Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മൈക്രോസോഫ്റ്റ് തകരാര്‍: ‘വ്യാജ’ ക്രൗഡ് സ്‌ട്രൈക്ക് വര്‍ക്കര്‍; പോസ്റ്റ് കണ്ടത് ലക്ഷങ്ങള്‍ /Microsoft Breach: ‘Fake’ Crowd Strikes Worker; The post was seen by millions

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 20, 2024, 01:56 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എന്താണ് ക്രൗഡ് സ്‌ട്രൈക്ക് ? എന്തുകൊണ്ടാണ് കമ്പ്യൂട്ടര്‍ ബ്ലൂ സ്‌ക്രീന്‍ ഡെത്ത് കാണിക്കുന്നത്? വലിയ ഐ.ടി തകര്‍ച്ചയ്ക്ക് ആരാണ് ഉത്തരവാദി? ഇങ്ങനെ തുടങ്ങിയുള്ള ചോദ്യങ്ങളും ആശങ്കകളും ഭയത്തിലേക്കു വഴിമാറിയ മണിക്കൂറുകളാണ് കടന്നു പോയത്. മൈക്രോസോഫ്റ്റ് തകരാറ് വിന്‍ഡോസ് കമ്പ്യൂട്ടറുകളെ അതിന്റെ നിശ്ചലാവസ്ഥയില്‍ എത്തിച്ചതിനു പിന്നാലെ ഉയര്‍ന്ന ഈ ചോദ്യങ്ങള്‍ക്ക് മറുപടി അന്വേഷിക്കുകയായിരുന്നു എല്ലാവരും. ക്രൗഡ്സ്‌ട്രൈക്കിന്റെ ‘ഫാല്‍ക്കണ്‍ സെന്‍സര്‍’ എന്ന ആന്റി വൈറസ് പ്രോഗ്രാമിലേക്കുള്ള അപ്ഡേറ്റാണ് ലോകമെമ്പാടുമുള്ള വന്‍ തകര്‍ച്ചയ്ക്ക് കാരണമായതെന്നാണ് മനസ്സിലാക്കുന്നത്.

എന്നാല്‍, ഇത്തരമൊരു വികലമായ അപ്ഡേറ്റ് എങ്ങനെ അനുവദിച്ചു, ആരാണ് ഇതിന് പിന്നില്‍ എന്നുള്ള ചിന്തയാണ് ഇപ്പോഴുള്ളത്. ഇതിനെല്ലാം മറുപടിയെന്നോണം ഒരു ക്രൗഡ്സ്ട്രൈക്ക് ജീവനക്കാരനായ വിന്‍സെന്റ് ഫ്‌ലിബസ്റ്റിയര്‍ എക്‌സില്‍ കുറിച്ച വാചകങ്ങളാണ് ലോകമാകെ തല്‍ക്ഷണം വായിക്കുന്നത്. ആ വാക്കുകള്‍ ഇങ്ങനെയാണ്. ‘ആദ്യ ദിവസം ക്രൗഡ്സ്ട്രൈക്കില്‍, ഒരു ചെറിയ അപ്ഡേറ്റ് നീക്കി, ഉച്ചതിരിഞ്ഞ് അവധിയെടുത്തു’ എന്ന അടിക്കുറിപ്പോടെ, വിന്‍സെന്റ്, AI- ജനറേറ്റ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വ്യാജമായി സൃഷ്ടിച്ച ഈ ഫോട്ടോയും വാക്കുകളും കാട്ടുതീ പോലെയാണ് ഇന്റര്‍നെറ്റിലൂടെ പടരുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായ ഫോട്ടോക്ക് 4 ലക്ഷത്തോളം ലൈക്കുകളും 36,000 ഉപയോക്താക്കള്‍ പങ്കിടുകയും ചെയ്തു കഴിഞ്ഞു. ഇപ്പോഴും അതിന്റെ ഒവുക്ക് നിലച്ചിട്ടില്ല.

രണ്ട് മണിക്കൂറിന് ശേഷം, ഫ്‌ലിബസ്റ്റിയര്‍ മറ്റൊരു അപ്ഡേറ്റും പോസ്റ്റ് ചെയ്തു. കമ്പനി അദ്ദേഹത്തെ പുറത്താക്കി. ആഗോള തകര്‍ച്ചയ്ക്ക് കാരണമായതിന്റെ ‘ഉത്തരവാദിത്തം’ ഏറ്റെടുക്കുന്ന ഒരു ചെറിയ വീഡിയോയും അദ്ദേഹം പങ്കിട്ടു. വിന്‍സെന്റ് ഫ്‌ലിബുസ്റ്റിയര്‍ തന്റെ എക്‌സ് ബയോയും പാരഡിക്കൊപ്പം മാറ്റി. അദ്ദേഹത്തിന്റെ ബയോയില്‍ പറയുന്നു, ‘അന്യായമായ കാരണത്താല്‍ പുറത്താക്കപ്പെട്ട മുന്‍ ക്രൗഡ്സ്ട്രൈക്ക് ജീവനക്കാരനണ്, ഒപ്റ്റിമൈസ് ചെയ്യാന്‍ ഒരു കോഡിന്റെ ഒരു വരി മാത്രം മാറ്റി.

അദ്ദേഹം അതിനെ കുറിച്ച്പറയാന്‍ ശ്രമിക്കുന്നതിനിടയില്‍, ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യം കണ്ടു. അവരുടെ സിസ്റ്റത്തിലെ ബ്ലൂ സ്‌ക്രീന്‍ ഓഫ് ഡെത്തിന് (BSOD) ഉത്തരവാദി താനാണെന്ന് കരുതിയാണ് കണ്ടത്. എയര്‍ലൈനുകള്‍, ബാങ്കുകള്‍, ടിവി ചാനലുകള്‍, മറ്റ് നിരവധി വ്യവസായങ്ങള്‍ എന്നിവ ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ ഇപ്പോഴും നെട്ടോട്ടമോടുകയാണ്. കൂടാതെ ‘കുറ്റവാളിയെ’ കണ്ടെത്തിയതിന് ശേഷം സോഷ്യല്‍ മീഡിയയിലെ ആളുകള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് പോസ്റ്റ ചെയ്തത്. വെള്ളിയാഴ്ച ജോലി ചെയ്യേണ്ടതില്ലെന്ന് ഉറപ്പുവരുത്തിയതിന് നിരവധി ഉപയോക്താക്കള്‍ അദ്ദേഹത്തെ പ്രശംസിച്ച. ചിലര്‍ അവനെക്കുറിച്ച് അധിക്ഷേപകരമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍, സത്യം ഇതാണ്. ബെല്‍ജിയന്‍ പാരഡി വാര്‍ത്താ സൈറ്റായ നോര്‍ഡ്പ്രെസ് നടത്തുന്ന ഒരു ആക്ഷേപഹാസ്യ എഴുത്തുകാരനാണ് വിന്‍സെന്റ്. ഫ്രാന്‍സ് ടിവിയില്‍ അതിഥിയായി അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അവിടെ അദ്ദേഹം പറഞ്ഞു, ‘ആളുകള്‍ അവരുടെ മുന്‍ധാരണകളെ സ്ഥിരീകരിക്കുന്ന കഥകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്ന്. ഇന്റര്‍നെറ്റിലുള്ള ആളുകള്‍ തന്റെ തമാശയില്‍ പെട്ട് പോയത് എന്തുകൊണ്ടാണെന്ന് കൂടുതല്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ‘ഇതുവരെ ഒരു കുറ്റവാളിയുടെ പേരില്ല, ഞാന്‍ അത് ഒരു താലത്തില്‍ കൊണ്ടുവരികയാണ്. ആളുകള്‍ക്ക് ഒരു കുറ്റവാളിയുണ്ടാകാന്‍ ഇഷ്ടമാണ്. കുറ്റവാളി തീര്‍ത്തും വിഡ്ഢിയാണ്. അവന്‍ തന്റെ മണ്ടത്തരത്തില്‍ അഭിമാനിക്കുന്നു. ജോലിയുടെ ആദ്യ ദിവസം അദ്ദേഹം ഉച്ചതിരിഞ്ഞ് അവധിയെടുക്കുന്നു.

അതില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും പുതിയ വിവരങ്ങള്‍ അന്വേഷിക്കും. കൂടാതെ സോഷ്യല്‍ മീഡിയയില്‍ എവിടെയും വായിക്കാത്ത പുതിയ വ്യാജം ആണിത്. തമാശയാണെന്ന് അറിയാവുന്നവര്‍ പോസ്റ്റ് ഷെയര്‍ ചെയ്‌തെങ്കിലും, ട്വീറ്റിലെ ഓരോ വാക്കും ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അവരുടെ മേഖലയിലേക്ക് ഷെയര്‍ചെയ്തതായും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഇപ്പോഴും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. മൈക്രോസോഫ്റ്റും ക്രൗഡ്സ്‌ട്രൈക്കും ഈ പ്രശ്‌നം എത്രയും വേഗം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്.

ReadAlso:

H-1B വീസ പൂർണമായി നിർത്തലാക്കാൻ ബിൽ; യുഎസ് പൗരത്വത്തിലേക്കുള്ള വഴി അടയ്ക്കാൻ നീക്കം

സവർക്കർ തങ്ങിയ ലണ്ടനിലെ ‘ഇന്ത്യാ ഹൗസ്’ ഇനി മഹാരാഷ്ട്രയ്ക്ക് സ്വന്തം; ഏറ്റെടുക്കാൻ സർക്കാർ തീരുമാനം

​’അസാധാരണ വൈദഗ്ധ്യം’; ചെങ്കോട്ട ആക്രമണത്തിലെ അന്വേഷണ രീതിയെ പുകഴ്ത്തി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ചാവേറാക്രമണത്തിന് പിന്നാലെ പ്രകോപനം: ഇന്ത്യയ്‌ക്കെതിരെയും താലിബാനെതിരെയും യുദ്ധത്തിന് തയ്യാറെന്ന് പാകിസ്താൻ

അമേരിക്കയിൽ 43 ദിവസത്തിന് ശേഷം ഷട്ട് ഡൗൺ അവസാനിക്കുന്നു; ധനാനുമതി ബിൽ ജനപ്രതിനിധി സഭ പാസാക്കി, ട്രംപ് ബില്ലിൽ ഒപ്പ് വയ്ക്കും

അതിന്റെ ഫാല്‍ക്കണ്‍ സെന്‍സര്‍ സോഫ്റ്റ്വെയറിന്റെ ഏറ്റവും പുതിയ പതിപ്പ് അത് പ്രതിരോധിക്കുന്ന ഭീഷണികള്‍ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ക്രൗഡ്സ്‌ട്രൈക്ക് ക്ലയന്റുകളുടെ സിസ്റ്റങ്ങളെ ഹാക്കിംഗിനെതിരെ കൂടുതല്‍ സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. എങ്കിലും, അപ്ഡേറ്റ് ഫയലുകളിലെ തെറ്റായ കോഡ് മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ ഏറ്റവും വ്യാപകമായ സാങ്കേതിക തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ക്രൗഡ്‌സ്‌ട്രൈക്ക് എന്താണ്?

ബിസിനസുകളെ അടക്കം ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങളെ ചെറുത്തു നില്‍ക്കാന്‍ അവയ്ക്ക് സംരക്ഷണം നല്‍ക്കാന്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സൈബര്‍ സുരക്ഷ കമ്പനിയാണ് ക്രൗഡ്‌സ്‌ട്രൈക്ക്. ഫാല്‍കണ്‍ എന്ന ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്ഫോം ക്രൗഡ്സ്‌ട്രൈക്ക് വാഗ്ദാനം ചെയ്യുന്നു. ക്രൗഡ്‌സ്‌ട്രൈക്ക് സുരക്ഷയും ഒപ്പം വര്‍ക്ക്‌ലോഡ് പരിരക്ഷയും ഉറപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്.

സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കാനും അതില്‍ നിന്ന് ബിസിനസുകളെ രക്ഷിക്കാനും ക്രൗഡ്‌സ്‌ട്രൈക്ക് വലിയ പങ്കുവഹിക്കുന്നുണ്ട്. സോണി പിക്ചേഴ്സ് ഹാക്ക്, ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ലംഘനങ്ങള്‍ ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളുടെ അന്വേഷണങ്ങളില്‍ ക്രൗഡ്സ്‌ട്രൈക്ക് ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സൈബര്‍ ഭീക്ഷണികളെ കുറിച്ച് അന്വേഷിക്കാനും അതിന്റെ ഉറവിടം കണ്ടെത്താനും ഒപ്പം ഡാറ്റകള്‍ ശേഖരിക്കാനും ക്രൗഡ്‌സ്‌ട്രൈക്കിന് സാധിക്കും.

 

CONTENT HIGHLIGHTS;Microsoft Breach: ‘Fake’ Crowd Strikes Worker; The post was seen by millions

Tags: FAKE CROWDSTRIKES WORKERമൈക്രോസോഫ്റ്റ് തകരാര്‍പോസ്റ്റ് കണ്ടത് ലക്ഷങ്ങള്‍MICROSOFT OUTAGEMICRO SOFT BREACH

Latest News

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി | Rahul Gandhi thank Bihar voters

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക അന്തരിച്ചു | padma-shri-environmentalist-saalumarada-thimmakka-indias-tree-woman-passes-away

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത് ; ‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി | rahul-gandhi-reaction-bihar-election-result

ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം | cpm-polit-bureau-statement-on-the-bihar-assembly-election-results

ശിവപ്രിയയുടെ മരണം: അണുബാധയ്ക്ക് കാരണം സ്റ്റെഫൈലോകോക്കസ് ബാക്ടീരിയയെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് | Sivapriya’s death: Reportedly the cause of infection was Staphylococcus bacteria

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies