Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

നിധി തേടി ഇറങ്ങിയ ഈ വ്യക്തികൾക്ക് സംഭവിച്ചത്|What happened to these individuals who went out in search of treasure

പരസ്പരം യാതൊരു പരിചയവും ഇല്ലാത്ത നാല് പേർ നിധി തേടി ഒരു സാഹസിക യാത്ര നടത്തുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 22, 2024, 07:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പരസ്പരം യാതൊരു പരിചയവും ഇല്ലാത്ത നാല് പേർ നിധി തേടി ഒരു സാഹസിക യാത്ര നടത്തുന്നു. മരണത്തെ പലതവണ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെ വന്ന ഒരാൾ അവർക്കിടയിൽ ഉണ്ടായിരുന്നു. യോസ്സി ഗിൻസ്ബർഗസ് എന്ന വ്യക്തി. വലിയ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും താഴേക്ക് വീണപ്പൊഴും , ശരീരത്തിലെ വ്രണങ്ങൾ പുഴുവരിച്ചപ്പോഴും ആത്മവിശ്വാസം കൈവിടാതെ മരണത്തെ പോലും അതിജീവിച്ച് തിരികെ ജീവിതത്തിലേക്ക് എത്തിയ ഇദ്ദേഹത്തിൻറെയും കൂട്ടാളികളുടെയും ലോകം നടുങ്ങിയ അതിജീവനത്തിന്റെ കഥ

അപരിചിതരായ നാലുപേർ നിധി തേടി ഒരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. ഇതിന് കാരണക്കാരൻ ആയത് കാൾ റെപ്റച്ചർ എന്ന ജിയോളജിസ്റ്റ് ആയിരുന്നു അത്. ആമസോൺ വനാന്തരങ്ങളിൽ ഉള്ള നിധിയെക്കുറിച്ച് തനിക്ക് അറിയാമെന്നും കാടുകളെ കുറിച്ച് വ്യക്തമായി അറിയാവുന്ന താൻ അവിടേക്ക് പോവുകയാണ് എന്നും കൂടെ കൂടുന്നോ എന്നും നാല് യാത്രപ്രേമികളോട് അദ്ദേഹം ചോദിക്കുന്നു. മാർക്ക്സ് ചോ, യോസി, കെവിൻ തുടങ്ങിയവരായിരുന്നു മറ്റ് മൂന്നുപേർ. കാളിൻറെ ഈ ഒരു അഭിപ്രായത്തിനോട് മൂന്നുപേരും സമ്മതം മൂളി. എന്നാൽ യോസിയുടെ മനസ്സിൽ മാത്രം ഒരു ലക്ഷ്യം ഉണ്ടായിരുന്നു ഈ യാത്രയ്ക്ക് പിന്നിൽ. ഇവർ മൂന്നുപേരും പരസ്പരം അതുവരെയും പരിചയമില്ലാത്തവരായിരുന്നു. എന്നാൽ ഇവർ മൂന്നു പേരെയും ഒരുമിപ്പിച്ച ഒരു ഘടകം എന്നത് സാഹസിക യാത്രകൾ തന്നെയായിരുന്നു. അഡ്വഞ്ചറിനെ ഒരുപാട് ഇഷ്ടപ്പെടുന്നവർ ആയിരുന്നു നാലുപേരും. ആമസോൺ കാടുകളിലേക്ക് നിധി തേടി യാത്രതിരിച്ച ഇവർ ഒരുപാട് പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വന്നു. ആമസോൺ നദി കടക്കുക എന്നതായിരുന്നു അതിൽ ആദ്യത്തെ ഒരു കാര്യം. അതിനുവേണ്ടി ഇവർ ഒരു ചങ്ങാടം ഉണ്ടാക്കി. എന്നാൽ ചങ്ങാടത്തിൽ യാത്ര ചെയ്യാൻ കാളും മാർക്സും തയ്യാറായില്ല. കാരണം അവർക്ക് ചങ്ങാടത്തിൽ കയറിയാലും ആ യാത്ര പൂർണ്ണമാകുമെന്നുള്ള ഉറപ്പില്ലായിരുന്നു. കാരണം എങ്ങാനും ചങ്ങാടം തകർന്നാൽ അവർക്ക് നീന്താനുള്ള അറിവില്ല. അതുകൊണ്ടുതന്നെ തങ്ങൾ നടന്നു വരാമെന്ന് അവർ പറഞ്ഞു. അങ്ങനെ യോസീയും കെവിനും ചങ്ങാടത്തിൽ യാത്ര തുടങ്ങി. എന്നാൽ ആ ചങ്ങാടയാത്ര അവരെ വല്ലാത്ത ഒരു ഭീതിയിലേക്ക് തന്നെയാണ് കൊണ്ടുചെന്ന് എത്തിച്ചത്. കാരണം അവരെ കാത്തിരുന്നത് വലിയൊരു ഗർത്തം തന്നെയായിരുന്നു. ഒരു വലിയ വെള്ളച്ചാട്ടം. ചങ്ങാടം വെള്ളച്ചാട്ടത്തിന് അരികിലെത്തിയപ്പോൾ തന്നെ കെവിൻ ഒരു വിധത്തിൽ അത് നിയന്ത്രിക്കാൻ ശ്രമിച്ചു. എന്നാൽ അപ്പോഴേക്കും അത് നിയന്ത്രിക്കാൻ സാധിക്കാത്ത ഒരു അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. കെവിൻ ചങ്ങാടത്തിൽ നിന്നും എടുത്തുചാടി എങ്ങനെയോ നീന്തി കരയ്ക്ക് എത്താൻ ശ്രമിച്ചു. യോസി ഒന്നും ചെയ്യാൻ സാധിക്കാതെ ചങ്ങാടത്തിൽ തന്നെ ഇരുന്നു. ചങ്ങാടം ഒഴുക്കിൽ പെടുകയും ഈ വെള്ളച്ചാട്ടത്തിലേക്ക് എത്തി ഇത് തകരുകയും ചെയ്തു. അവിടെ നിന്നും താഴേക്ക് വീണ യോസി മരണപ്പെട്ടില്ല. അദ്ദേഹത്തിന് ജീവൻ എപ്പോഴും ബാക്കിയായി നിന്നു. അദ്ദേഹം എങ്ങനെയൊക്കെ നീന്തി കരയിൽ ചെന്നു. എന്നാൽ അദ്ദേഹത്തിൻറെ ശരീരത്തിൽ നല്ല രീതിയിൽ തന്നെ പരിക്കുകൾ ഉണ്ടായിരുന്നു. കരയിലേക്ക് എത്തിയപ്പോൾ അദ്ദേഹം ആ വലിയ സത്യം മനസ്സിലാക്കി തങ്ങൾ നാലു പേരായി തുടങ്ങിയ യാത്ര ഒരാളിലേക്ക് ചുരുങ്ങിയിരിക്കുന്നു. താനിപ്പോൾ ഒറ്റപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ വലിയൊരു കാട്ടിൽ തന്നോടൊപ്പം ആരുമില്ല. കുറച്ചു ദിവസങ്ങൾ ആ പുഴയിലെ വെള്ളം കുടിച്ചും അവിടെയുള്ള പഴങ്ങൾ കഴിച്ചുമൊക്കെ അദ്ദേഹം ജീവിച്ചു. എന്നാൽ പതിയെ പതിയെ അദ്ദേഹത്തിൻറെ ബോധം മറയാൻ തുടങ്ങി. ആ സമയത്ത് കാലുകളിൽ വ്രണങ്ങൾ പൊട്ടിയൊലിക്കുകയും അതിൽ പുഴുക്കൾ നിറയുകയും ഒക്കെ ചെയ്തിരുന്നു. ബോധം അ
മറയുന്നതിന് തൊട്ടു മുൻപ് പോലും അദ്ദേഹം ചെറുത്തുനിൽക്കാനുള്ള ഒരു ശ്രമം നടത്തി. താഴെ വീണു പോകുന്ന സമയത്തും തറയിലേക്ക് ആയിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. അവിടെ അപ്പോൾ കുറച്ചു ഉറുമ്പുകൾ ഉണ്ടായിരുന്നു. തന്റെ കൈകൾ നീട്ടിവെച്ച് ഉറുമ്പുകളെ തൻറെ ശരീരത്തിലേക്ക് ആകർഷിച്ചു. ഉറുമ്പുകൾക്ക് കടിച്ച സമയത്ത് അദ്ദേഹം എഴുന്നേൽക്കാൻ ശ്രമിച്ചു. എങ്കിലും പൂർണ്ണമായും കണ്ണുകൾ അടഞ്ഞു പോയിരുന്നു. പിന്നീട് അദ്ദേഹത്തിൻറെ കണ്ണുകൾ തുറക്കുമ്പോൾ അദ്ദേഹം ആശുപത്രിയിലാണ്. ആരാണ് തന്നെ രക്ഷിച്ചത് എന്ന് പോലും അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ ആശുപത്രിയിൽ വച്ച് അയാൾ മറ്റൊരു സത്യം അറിഞ്ഞു. തന്നോട് ഒപ്പം ഉണ്ടായിരുന്ന കെവിനാണ് തന്റെ കാര്യം ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നത്. അവർ അന്നുമുതൽ തിരച്ചിൽ ആരംഭിക്കുകയും തന്നെയും മറ്റുള്ളവരെയും രക്ഷിക്കാൻ ശ്രമിക്കുകയും ആണ് ചെയ്തത്. അതോടൊപ്പം ഈ നിധിയിലേക്ക് തങ്ങളെ എത്തിച്ച കാൾ എന്ന വ്യക്തി യഥാർത്ഥത്തിൽ ഇൻറർ പോൾ പോലും അന്വേഷിക്കുന്ന ഒരു ക്രിമിനൽ ആയിരുന്നു. അയാൾ ജിയോളജിസ്റ്റ് ആണ് എന്ന് കള്ളം പറഞ്ഞതായിരുന്നു എന്ന്.

യോസിയുടെ മനസ്സിൻറെ നന്മ കൊണ്ട് മാത്രമായിരിക്കാം ഒരുപക്ഷേ അദ്ദേഹം രക്ഷപ്പെട്ടത്. കാരണം നിധി തേടിയുള്ള ഈ യാത്രയിൽ അദ്ദേഹത്തെ ആകർഷിച്ചത് ആ നിധി ആയിരുന്നില്ല, അദ്ദേഹത്തിന്റെ മനസ്സിൽ ഒരു നല്ല ലക്ഷ്യം ഉണ്ടായിരുന്നു കുറെ കാലങ്ങളായി അദ്ദേഹത്തിന്റെ ഒരു ലക്ഷ്യം അതായിരുന്നു. പലകാടുകളിലും കഴിയുന്ന ട്രൈബൽസിനെ പുറം ലോകത്തിലേക്ക് കൊണ്ടുവരിക എന്നത്. ആമസോൺ കാട്ടിലേക്കുള്ള യാത്രയിലും അദ്ദേഹം മനസ്സിൽ തീരുമാനിച്ചിരുന്ന ലക്ഷ്യം ഇതായിരുന്നു.
Story Highlights ;What happened to these individuals who went out in search of treasure

ReadAlso:

ഡ്രാമകളിൽ കണ്ടറിഞ്ഞ സൗന്ദര്യം: സിയോൾ ഇന്ന് ആഗോള ടൂറിസം ഭൂപടത്തിൽ മുൻനിരയിൽ

ട്രാവൽ വ്ലോഗറും ഇൻഫ്ലുവൻസറുമായ അനുനയ് സൂദ് അന്തരിച്ചു

ലോകത്തിലെ ഏറ്റവും ശുദ്ധമായ നദിയുടെ ഭംഗി നഷ്ടമായി തുടങ്ങി: പ്രകൃതി ദുരന്തത്തിന്റെ സൂചന

“ഡെത്ത് സോണിന് അപ്പുറം” ഓരോ ശ്വാസത്തിനും വേണ്ടി പോരാടേണ്ടി വരുന്നയിടം”!!

സൂഫി സന്യാസിയുടെ ഐതിഹ്യമുള്ള താഴ്‌വര: കശ്മീരിലെ ദൂദ്‌പഥ്രിയിലേക്ക് ഒരു യാത്ര

Tags: What happened to these individuals who went out in search of treasureNidhiAnweshanam.comഅന്വേഷണം.കോം

Latest News

ശബരിമല സ്വർണ്ണക്കൊള്ള: മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജുവിന് രണ്ട് കേസുകളിലും പങ്കെന്ന് എസ്‌ഐടി

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies