ങള്‍ നല്‍കേണ്ടതുണ്ട്. അതുകൊണ്ട് തത്ക്കാലം സ്‌നൂക്കര്‍ താരം എന്നുമാത്രം പരിചയപ്പെട്ടിരിക്കാം.

  • സ്‌നൂക്കര്‍ താരത്തിന്റെ ലഹരിക്കഥ ഇങ്ങനെ

പതിമൂന്നാം വയസ്സില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞ്, സ്‌നൂക്കര്‍ ടേബിളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ഒരു കൗമാരകാലം എനിക്കുണ്ടായിരുന്നു. നാടിനും വീടിനും ഞാന്‍ അഭിമാനമായിരുന്നു. മകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ അമ്മയുടെ വാക്കുകളില്‍ അന്ന് നൂറ് നാവായിരുന്നു. എന്നാല്‍, പതിനെട്ടാം വയസ്സില്‍ വെറുമൊരു തമാശയ്ക്ക് തുടങ്ങിയ ഹെറോയിന്‍ ഉപയോഗം എന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. ഞാനറിയാതെ തന്നെ ഞാന്‍ ലഹരിയുടെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു. ലഹരിക്ക് പണം കണ്ടെത്താന്‍ കള്ളം പറയുക, വീട്ടില്‍ മോഷണം നടത്തുക, പ്രിയപ്പെട്ടവരെ ഭീഷണിപ്പെടുത്തുക തുടങ്ങി ഒരു മനുഷ്യന് ചെയ്യാവുന്ന എല്ലാ മോശം പ്രവൃത്തികളിലും ഞാന്‍ ഏര്‍പ്പെട്ടു.

എന്നെ ഭയന്ന് അലമാരകള്‍ പൂട്ടാനും, ആഭരണങ്ങള്‍ ഒളിപ്പിക്കാനും, ഒടുവില്‍ കാര്‍ പോലും വില്‍ക്കാനും എന്റെ മാതാപിതാക്കള്‍ നിര്‍ബന്ധിതരായി. അമ്മയുടെ കണ്ണുനീരും കഠിന തീരുമാനവും ഒടുവില്‍ മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന എനിക്ക് ഒരു ജനലിലൂടെ ഭക്ഷണം നീട്ടി നല്‍കേണ്ട ഗതികേടിലേക്ക് എന്റെ അമ്മ എത്തിപ്പെട്ടു. ഒരു ദിവസം വിവസ്ത്രനായി ബാത്ത്‌റൂമില്‍ ബോധമറ്റ് കിടക്കുന്ന എന്നെ കണ്ടപ്പോഴാണ് സഹികെട്ട് അമ്മ ആ വാക്കുകള്‍ പറഞ്ഞത്: ‘പുച്ചീ… ഒന്ന് ചത്ത് തരാവോ നിനക്ക്…’ പകുതി ബോധത്തിലായിരുന്നെങ്കിലും ആ വാക്കുകള്‍ എന്റെ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു. ആ തകര്‍ച്ചയില്‍ നിന്നാണ് ചികിത്സയ്ക്ക് തയ്യാറാണെന്ന് ഞാന്‍ സമ്മതിച്ചത്.

റീഹാബിലെ ചികിത്സാകാലം ദുസ്സഹമായിരുന്നു. വിറച്ചും വിയര്‍ത്തും അവിടെ കിടക്കുമ്പോള്‍ എന്നെ അവിടെയാക്കിയ അമ്മയോട് എനിക്ക് അടങ്ങാത്ത വെറുപ്പായിരുന്നു. ഒരിക്കല്‍ ചികിത്സ പൂര്‍ത്തിയാക്കാതെ അമ്മ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. എന്നാല്‍ പുറത്തിറങ്ങിയ അന്ന് തന്നെ ഞാന്‍ വീണ്ടും ലഹരി ഉപയോഗിച്ചു. ശരീരം ഭേദമായെങ്കിലും മനസ്സ് ലഹരിയുടെ പിടിയിലായിരുന്നു. പക്ഷേ, എന്റെ അമ്മ തോല്‍ക്കാന്‍ തയ്യാറല്ലായിരുന്നു. എന്നെ വീണ്ടും റീഹാബിലാക്കി. ‘അമ്മേ, എന്നെ ഇവിടുന്ന് കൊണ്ടുപോകണേ’ എന്ന് ഫോണിലൂടെ ഞാന്‍ കരഞ്ഞപേക്ഷിച്ചപ്പോഴും അമ്മ കല്ലുപോലെ ഉറച്ചുനിന്നു. അന്ന് അമ്മയുടെ മനസ്സ് അലിഞ്ഞിരുന്നെങ്കില്‍ ഇന്ന് ഞാന്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നു എന്ന് എനിക്കറിയാം.

ഇന്ന് ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനായി തിരികെ വന്നിരിക്കുന്നു. അന്ന് എന്നോടൊപ്പം ലഹരി ഉപയോഗിച്ചിരുന്ന പല കൂട്ടുകാരും ഇന്ന് ജീവിച്ചിരിപ്പില്ല. ഞാന്‍ ഇന്നും ജീവിച്ചിരിക്കുന്നത് എന്റെ കരുത്തുകൊണ്ടല്ല, മറിച്ച് എന്റെ അമ്മയ്ക്ക് എന്നേക്കാള്‍ കരുത്തുണ്ടായിരുന്നത് കൊണ്ടാണ്. ജീവിതം കൈവിട്ടുപോയി എന്ന് തോന്നുന്നവര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തലാണ്. തിരിച്ചുവരാനുള്ള നിശ്ചയദാര്‍ഢ്യവും ചേര്‍ത്തുപിടിക്കാന്‍ സ്‌നേഹമുള്ള ഒരു കൈയുമുണ്ടെങ്കില്‍, ഏത് നരകത്തില്‍ നിന്നും നമുക്ക് ജീവിതത്തിലേക്ക് തിരികെ നടക്കാം.

CONTENT HIGH LIGHTS; ‘Puchi.. will I give you a death sentence’: I can’t see you like this anymore; Those words hit me like a nail in the chest; The words my mother said to the snooker star?

ReadAlso:

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

ആയുസ്സ് ’22 വയസ്സ് വരെ’ എന്നാണ് പറഞ്ഞത്… 43-ാം വയസ്സിൽ മികവിന്റെ പുരസ്കാരവുമായി സംഗീത

വ്യക്തി ജീവിതം പൊട്ടിത്തകര്‍ന്നു: മരണംവരെ തീരാത്ത അത്രയും കേസുകളുണ്ട്; ഡീല്‍ ചെയ്യാന്‍ പറ്റുന്നില്ല, മുറിയില്‍ പൂട്ടി ഇരിക്കുകയാണ്; പറയുന്നത് ആരെന്നറിയാമോ ?

Tags: സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?ANWESHANAM NEWSDRUG ADICTSNOOKER PLAYERINDIAN SNOOKER PLAYERREHABILITATION CENTRE'പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies