Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

KSEBയെ ഉപഭോക്താക്കള്‍ പൊരിച്ചു: റെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പു കഴിഞ്ഞിട്ടും പരാതി പ്രവാഹം നിലയ്ക്കുന്നില്ല

മിക്ക ഉപകരണങ്ങളും കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നത് കൊണ്ട് പഴയതുപോലെ ആളുകള്‍ അത് അറിയുന്നില്ല എന്ന് മാത്രം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 12, 2024, 01:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വൈദ്യുതി നിരക്ക് പരിഷക്കരിക്കുന്നതിനു മുമ്പ് പൊതുജനാഭിപ്രായം അറിയാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ നടത്തിയ തെളിവെടുപ്പില്‍ ഉപഭോക്താക്കള്‍ കാണിച്ച് രോഷം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഭാരിച്ച ശമ്പളവും വാങ്ങി, ഉപഭോക്താക്കളുടെ മേല്‍ ഭാരിച്ച ബില്ലും കെട്ടിവെയ്ക്കുന്ന നിലപാട് KSEB മാറ്റിയില്ലെങ്കില്‍ ജനങ്ങള്‍ പ്രതിഷേധിക്കുമെന്നതിന്റെ സൂചനയായിരുന്നു റെഗുലേറ്ററി കമ്മിഷന്റെ അവസാനത്തെ തെളിവെടുപ്പില്‍ ഉണ്ടായത്. ചെലവു ചുരുക്കി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് KSEB ചെയ്യേണ്ടത്. അല്ലാതെ, ഉപഭോക്താക്കളെ പിഴിയുകയല്ല. മറ്റു ജില്ലകളിലെല്ലാം റെഗുലേറ്ററി കമ്മിഷന്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ലഭിച്ച പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, തിരുത്തലുകളെല്ലാം KSEB നടത്താനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ എടുത്ത നടപടികള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു തെളിവെടുപ്പ് അവസാനിച്ചെങ്കിലും KSEBയുടെ ബില്ലിനെതിരെയുള്ള പരാതികള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നതാണ് വസ്തുത. റെഗുലേറ്ററി കമ്മിഷന്‍ പാലക്കാട് നടത്തിയ തെളിവെടുപ്പില്‍ പങ്കെടുത്ത ഒരു ഉപഭോക്താവ് വീണ്ടും പരാതികളും നിര്‍ദ്ദേശങ്ങളും മുന്നോട്ടു വെച്ചിരിക്കുകയാണ്. അത് നിവേദനമായി റെഗുലേറ്ററി കമ്മിനു സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

നിവേദനത്തില്‍ പറയുന്നത് ഇതാണ്:

ബഹുമാനപെട്ട കേരളസ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍(KSERC) മുന്‍പാകെ സമര്‍പ്പിക്കുന്ന നിവേദനം. പാലക്കാടുള്ള സിറ്റിങ്ങില്‍ ഞാന്‍ പങ്കെടുത്തിരുന്നു സംസാരിക്കുകയും ചെയ്തിരുന്നു. അതില്‍ പറഞ്ഞ കാര്യങ്ങളും ഉള്‍പ്പെടുത്താം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ കൂടി താഴെ പറയുന്നു. താരിഫ് വര്‍ധന നിര്‍ദ്ദേശങ്ങളെ കര്‍ക്കശമായി എതിര്‍ക്കുന്നു.

1) Need Audit Report for better understanding of financials

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് ഇപ്പോഴും വെബ്‌സൈറ്റില്‍ ലഭ്യമല്ല. അതുകൊണ്ടു തന്നെ വരവ് ചെലവിനെ അടിസ്ഥാനപ്പെടുത്തി
പുതിയ താരിഫ് നിശ്ചയിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് ചര്‍ച്ച തന്നെ നടത്താന്‍ ബുദ്ധിമുട്ടാണ്. താരിഫ് പെറ്റീഷനില്‍ സമര്‍പ്പിച്ചിരിക്കുന്ന കണക്കുകളില്‍ ഒരുപാട് പൊരുത്തക്കേടുകള്‍ ഉണ്ട് എന്ന് ഇതിന് മുന്നേ/gള്ള പല സിറ്റിങുകളിലും പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്ക് വിശദമായി കടക്കുന്നില്ല. എങ്കിലും ലഭ്യമായ കണക്കുകള്‍ വച്ച് മുന്‍പോട്ട് പോകാം.

ReadAlso:

എറണാകുളം-ബെംഗളൂരു വന്ദേഭാരത്: നാളെ മോദി ഫ്ലാഗ് ഓഫ് ചെയ്യും; ട്രയൽ റൺ വിജയകരം

ആരാകും പുതിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷൻ? അന്തിമ തീരുമാനം ഇന്ന് | Devaswom Board

കുതിരാനിൽ ഇറങ്ങിയ ഒറ്റയാനെ തുരത്താൻ അടിയന്തര ദൗത്യം; കുങ്കികളെ എത്തിച്ചു

വർക്കല ട്രെയിൻ ആക്രമണം; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

സ്വർണ്ണക്കൊള്ള കേസ്; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

2) Distribution handicaption is the real issue

ഇവിടെ വൈദ്യുതി ന്യായമായ വിലയ്ക്ക് കിട്ടാത്തത് കൊണ്ടല്ല, വിതരണ ശൃംഖലയുടെ അപര്യാപ്തത മൂലം വിതരണം ചെയ്യാന്‍ പറ്റാത്തതാണ്.
അക്കാര്യം മറച്ചു വയ്ക്കാനാണ്, സോളാര്‍ പ്രൊസീമേഴ്‌സിനെയും EV ഉപയോക്താക്കളെയും, എസി ഉപയോഗിക്കുന്നവരെയും
ഒക്കെ കുറ്റംപറഞ്ഞു തടിതപ്പാന്‍ ശ്രമിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിലും വികസിപ്പിക്കുന്നതിലും പരാജയപ്പെട്ടു.
അടുത്ത ഏതാനും ചില വര്‍ഷങ്ങളിലേക്കുള്ള പവര്‍ ഡിമാന്‍ഡ് വളര്‍ച്ച എത്രയാണെന്ന് പോലും കൃത്യമായി മനസ്സിലാക്കിയിട്ടില്ല,
വൈദ്യുതി (ന്യായമായ വിലയ്ക്ക്) ലഭിക്കാത്തതല്ല വിതരണം ചെയ്യാന്‍ കഴിയാത്തതാണ് യഥാര്‍ത്ഥ പ്രശ്‌നം. നിലവില്‍ peak hoursല്‍ ഉള്ള വോള്‍ട്ടേജ് നോക്കിയാല്‍ അക്കാര്യം വളരെ വ്യക്തമായി മനസ്സിലാക്കാം. വളരെ കുറഞ്ഞ വോള്‍ട്ടേജിലാണ് ആ സമയത്ത് വൈദ്യുതി വിതരണം ചെയ്യപ്പെടുന്നത്.
മിക്ക ഉപകരണങ്ങളും കുറഞ്ഞ വോള്‍ട്ടേജിലും പ്രവര്‍ത്തിക്കാന്‍ വേണ്ടി ഡിസൈന്‍ ചെയ്തിരിക്കുന്നത് കൊണ്ട് പഴയതുപോലെ ആളുകള്‍ അത് അറിയുന്നില്ല എന്ന് മാത്രം.

3) Suggestions for improving revenew And Improving Infra

  • ഇലക്ട്രിക് പോസ്റ്റുകള്‍ പരസ്യത്തിനു വേണ്ടി വാടകയ്ക്ക് നല്‍കി വരുമാനം നേടാം. ഏകദേശം 25 ലക്ഷം പോസ്റ്റുകള്‍ എങ്കിലും ഉണ്ടാവും. ഒരു പോസ്റ്റ് ഒരു വര്‍ഷത്തേക്ക് 400 രൂപയ്ക്ക്
    വാടകയ്ക്ക് കൊടുത്താല്‍ പോലും ഒരു 100 കോടി എങ്കിലും വരുമാനം ഉണ്ടാക്കാന്‍ കഴിയും And also the poles will remain neat and clean
  • സോളാര്‍ ഇന്‍സ്റ്റലേഷന്‍ നടത്തുമ്പോള്‍,നിലവില്‍ വൈദ്യുതി കണക്ഷന് വേണ്ടി നല്‍കിയിരിക്കുന്ന മീറ്ററുകള്‍ ഊരിയെടുത്ത് സെക്ഷനില്‍ കൊണ്ടുവന്നു വയ്ക്കുന്നു എന്നിട്ട് ബൈ ഡയറക്ഷന്‍ മീറ്റര്‍ പിടിപ്പിക്കുന്നു.
    എന്നാല്‍ ഈ ഊരിയെടുത്ത മീറ്റര്‍ ജനറേഷന്‍ മീറ്ററായി ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല അതിന് വാടക/വില ലഭിക്കും. അങ്ങനെ അധികം വരുമാനം ലഭിക്കും ബാധ്യത കുറയും
  • നിലവില്‍ നമ്മള്‍ക്ക് ആകെ ഒരു വിതരണ കമ്പനിയേ ഉള്ളൂ. അതും പൊതുമേഖല സംരംഭമാണ് താനും. അതിന് അതിന്റേതായ പരിമിതികള്‍ ഉണ്ട്. എന്നാല്‍ ഉടന്‍തന്നെ വിതരണ ശൃംഖല മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനുവേണ്ടി വിഭവസമാഹരണം എന്നുള്ളത് നമ്മുടെ കമ്പനിക്ക് നിലവിലത്തെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടാണ്. കാരണം അതിന്റെ ചെലവുകള്‍ പോലും പൂര്‍ത്തീകരിക്കാന്‍ വേണ്ട വിഭവങ്ങള്‍ കണ്ടെത്താന്‍ അത് ബുദ്ധിമുട്ടുകയാണ്. ഈ സന്ദര്‍ഭത്തിലാണ്, വിഭവസമാഹരണത്തിന് നമ്മള്‍ക്ക് ഈ കമ്പനിയെ ഷെയര്‍ മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്തി വിഭവസമാഹരണത്തിന് സാധ്യതയുണ്ടോ എന്ന് ആരായേണ്ടത്. അത് സാധ്യമല്ലെങ്കില്‍ അടിസ്ഥാന സൗകര്യ വികസനം സ്വകാര്യ മേഖലയെ ഏല്‍പ്പിക്കുന്നതും പരിഗണിക്കേണ്ടതുണ്ട്. കമ്പനിയെ സ്വകാര്യവല്‍ക്കരിക്കുക എന്നതല്ല ലക്ഷ്യം, മത്സരിക്കാന്‍ സ്വകാര്യ കമ്പനികളെ കൂടി ലഭ്യമാക്കുക എന്നുള്ളതാണ്. മത്സരിച്ച് വിജയിക്കാന്‍ അവസരം കൊടുക്കാമല്ലോ. നിലവിലെ സാഹചര്യങ്ങളില്‍ വളരെ വേഗത്തില്‍ നടക്കേണ്ട വിതരണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ നടപ്പിലാക്കുക എന്നുള്ളതായിരിക്കും സംസ്ഥാനത്തിന്റെ പൊതു താല്‍പര്യത്തിന് ഏറ്റവും അനുയോജ്യം.
  • പത്ര മാധ്യമങ്ങളില്‍ കൂടി, വളരെയധികം വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത് എന്ന വാര്‍ത്ത കാണാറുണ്ട്. എന്നാല്‍ അത് 20 രൂപ, 16 രൂപ, 10 രൂപ എന്നൊക്കെ പറയാറുണ്ടെങ്കിലും നമ്മള്‍ എത്ര വിലക്കാണ് യഥാര്‍ത്ഥത്തില്‍ വൈദ്യുതി വാങ്ങുന്നത് എന്ന് പി.ആര്‍ വിഭാഗത്തോട് വ്യക്തമായി വെളിപ്പെടുത്താന്‍ പറയണം. അതായത് ഏത് തിയതിയിലാണ്, എത്ര മണിക്കാണ് എന്നത് കൃത്യമായി പറയണം. ഓപ്പണ്‍ മാര്‍ക്കറ്റില്‍(പവര്‍ എക്‌സ്‌ചേഞ്ചില്‍) വില കൂടിയതു കൊണ്ട് മുന്‍കൂട്ടി, കരാര്‍വഴി ഏല്‍പ്പിച്ച വൈദ്യുതിക്ക് വില വര്‍ധിക്കുകയില്ലല്ലോ. അവിടെ വൈദ്യുതി ട്രേഡ് ചെയ്യാന്‍ നമുക്ക് പ്രൊഫഷണിലാസം ഒരു രംഗത്തും കാണുന്നില്ല.

ഇത്തരം നിര്‍ദ്ദേശങ്ങളും പരാതികളും റെഗുലേറ്ററി കമ്മിഷന്‍ പരിഗണിക്കുമെന്നു തന്നെയാണ് വിശ്വാസം. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ആദ്യ വനിതാ ജയില്‍ ഡി.ജി.പി ആയിരുന്ന ആര്‍. ശ്രീലേഖ KSEBക്കെതിരേ രംഗത്തു വന്നിരുന്നു. അന്ന്, ശ്രീലേഖയ്ക്കു തെറ്റുപറ്റിയതാണെന്ന് സമര്‍ദ്ധിക്കാനാണ് KSEB ശ്രമിച്ചത്. എന്നാല്‍, അത്തരം വാദങ്ങള്‍ നിരവധി ഉപഭോക്താക്കളിലേക്ക് KSEB പ്രസരിപ്പിക്കുന്നുണ്ട്. പക്ഷെ, അതൊന്നും ഫലംകണ്ടില്ലെന്നതാണ് വസ്തുത. ദിനംപ്രതി KSEBയുടെ കറണ്ടു ബില്ലിനെതിരേ നിരവധി ഉപഭോക്താക്കള്‍ രംഗത്തെത്തിത്തുടങ്ങി. ഇതിനിടയിലാണ് റെഗുലേറ്രറി കമ്മിഷന്റെ സിറ്റിംഗ് നടന്നത്. ഉപഭോക്താക്കള്‍ക്ക് കിട്ടിയ അവസരം കൃത്യമായി മുതലാക്കി KSEB അദികൃതരെ പൊരിച്ചെടുക്കുകയും ചെയ്തു.

 

CONTENT HIGHLIGHTS; Consumers roast KSEB: Complaints flow not stopping despite Regulatory Commission hearing

Tags: KERALA STATE ELECRICITY REGULATORY COMMISSIONKSEB R SREELEKHA ISSUEKSEBയെ ഉപഭോക്താക്കള്‍ പൊരിച്ചുറെഗുലേറ്ററി കമ്മിഷന്റെ തെളിവെടുപ്പു കഴിഞ്ഞിട്ടും പരാതി പ്രവാഹം നിലയ്ക്കുന്നില്ലKSEBFORMER DGP R SREELEKHAANWESHANAM NEWSAnweshanam.com

Latest News

ഷട്ട്ഡൗൺ പ്രതിസന്ധി; യുഎസിൽ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

തെരുവുനായ്ക്കൾക്ക് തീറ്റ നൽകുന്നതിന് നിയന്ത്രണമോ? സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

വ്യാപാരക്കരാറിന് മുമ്പേ സൗഹൃദം ഊട്ടിയുറപ്പിക്കാൻ ട്രംപ് ഇന്ത്യയിലേക്ക്; മോദിയെ പുകഴ്ത്തി: ‘അദ്ദേഹം മഹാൻ, എൻ്റെ സുഹൃത്ത്’

ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി മൂന്നു നഗരങ്ങളിൽ ആക്രമണം

പൊലീസ് ശ്രീനഗറിൽ നടത്തിയ റെയ്ഡിനിടെ ആയുധങ്ങളും വെടിക്കോപ്പുകളുമായി മൂന്ന് പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies