Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“അടിക്കടി തിരിച്ചടി”: ശ്രീലേഖയല്ല, റെഗുലേറ്ററി കമ്മിഷന്‍ വക; എന്താല്ലേ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 18, 2024, 11:41 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയും കെ.എസ്.ഇ.ബിയുമായി സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ പോരാട്ടം നടക്കുകയാണല്ലോ. കെ.എസ്.ഇ.ബിയും ജീവനക്കാരും കൂട്ടമായാണ് ശ്രീലേഖയെ ആക്രമിക്കുന്നതെന്നു പറയാതെ വയ്യ. ഉന്നത സ്ഥാനത്തിരുന്ന് വിരമിച്ചവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കെ.എസ്.ഇ.ബിയിലേക്ക് ഒന്നു വിളിച്ചാല്‍ മതിയായിരുന്നു, എന്നു തുടങ്ങി ശാസനയും, പഠിപ്പിക്കലും, തിരുത്തലും, കണക്കു പറച്ചിലുമൊക്കെയായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ശ്രീലേഖയ്ക്ക് മറുപടി നല്‍കുന്നത്.

 

ശ്രീലേഖ പറഞ്ഞതാണോ, അതിനു മറുപടി നല്‍കിയ കെ.എസ്.ഇബിയാണോ, ശ്രീലേഖയ്ക്ക് വൈദ്യുതി ബില്ലിനെ കുറിച്ച് പഠിപ്പിക്കാനിറങ്ങിയ ജീവനക്കാരാണോ ശരിയായ കാര്യം പറയുന്നതെന്ന് ഇപ്പോള്‍ സംശയം
ആയിരിക്കുകയാണ്. കാരണം, ശ്രീലേഖ ഒരടി കെ.എസ്.ഇ.ബിയെ അടിച്ചു. തിരിച്ച് കെ.എസ്.ഇ.ബിയും ജീവനക്കാരും ചേര്‍ന്ന് താറുമാറായി തിരിച്ചടിച്ചു. എന്നാല്‍, ഇപ്പോഴിതാ കെ.എസ്.ഇ.ബിയുടെ നെറുകം തലയ്ക്കിട്ട് റെഗുലേറ്ററി കമ്മിന്‍ മുട്ടനൊരടി കൊടുത്തിരിക്കുകയാണ്.

 

ശ്രീലേഖയക്കു പകരം ഇരുട്ടടി കൊടുത്തിരിക്കുന്നത് റെഗുലേറ്ററി കമ്മിഷനാണ്. സോളാര്‍ ഉത്പാദകരെ പിഴിയുന്ന കെ.എസ്.ഇ.ബി നടപടിക്കെതിരേ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പിലാണ് രൂക്ഷവിമര്‍ശനം ഉര്‍ന്നിരിക്കുന്നത്. സോളാറിലൂടെ ഉത്പാദിപ്പിക്കുന്ന മിച്ചവൈദ്യുതിക്ക് പണം നല്‍കാതെ, അവരോട് അടുത്ത ബില്ലിന് പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി.ജെ. ജോസും വ്യക്തമാക്കിയതോടെ കെ.എസ്.ഇ.ബി. ഇതുവരെ പറഞ്ഞുവെച്ച ന്യായങ്ങളെല്ലാം അന്യായമായോ എന്നാണ് സംശയം.

ReadAlso:

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും SIT കസ്റ്റഡിയിൽ വിട്ടു | Sabarimala swarnapali case; Murari Babu and Sudheesh Kumar remanded in custody

രാഹുലുമായി വേദി പങ്കിടില്ല; സ്‌കൂൾ ശാസ്ത്രമേള വേദി വിട്ടിറങ്ങി ബിജെപി കൗൺസിലർ മിനി കൃഷ്ണകുമാർ

സന്നിധാനത്തും എരുമേലിയിലും രാസ കുങ്കുമം വില്‍ക്കുന്നതിന് വിലക്ക് | high court bans plastic shampoo sachets sabarimala

ശബരിമല ഡ്യൂട്ടി; സ്‌പെഷ്യൽ ഓഫീസർമാരുടെ പട്ടികയിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരും | Alleged officers in list of SO for Sabarimala Mandalamakaravilakku duty

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് മാറ്റം; പി.എസ്. പ്രശാന്തിനെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് എം.വി. ഗോവിന്ദൻ

 

വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന ബോര്‍ഡിന്റെ അഭ്യര്‍ത്ഥന കമ്മീഷന്‍ അംഗീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ കെ.എസ്.ഇ.ബി എന്തുമറുപടിയായിരിക്കും കൊടുക്കുമെന്നതാണ് അറിയേണ്ടത്. റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പില്‍ പങ്കെടുത്തവരെല്ലാം കെ.എസ്.ഇ.ബിയുടെ പിന്തിരിപ്പന്‍ നിലപാടുകളാണ് അക്കമിട്ടു നിരത്തിയിരിക്കുന്നത്. വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതില്‍ നിന്ന് ആളുകളെ തടയന്നുണ്ടെന്ന ആശങ്കയും പങ്കുവെച്ചിട്ടുണ്ട്.

 

സോളാര്‍ പാനലുകള്‍ വ്യാപകമായാല്‍ വരുമാനത്തെ ബാധിക്കുമെന്ന ആശങ്ക മൂലം കെ.എസ്.ഇ.ബി അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ പോലും വലിയ താല്പര്യം കാണിക്കുന്നില്ലെന്ന ആരോപണം ഭൂരിപക്ഷം പേരും ഉന്നയിച്ചു. മീറ്ററുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ മെല്ലെപ്പോക്ക് സമീപനമാണ് ബോര്‍ഡില്‍ നിന്നുണ്ടാകുന്നത്. ഇത് കേന്ദ്രസര്‍ക്കാരിന്റെ സോളാര്‍ പദ്ധതികള്‍ക്ക് നല്‍കുന്ന അനുകൂല നയത്തിന് എതിരാണെന്നും വിമര്‍ശനം ഉന്നയിച്ചു. സോളാര്‍ വൈദ്യുതിയുടെ വാര്‍ഷിക സെറ്റില്‍മെന്റ് സെപ്റ്റംബറില്‍ നിന്ന് മാറ്റിയത് അടുത്ത വര്‍ഷം ഏപ്രില്‍ വരെ തുടരും.

ഇക്കാര്യത്തില്‍ ഉത്പാദകരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും വിശദമായ കൂടിയാലോചനകള്‍ വേണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. വാര്‍ഷിക സെറ്റില്‍മെന്റ് മാറ്റിയതോടെ മിച്ചവൈദ്യുതി വേനല്‍ക്കാലത്ത് ഉപയോഗിക്കാനുള്ള അവസരം ഉത്പാദകര്‍ക്ക് നഷ്ടമായിരുന്നു. മാത്രമല്ല വലിയ ബില്ല് അടയ്ക്കേണ്ട അവസ്ഥയും ഉണ്ടായി. ട്രാന്‍സ്‌ഫോമറിന്റെ ശേഷിയുടെ 90 ശതമാനം സോളാര്‍ പ്ലാന്റുകള്‍ അനുവദിക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇതിനോട് വിയോജിച്ച ബോര്‍ഡ്, നിലവിലുള്ള 75 ശതമാനം മതിയെന്ന് വാദിക്കുകയും ചെയ്തു.

സോളാര്‍ പ്ലാന്റുകള്‍ വ്യാപകമാകുന്നതോടെ ബോര്‍ഡിനുണ്ടാകുന്ന സാങ്കേതിക, വാണിജ്യപ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സമിതി ജൂണ്‍ 10നകം റിപ്പോര്‍ട്ട് നല്‍കും. അതുവരെ സമയം വേണമെന്നാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇത് റെഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചു. തെളിവെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് കൂടുതല്‍ അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ 10 ദിവസംകൂടി അനുവദിച്ചു. സോളാര്‍ ഉത്പാദകരുടെ പുതിയ സംഘടനയുടെ അഭിഭാഷകനും തെളിവെടുപ്പില്‍ പങ്കെടുത്തിരുന്നു.

അതായത്, സോളാര്‍ പ്ലാന്റ് സ്ഥാപിച്ച ആര്‍. ശ്രീലേഖ പറഞ്ഞതില്‍ കാര്യമുണ്ട് എന്നല്ലേ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നടപടികളിലൂടെ വ്യക്തമാകുന്നതെന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റുണ്ടാകില്ല. കാരണം വീടുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെ ആരാണോ പരിഹരിക്കേണ്ടത്, അവര്‍ തന്നെ അതിനെ രൂക്ഷമായ പ്രശ്‌നമാക്കി മാറ്റുമ്പോള്‍ ഉപഭോക്താക്കള്‍ എവിടെ അഭയം പ്രാപിക്കും.

ഉന്നത ഉദ്യോഗസ്ഥയായി വിരമിച്ച ആര്‍ ശ്രീലേഖയ്ക്ക് നേരിടേണ്ടി വന്ന ഈ പ്രശ്‌നം നിരവധി പേര്‍ക്കും ഉണ്ടായതു കൊണ്ടാണ് റെഗുലേറ്ററി കമ്മിഷനില്‍ പരിഹാരം കാണാനെത്തിയത് എന്നു വേണം മനസ്സിലാക്കാന്‍. കെ.എസ്.ഇ.ബി സോളാര്‍ പ്ലാന്റില്‍ നിന്നും വൈദ്യുതി എടുക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ഇവിടുത്തെ കാതലായ വിഷയം. അതിനാണ് മറുപടി നല്‍കേണ്ടതും.

Tags: KSEB BILLKSEB OFFICE ATTACKEDFORMER JAIL DGPFORMER DGP R SREELEKHAkerala police

Latest News

15 വർഷങ്ങൾക്ക് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പിടികിട്ടാപ്പുള്ളി ഡൽഹി പോലീസിന്റെ പിടിയിൽ

രഞ്ജി ട്രോഫിയിൽ കേരളം നാളെ സൗരാഷ്ട്രയ്ക്കെതിരെ

BJP comes up with a new plan to create a Modi wave in Kerala too

മുസ്ലീങ്ങളെ ചേർത്തുപിടിക്കാൻ ബിജെപി; ഗൃഹ സന്ദര്‍ശനം നടത്താനൊരുങ്ങുന്നു

‘ഓപ്പറേഷന്‍ രക്ഷിത’; മദ്യപിച്ചു ട്രെയിനില്‍ കയറിയ 72 പേർ തിരുവനന്തപുരത്ത് പിടിയിൽ

മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരം കടുപ്പിക്കുന്നു: നവംബർ 13 ന് സമ്പൂർണ്ണ പണിമുടക്ക്; അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies