Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf Saudi Arabia

യാത്രക്കാരുടെ ശ്ര​ദ്ധയ്ക്ക് ; ട്രെയിൻ യാത്രക്കാർ പാലിക്കേണ്ട പുതിയ നിയമങ്ങൾ പുറപ്പെടുവിച്ച് സൗദി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 29, 2024, 09:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജിദ്ദ ∙ സൗദിയിലെ ട്രെയിൻ യാത്രക്കാർ പാലിക്കേണ്ട നിയമങ്ങളുടെ പുതിയ കരടു നിയമാവലി പുറപ്പെടുവിച്ചു. യാത്രയ്ക്കിടെ ജനലുകൾക്കിടയിലൂടെയോ വാതിലുകൾക്കിടയിലൂടെയോ കൈകളോ കാലുകളോ മറ്റു ശരീര ഭാഗങ്ങളോ മറ്റെന്തെങ്കിലും പുറത്തേക്ക് ഇടുന്നത് നിയമലംഘനമാണ്. ആദ്യതവണ 300 റിയാൽ പിഴയും രണ്ടാം തവണയും മൂന്നാം തവണയും പിടിക്കപ്പെടുന്നവർക്ക് 600 റിയാലും 900 റിയാലുമായി പിഴത്തുക വർധിക്കും. ഒരു വർഷത്തിനിടെ ഇതേ കുറ്റം മൂന്നിലധികം തവണ ചെയ്യുന്നവർ 20,000 റിയാൽ പിഴയും രണ്ടു മാസത്തെ യാത്രാ വിലക്കും നേരിടേണ്ടി വരും.

ട്രെയിനുകളിലും നിരോധിത സ്ഥലങ്ങളിലും പുകവലിക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു. പുകവലിക്കുന്നത് കണ്ടെത്തിയാൽ 200 റിയാൽ പിഴയാണ് ശിക്ഷ. ഒരു വർഷത്തിനിടെ മൂന്നിലധികം തവണ പുകവലി നടത്തി പിടികൂടുന്നവർക്ക് ട്രെയിൻ സർവീസിൽ നിന്ന് വിലക്ക് ഏർപ്പെടുത്തും. ട്രെയിനിൽ ഭക്ഷണം കഴിക്കുന്നതും നിരോധിച്ചിരിക്കുന്നു. ആദ്യമായി ലംഘിക്കുന്നവർക്ക് 100 റിയാൽ പിഴയും രണ്ടാം തവണ 300 റിയാലും മൂന്നാം തവണ 400 റിയാലും പിഴയായി നൽകേണ്ടി വരും. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഭക്ഷണം കഴിച്ച് പിടികൂടപ്പെടുന്നവരെ ഒരു മാസത്തേക്ക് ട്രെയിൻ യാത്രയിൽ നിന്ന് വിലക്കുകയും ചെയ്യും.

ട്രെയിൻ സീറ്റുകളിൽ ബാഗുകളും മറ്റു സാധനങ്ങളും വെച്ച് ഇരിപ്പിടം കയ്യേറുന്നതും പ്രവേശന കവാടങ്ങൾക്കും ഇടനാഴികൾക്കും സമീപം തിരക്ക് സൃഷ്ടിക്കുന്നതും നിയമലംഘനമാണ്. ആദ്യമായി പിടികൂടുന്നവർക്ക് 100 റിയാൽ പിഴയാണ്. രണ്ടാം തവണയും മൂന്നാം തവണയും തെറ്റ് ആവർത്തിച്ചാൽ പിഴ 200 റിയാലും 400 റിയാലുമായി വർധിക്കും. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഇത് ചെയ്യുന്നവരെ ട്രെയിൻ യാത്രയിൽ നിന്ന് ഒരു മാസത്തേക്ക് വിലക്കും.

ടിക്കറ്റുകളുടെ കാര്യത്തിലും കർശന നിരീക്ഷണമുണ്ട്. കാലാവധിയുള്ള ടിക്കറ്റോ യാത്രയ്ക്കുള്ള തിരിച്ചറിയൽ രേഖകളോ ഇല്ലാത്തവർക്കും ടിക്കറ്റ് ഇളവ് ലഭിക്കാനുള്ള അർഹത തെളിയിക്കുന്ന രേഖകൾ ഇല്ലാത്തവർക്കും പിഴയുണ്ട്. ആദ്യ തവണ 200 റിയാലും രണ്ടാമത്തേതിന് 400 റിയാലും മൂന്നാമത്തേതിന് 800 റിയാലുമാണ് പിഴ. ഒരു വർഷത്തിനിടെ ഇതേ കുറ്റം മൂന്നിലധികം തവണ ചെയ്യുന്നവരെ ട്രെയിൻ സർവീസിൽ നിന്ന് മൂന്ന് മാസത്തേക്ക് വിലക്കും. റെയിൽവേ സ്റ്റേഷനകളിലും ട്രെയിനുകളിലും സൈക്കിൾ ഉപയോഗിക്കുന്നതും, നമസ്കാര സ്ഥലങ്ങളിലും ഉറക്കം നിരോധിച്ച സ്ഥലങ്ങളിലും കിടന്നുറങ്ങുന്നതും നിയമലംഘനമാണ്. ആദ്യ തവണ 200 റിയാൽ, രണ്ടാമത്തേതിന് 600 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ എന്നിങ്ങനെയാണ് പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഇത് ചെയ്യുന്നവരെ ഒരു മാസത്തേക്ക് ട്രെയിൻ സർവീസിൽ നിന്നും വിലക്കും.

ട്രെയിനിൽ കയറാനോ ഇറങ്ങാനോ ഭിത്തികളിലും വേലികളിലും മറ്റും പിടിച്ചു കയറുന്നതും ചാടിക്കടക്കുന്നതും, യാത്രക്കാരെയും ജീവനക്കാരെയും ശല്യം ചെയ്യുന്നതും നിയമലംഘനമാണ്. ഇതിനും പിഴയുണ്ട്. ആദ്യ തവണ 200 റിയാൽ, രണ്ടാമത്തേതിന് 600 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ എന്നിങ്ങനെയാണ് പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ ഇത് ചെയ്യുന്നവരെയും ഒരു മാസത്തേക്ക് ട്രെയിൻ സർവീസിൽ നിന്നും വിലക്കും. ഏറ്റവും പ്രധാനം, ട്രെയിൻ നിന്നു പുറപ്പെട്ടു കഴിഞ്ഞാല്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങൾ ഒഴികെ മറ്റെവിടെയും കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നത് നിരോധിച്ചത്. ഇത് ചെയ്യുന്നവർ ആദ്യ തവണ 500 റിയാൽ, രണ്ടാമത്തേതിന് 1,000 റിയാൽ, മൂന്നാമത്തേതിന് 1,500 റിയാൽ എന്നിങ്ങനെയാണ് പിഴ.

ReadAlso:

ലോകത്തിന് 370 ബില്യൺ ദിർഹം സഹായം നൽകി യുഎഇ; കരുതലിന്റെ മാതൃകയായി രാജ്യം

കുവൈത്തിൽ പുതിയ നിയമം; വിവാഹ വേദികളിൽ പുകവലി പാടില്ല: സാമൂഹികകാര്യ മന്ത്രാലയം

ഒഐസിസി കുവൈറ്റ് പുനഃസംഘടന അട്ടിമറിച്ചതിൽ കടുത്ത പ്രതിഷേധവുമായി ഒഐസിസി പ്രവർത്തകർ.

സൗദിയിൽ ലഹരിമരുന്ന് കടത്ത് കേസിൽ പ്രവാസി വനിതയ്ക്ക് വധശിക്ഷ നടപ്പാക്കി

ഊർജ മേഖലയിലെ തൊഴിലാളി ക്ഷേമത്തിനുള്ള ലോകത്തിലെ ആദ്യ അംഗീകാരമായ 1 മില്യൺ ഡോളർ ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിങ് അവാർഡ് നോർവേയിൽ നിന്നുള്ള സ്റ്റാവഞ്ചർ  സർവകലാശാലക്ക്

നിശ്ചയിച്ച സ്ഥലം ഒഴികെ മറ്റെവിടെയും കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിന് ആദ്യ തവണ 300 റിയാൽ, രണ്ടാമത്തേതിന് 600 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ പിടിക്കപ്പെട്ടാൽ ട്രെയിൻ സർവീസിൽ നിന്ന് രണ്ട് മാസത്തേക്ക് വിലക്ക്. വാണിങ്, അടിയന്തര സംവിധാനങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുകയോ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തുകയോ ചെയ്യുന്നതിന് ആദ്യ തവണ 400 റിയാൽ, രണ്ടാമത്തേതിന് 700 റിയാൽ, മൂന്നാമത്തേതിന് 800 റിയാൽ പിഴ. ഒരു വർഷം കൊണ്ട് മൂന്നിലധികം തവണ പിടിക്കപ്പെട്ടാൽ ട്രെയിൻ സർവീസിൽ നിന്ന് ആറ് മാസത്തേക്ക് വിലക്ക് എന്നിവ നേരിടും.

ട്രെയിൻ യാത്രയിൽ ഹോൾഡറിൽ വയ്ക്കാൻ കഴിയാത്ത ലഗേജ് കരുതുന്നതും ലഗേജായി വലിയ സാധനങ്ങളോ, സ്വയം വഹിക്കാൻ പ്രയാസമുള്ളവയോ, ട്രെയിനിനോ സ്റ്റേഷനോ കേടുവരുത്തുന്നവയോ കൊണ്ടുവരുന്നത് നിയമലംഘനമാണ്. ഇതിനെതിരെ 200 റിയാല്‍ മുതൽ 800 റിയാല്‍ വരെ പിഴ ചുമത്തും. നഗരങ്ങൾക്കുള്ളിൽ സർവീസ് നടത്തുന്ന ട്രെയിനിൽ കയറുമ്പോൾ യാത്രക്കാർ സാധുവായ തിരിച്ചറിയൽ രേഖ കാണിക്കണം. ഇത് കാണിക്കാൻ വിസമ്മതിച്ചാൽ ആദ്യ തവണ ട്രെയിൻ യാത്ര വിലക്കും. ഒരു വർഷത്തിനുള്ളിൽ മൂന്നിലധികം തവണ ഇത് ആവർത്തിച്ചാൽ മൂന്ന് മാസത്തേക്ക് ട്രെയിൻ യാത്ര വിലക്കും. നഗരങ്ങൾക്കിടയിൽ സർവീസ് നടത്തുന്ന ട്രെയിനിൽ തിരിച്ചറിയൽ രേഖ കാണിക്കാൻ വിസമ്മതിച്ചാൽ ട്രെയിനിൽ നിന്ന് ഇറക്കിവിട്ട് പൊലീസിന് കൈമാറുകയുമാണ് ചെയ്യുക.

Tags: Gulf NewstrainSaudi Arabia

Latest News

മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന സംഘർഷത്തിന് കാരണമായി; ഓൺലൈൻ ടാക്‌സി ഡ്രൈവർമാരുടെ പ്രതിഷേധം കോഴിക്കോട്

രോഗം മാറ്റാമെന്ന് പറഞ്ഞ് ഐടി ജീവനക്കാരനെ കബളിപ്പിച്ചു; ഏഴുവർഷം കൊണ്ട് തട്ടിയത് 14 കോടി, സന്യാസിനിയടക്കം പ്രതികൾക്കായി തിരച്ചിൽ

Another person who was undergoing treatment for a fireworks accident dies

മഹാരാഷ്ട്രയിലെ ഡൈയിംഗ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നഷ്ടം

തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ക്ലർക്ക് ജോലി വാഗ്ദാനം:വീടും സ്വർണവും പണയം വെച്ച് പണം നൽകി :7 പേർ തട്ടിപ്പിന് ഇരകൾ

മകന്റെ ചോറൂണ് ദിവസം പിതാവ് ജീവനൊടുക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies