Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

“20 വർഷം പിന്നിടുമ്പോഴും ദുരൂഹത അവസാനിക്കാതെ സൗന്ദര്യയുടെ മരണം”! ഇന്നും പോരാടുന്ന ഒരു മലയാളിയും!

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 24, 2024, 06:51 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും കേരളക്കരയുടെ പ്രീയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ മരണമടഞ്ഞ വാർത്ത ഏറെ വേദനയോടെ ആണ് നമ്മൾ കേട്ടത്. അന്യഭാഷയിൽ നിന്നും മലയാളത്തിൽ എത്തിയ സൗന്ദര്യ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ജനപ്രീതി നേടിയത്. 2004 ഏപ്രിൽ 17 നായിരുന്നു സൗന്ദര്യയുടെ ജീവനെടുത്ത ആ വിമാന അപകടം നടന്നത്. സൗന്ദര്യയുടെ മരണം നടന്നിട്ട് 20 വർഷങ്ങൾ പിന്നിടാൻ ഒരുങ്ങുമ്പോഴും ഈ മരണത്തിനു പിന്നിൽ ഒരു ദുരൂഹത ഉണ്ട് എന്നും അത് അന്വേഷിച്ച് സത്യം പുറത്ത് കൊണ്ട് വരണം എന്നും ആവശ്യപ്പെട്ടുകൊണ്ട് നിയമയുദ്ധം നടത്തുകയാണ് ഒരു മലയാളി.

2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടിയുളള യാത്രയായിരുന്നു അത്. കന്നഡയിലും തമിഴിലും മലയാളത്തിലുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന കാലത്ത് തന്നെ ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായിക്കഴിഞ്ഞിരുന്നു സൗന്ദര്യ. തലേദിവസം ബെംഗളൂരുവിലെ പാര്‍ട്ടി റാലിയിലും പൊതുയോഗത്തിലും പങ്കെടുത്ത് സഹോദരന്‍ അമര്‍നാഥ് ഷെട്ടിയും ബി.ജെ.പി പ്രവര്‍ത്തകന്‍ രമേഷ് കദമും മലയാളി പൈലറ്റ് ജോയ് ഫിലിപ്‌സ് എന്നിവര്‍ക്കൊപ്പമാണ് ആന്ധ്രയിലേയ്ക്ക് യാത്ര പുറപ്പെട്ടത്.

രാവിലെ പതിനൊന്ന് മണിക്ക് ജക്കൂര്‍ എയര്‍സ്ട്രിപ്പില്‍ നിന്ന് പറന്നുയര്‍ന്ന നാലു സീറ്റ് മാത്രമുള്ള, സിംഗിള്‍ എഞ്ചിന്‍ സെസ്‌ന 180 ചെറുവിമാനം നൂറടി ഉയരുംമുന്‍പ് തന്നെ അഗ്‌നികുണ്ഠമായി താഴേ പാടത്ത് വിദ്യാർഥികളുടെ കൺമുന്നിൽ പതിച്ചത്. വീണ ഉടനെ വിമാനം പൊട്ടിത്തെറിച്ചു. വാതിൽ പതിനഞ്ചടി ദൂരേയ്ക്ക് തെറിച്ചുവീണു.

തിരിച്ചറിയാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അകത്ത് യാത്രികര്‍ നാലുപേരും. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിൽ വിദ്യാർത്ഥികളായ ഗണപതിക്കും കൂട്ടുകാർക്കും പൊള്ളലേൽക്കുകയും ചെയ്തു. പൈലറ്റ് ആലപ്പുഴ ചുനക്കര സ്വദേശി ജോയ് ഫിലിപ്പിന്റെ മരണമായിരുന്നു ഇതിൽ വിവാദം സൃഷ്ടിച്ചത്. അപകടം ഒരു അട്ടിമറിയായിരുന്നുവെന്നും കാലപ്പഴക്കം കാരണം വിമാനം, പറക്കലിന് യോഗ്യമായിരുന്നില്ലെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അബുദാബിയില്‍ ഡിഫന്‍സില്‍ ജോലി ചെയ്യുകയായിരുന്ന ഫിലിപ്പിന്റെ അച്ഛന്‍ ഉമ്മന്‍ ജോയ്.ഉന്നയിച്ചത്.

ReadAlso:

ജനമനസുകൾ കീഴടക്കാൻ വിജയ്‌യുടെ ‘ജനനായകൻ’ റിലീസ് തിയതി പ്രഖ്യാപിച്ചു

ടോവിനോ ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ ഷെഡ്യൂളിന് പാക്കപ്പ്

പ്രശാന്ത് മുരളി നായകനാകുന്ന ‘കരുതൽ’ സിനിമയുടെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

വേടൻ അവാർഡ് വിവാദം; പ്രതികരണവുമായി കൈതപ്രം ദാമോദരൻ നമ്പൂതിരി

നാലു മാസമായി വിമാനം പറത്തുന്ന മകന്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏപ്രില്‍ 22 മുതല്‍ പണിമുടക്ക് നടത്താന്‍ ഇരിക്കുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മകനെ ഇല്ലാതാക്കാന്‍ വിമാനക്കമ്പനി നടത്തിയ അട്ടിമറിയായിരുന്നു അപകടമെന്നും അദ്ദേഹം കോടതിയില്‍ ആരോപിച്ചു. സ്ഥലത്തുണ്ടായിട്ടും ഒരു സഹപൈലറ്റിനെ വിട്ടുകൊടുക്കാതിരുന്നത് അതുകൊണ്ടാണെന്നും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് കൊടുത്ത ഹര്‍ജിയുടെ വാദത്തിനിടെ അദ്ദേഹം കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജോയ് ഫിലിപ്​സ് തങ്ങളുടെ ജീവനക്കാരനല്ല എന്നതായിരുന്നു നഷ്ടപരിഹാരം നിഷേധിക്കാനുള്ള, വിമാനത്തിന്റെ ഉടമകളായ അഗ്‌നി ഏറോ സ്‌പോര്‍ട്‌സ് ആന്‍ഡ് അഡ്വഞ്ചര്‍ അക്കാദമിയുടെ ന്യായം. തങ്ങള്‍ ഹൈദരാബാദിലെ ഫ്‌ളൈറ്റ്, ടെക്ക് ഏവിയേഷന്‍ എന്ന കമ്പനിക്ക് വാടകയ്ക്ക് നല്‍കിയതായിരുന്നുവെന്നും കമ്പനി വിശദീകരിച്ചു. നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് കാണിച്ച് സൗന്ദര്യയുടെ ഭര്‍ത്താവ് രഘുവും കമ്പനിക്കെതിരേ കേസ് കൊടുത്തിരുന്നു

ഉമ്മന്‍ ജോയ് 2004 ൽ തുടങ്ങിയ നിയമ പോരാട്ടം ഇന്നും അവസാനിച്ചിട്ടില്ല. സഹ പൈലറ്റിന് ഒഴിവാക്കിയായിരുന്നു അന്ന് ആ ചെറു വിമാനം പറന്നു ഉയർന്നത്. അന്ന് പകരം മറ്റൊരാളായിരുന്നു വിമാനം പറത്തേണ്ടിയിരുന്നത്. ആ ആൾക്ക് അന്ന് മറ്റെന്തോ അസുഖം ഉള്ളതിനാലാണ് ജോയിക്ക് പറത്തേണ്ടി വന്നത്. വിമാനത്തിന് ഇൻഷുറൻസും ഉണ്ടായിരുന്നില്ല. കേസ് നടത്താൻ വേണ്ടി ബാംഗ്ലൂരിൽ നിന്ന് 10 മണിക്കൂർ യാത്ര ചെയ്താണ് ധർവാൾ ലേബർ കോടതിയിൽ ഉമ്മൻ ജോയി പോയിരുന്നത്. 2013 ഇൽ 558939 രൂപ ജോയ് ഫിലിപ്പിന്റെ പിതാവിന് നൽകാൻ കോടതി വിധി വന്നു. എന്നാൽ മകൻ ജോലി ചെയ്ത മാർച്ച് ഏപ്രിൽ മാസങ്ങളുടെ ശമ്പളം പോലും കമ്പനി നൽകാൻ തയ്യാറായില്ല. മകന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അദ്ദേഹം മുട്ടാത്ത വാതിലുകൾ ഇല്ല.

വിമാന കമ്പനിയിയും തങ്ങളുടെ അഭിഭാഷകയും ചേർന്ന് ഒത്തു കളിച്ച് കേസ് ഒതുക്കി തീർത്തു എന്ന് അദ്ദേഹം ആരോപിച്ചു. ഒപ്പിട്ട പേപ്പറുകളിൽ എവിടെയോ ഉമ്മൻ ജോയിയെ അവർ കബളിപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. കോടതി അനുവദിച്ച 4 ലക്ഷം രൂപയിൽ 2 ലക്ഷം രൂപയും അഭിഭാഷക വാങ്ങി എന്നാണ് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള രണ്ട് ലക്ഷം രൂപയാണ് അവർക്ക് കിട്ടിയ തുക. കേസ് നടത്തുന്നതിനുവേണ്ടി ഫോട്ടോസ്റ്റാറ്റുകൾ എടുക്കാൻ ചെലവാക്കിയ തുക പോലും അതിൽ കൂടുതൽ ആയിരുന്നു.

Tags: soundarya plane crash pilotactress soundarya death caseactress soundarya plane crashactress soundarya plane crash deathsoundarya deathsoundarya plane crashsoundarya familysoundarya death reasonsoundarya husbandസൗന്ദര്യയുടെ മരണംactress soundarya deathസൗന്ദര്യactress soundarya husband

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies