Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

“കക്കൂസ് മാലിന്യം തലയില്‍ ഒഴിക്കും, ഉടുതുണിയും പറിക്കും”: രാഷ്ട്രീയ നിരീക്ഷകന്‍ ജയശങ്കറിന് പി.വി അന്‍വര്‍ എം.എല്‍.എയുടെ കടുംവെട്ട് ; ഭീഷണിയുടെ പൂര്‍ണ്ണരൂപം വായിക്കാം

"ഇവനെത്ര തന്തയ്ക്കുണ്ടായതാണ് എന്ന് എനിക്കറിയില്ല. അവന് തന്തയുണ്ടോ അതും എനിക്കറിയില്ല"

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Sep 13, 2024, 02:26 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വാര്‍ത്താ ചാനലുകളില്‍ രാഷ്ട്രീയ നിരീക്ഷകനായി ശക്തമായ നിലപാടുകള്‍ പറയുന്ന അഡ്വാക്കേറ്റ് ജയശങ്കറിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവും അസഭ്യവും വെല്ലുവിളിയും ഉര്‍ത്തിയിരിക്കുകയാണ് പി.വി. അന്‍വര്‍ എം.എല്‍.എ. തന്നെ വര്‍ഗീയ വാദിയെന്നും മതരാഷ്ട്ര വാദിയെന്നും ജയശങ്കര്‍ വിളിച്ചതാണ് അന്‍വറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി. ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണിയുണ്ട്. തന്നെക്കുറിച്ച് പറഞ്ഞതിനെല്ലാം ജനങ്ങളുടെ മുമ്പില്‍ ക്ഷമ പറഞ്ഞില്ലെങ്കില്‍ യാതൊരു സംശയവും വേണ്ട, കക്കൂസ് മാലിന്യവുമായി ജയശങ്കറിന്റെ ഓഫീസില്‍ എത്തുമെന്നു തന്നെയാണ് ഭീഷണി.

പി.വി അന്‍വറിന്റെ ഫേസ് ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് അസഭ്യവര്‍ഷവും ഭീഷണിയും. മറുനാടന്‍ മലയാളി എന്ന സമൂഹ മാധ്യമത്തിലൂടെയണ് ജയശങ്കര്‍ തനിക്കെതിരേ വര്‍ഗീയവാദിയെന്നും, മതരാഷ്ട്ര വാദിയെന്നുമുള്ള പരാമര്‍ശം നടത്തിയിരിക്കുന്നതെന്നും അന്‍വര്‍ പറയുന്നു. സമൂഹത്തില്‍ ഉന്നതരായ വ്യക്തികളെ കുറിച്ച് ഇങ്ങനെ പറയുന്നത് ജയശങ്കറിന്റെ പതിവ് രീതിയാണെന്നും കോടിയേരിയേയും കുടുംബത്തെയും മക്കളെയും ഇത്തരത്തില്‍ ആക്ഷേപിച്ചിട്ടുണ്ടെന്നും അന്‍വര്‍ പറയുന്നു. ജയശങ്കറിനെ ‘തെണ്ടി’ എന്നണ് അഭിസംബോധന ചെയ്യുന്നത് പോലും.

ഭീഷണിയുടെ പൂര്‍ണ്ണരൂപം:

‘ പ്രിയമുള്ളവരെ, ഇന്നീഘട്ടത്തില്‍ ഇങ്ങനെയൊരു വീഡിയോയുമായി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ വരേണ്ടി വന്നതില്‍ പ്രയാസമുണ്ട്. അഡ്വക്കേറ്റ് ജയശങ്കര്‍, വക്കീല്‍പണി നിര്‍ത്തി കുറേ കാലമായി ഈ നാട് കുട്ടിച്ചോറാക്കാനും വര്‍ഗീയത വിളമ്പാനും മാത്രം ഇറങ്ങിത്തിരിച്ച ഒരു പരനാറി ആണ് എന്ന് ജനങ്ങള്‍ക്കെല്ലാം അറിയാവുന്നതാണ്. ഞാനിപ്പോള്‍ സമൂഹത്തിന്റെ മുമ്പില്‍ ഉയര്‍ത്തി വിട്ട പോലീസിലെ ക്രിമിനല്‍ പശ്ചാത്തലം അവരുടെ ക്രിമിനല്‍ പ്രവൃത്തിയുമൊക്കെയായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ ദിവസങ്ങളായി പോരാട്ട മുഖത്താണ്. കേരളത്തിലെ ജനങ്ങള്‍ക്കതറിയാം. ഈ നാടിനെ സംരക്ഷിക്കേണ്ട പോലീസിന്റെ ചില ഉദ്യോഗസ്ഥര്‍, നാടിനെ കൊള്ളയ്ക്കും കൊലയ്ക്കും കളവിനും വഞ്ചനയ്ക്കും സ്വര്‍ണ്ണക്കള്ളക്കടത്തിനും, മയക്കുമരുന്ന് സംഘത്തിനോടൊപ്പം ചേര്‍ന്ന് ഈ നാടിന്റെ സാമൂഹ്യ വ്യവസ്ഥകള്‍ ഇല്ലാതാക്കാനുള്ള പ്രവൃത്തിയിലാണ്. അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാനാണ് ഞാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

ഞാനിറങ്ങിത്തിരിച്ച അന്നുമുതല്‍ തുടങ്ങിയ ചൊറിച്ചിലാണ് ജയശങ്കറിന്റേത്. ഞാനത് ശ്രദ്ധിക്കുന്നുണ്ട്. ചിലതൊക്കെ ആളുകള്‍ അയച്ചു തരുന്നുണ്ട്. ഇപ്പോ ഈ തെണ്ടി ഷാജന്‍സ്‌ക്കറിയയുടെ ചാനലില്‍ ഇരുന്ന് പറയുന്നത്, ഞാന്‍ വര്‍ഗീയ വാദിയാണ് ഞാന്‍ മതരാഷ്ട്ര വാദിയാണ്, അതിനു വേണ്ടിയിട്ടാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. സത്യത്തില്‍ ജീവിതത്തില്‍ എന്തുണ്ടെങ്കിലും, എന്തു പ്രയാസം ഉണ്ടായാലും ആകാശം ഇടിഞ്ഞു വീണാലും ഞാന്‍ കിടന്നുറങ്ങാറുണ്ട്. എനിക്കൊരു പ്രയാസവുമില്ല. ഒരു മിനിട്ടെങ്കിലും കിന്നുറങ്ങും. ഇന്നലെ ഈ മറുനാടന്റെ പോസ്റ്റര്‍ കണ്ടതിനുശേഷം സത്യത്തില്‍ എന്റെ ജീവിതത്തില്‍, ഇപ്പോ അടുത്തകാലത്ത്, എനിക്ക് ഉറക്കം അസ്വസ്ഥനായ രാത്രിയാണ്. ഇന്നലെ രാത്രി തന്നെ ഇവിടുന്ന് പുറപ്പെട്ട് അവനെ നേരില്‍ കാണാനായിരുന്നു എന്റെ തീരുമാനം. പക്ഷെ, കൂടെയുള്ളവര്‍, ഇപ്പോ ആ പണിക്കിറങ്ങരുത് എന്നു പറഞ്ഞതുകൊണ്ട് മാത്രം ഞാന്‍ മാറി നിന്നതാണ്.

മാത്രമല്ല, ഇപ്പോ ഒരു പത്തു ദിവസം ജയിലില്‍ കിടക്കാന്‍, റിമാന്റില്‍ പോകാന്‍ എനിക്ക് ചെറിയൊരു പ്രയാസമുണ്ട്. കാരണം, ഞാന്‍ ഇറങ്ങിത്തിരിച്ച കാര്യങ്ങള്‍, എവിടെയെങ്കിലും എത്തുന്നതുവരെ വളരെ സൂക്ഷിച്ചു തന്നെയാണ് ഞാന്‍ മുന്നോട്ടു പോകുന്നത്. അപ്പോ നിങ്ങള്‍, കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കേണ്ടത്, ഇവനെപ്പോലൊരു തെണ്ടി, ഒരു ചെറ്റ, ഇന്ന് കേരള സംസ്ഥാനത്തുണ്ടാകില്ല. ഒരു സാമൂഹ്യ പ്രശ്‌നത്തെ മറ്റൊരു രീതിയില്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ഇവനെത്ര തന്തയ്ക്കുണ്ടായതാണ് എന്ന് എനിക്കറിയില്ല. അവന് തന്തയുണ്ടോ അതും എനിക്കറിയില്ല. ബ്രിട്ടീഷുകാരുടെ കാലത്ത് നമ്മള്‍ കേട്ടിട്ടുണ്ട്, സായിപ്പന്‍മാര്‍ക്ക് ഷൂ നക്കികൊടുത്തവരും, അതോടൊപ്പം തന്നെ സായിപ്പന്‍മാര്‍ക്ക് പെണ്ണു കൂട്ടിക്കൊടുത്തവരുമായിട്ടുള്ള പ്രമാണിമാര്‍ ഈ കേരളത്തിലുണ്ടായിരുന്നു. അതില്‍പ്പെട്ടതാണോ ഇവന്റെ തന്ത എന്ന് ജനങ്ങള്‍ പരിശോധിക്കണം. ഞാന്‍ അത്തരമൊരു തന്തയ്ക്കു പിറന്നതല്ല.

രണ്ട് തലമുറ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത കുടുംബത്തില്‍ നിന്ന്, പുത്തന്‍വീട്ട് തറവാട്ടില്‍ നിന്നാണ് ഞാന്‍ വരുന്നത്. എന്റെ പിതാവിന്റെ പിതാവ് വല്യുപ്പ, മുഹമ്മദ് ഹാജി ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ സജീവായി പങ്കെടുത്ത ഒരു പോരാളിയാണ്. എന്റെ പിതാവ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ കിടന്നിട്ടുള്ള വ്യക്തിയാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പാക്കിസ്താനും ഇന്ത്യയും വിഭജിക്കപ്പെടുന്ന ആ കാലഘട്ടത്തില്‍ അതിനെതിരേ ശക്തമായി നിലപാടെടുത്ത്, ഒരിക്കലും പാക്കിസ്താന്‍ വിഭജിച്ച് മറ്റൊരു രാജ്യം അനുവദിക്കരുതെന്ന് എന്ന് നിലപാട സ്വീകരിച്ച പിതാവിന്റെ ആ പിതാവിന്റെയും പിന്‍മുറക്കാരാണ് ഞാന്‍. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കൂടെ ഓള്‍ഇന്ത്യാകോണ്‍ഗ്രസ് കമ്മിറ്റിയില്‍ അകഇഇ മെമ്പറായി പ്രവര്‍ത്തിച്ച പി.വി. ഷൗക്കത്തലി എന്നു പറയുന്ന കോണ്‍ഗ്രസിന്റെ മഹാനായ നേതാവിന്റെ മകനാണ് ഞാന്‍.

ഈ തെണ്ടിക്കതറിയാമോ. 1962 രാജ്യത്തിന്റെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് പി.വി. ഷൗക്കത്തലി എന്ന എന്റെ പിതാവായിരുന്നു. അന്ന് ആ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു വന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു താമസിച്ച വീട്ടില്‍ത്തന്നെയാണ്, ഏകദേശം നൂറോളം വര്‍ഷം പഴക്കമുള്ള ആ തറവാട്ടില്‍ത്തന്നെയാണ് ഞാന്‍ താമസിക്കുന്നത്. ഈ തെണ്ടിയെപ്പോലെ ഈ വര്‍ഗീയവാദികളെ തെരഞ്ഞെടുപിടിച്ച് അവരില്‍നിന്ന് പണം വാങ്ങി, ഈ രീതിയില്‍ സമൂഹത്തിന്റെ മുമ്പില്‍ എന്നെപ്പോലെയുള്ള, അല്ലെങ്കില്‍ സമൂഹത്തിലെ മനുഷ്യരുടെ മുമ്പില്‍ വ്യക്തിപ്രഭാവവും ആളുകള്‍ക്ക് ഒരു അഭിപ്രായവുമുള്ള വ്യക്തികളെ അവഹേളിക്കുന്നത് ഇവരുടെ ഒരു പതിവാണ്. ഇതാദ്യമായിട്ടല്ല, പലരേയും ഇവന്‍ വഹേളിച്ചിട്ടുണ്ട്. സമൂഹത്തില്‍ ഉന്നതായ പലരേയും അവഹേളിച്ചിട്ടുണ്ട്.

ReadAlso:

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

പേരാമ്പ്രയിൽ സ്കൂൾ ഗ്രൗണ്ടിൽ കാറിൽ അഭ്യാസപ്രകടനം നടത്തി പതിനാറുകാരൻ; കേസെടുത്ത് പൊലീസ് | 16-year-old boy practices driving in a car on school grounds in Perambra; MVD says no license will be issued till 25 years of age

ഗുണനിലവാരമില്ല,സംസ്ഥാനത്ത് വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ | drugs-controller-has-banned-a-group-of-substandard-medicines-being-marketed-in-kerala

മുഖ്യമന്ത്രിയെയും, പാര്‍ട്ടി സെക്രട്ടറിയേയും, മരിച്ചു പോയ പ്രിയപ്പെട്ട കോടിയേരി സഖാവിനെയും കുടുംബത്തെയും മക്കളെയുമൊക്കെ കുറിച്ച് ഇവന്‍ പറയുന്ന ഭാഷ പലപ്പോഴും നമ്മള്‍ കേട്ടിട്ടുള്ളതാണ്. എന്നെയും ഒരുപാട് പറഞ്ഞിട്ടുണ്ട്. അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. മല ഇടിക്കുന്നവനാക്കിയിട്ടുണ്ട്. കൊള്ളക്കാരനാക്കിയിട്ടുണ്ട്. പ്രകൃതി ക്രിമിനലാക്കിയിട്ടുണ്ട്. അതിനൊന്നും ഞാനീ രീതിയില്‍ മറുപടി പറയാന്‍ പോയിട്ടില്ല. പക്ഷെ, ആ തെണ്ടി ഇപ്പോ ചെയ്തിരിക്കുന്നത്, ഞാനൊരു വര്‍ഗീയവാദിയാണ്, മതരാഷ്ട്ര വാദിയാണ് എന്നാണ്. മറുനാടന്റെ പോസ്റ്റര്‍ നിങ്ങളൊന്ന് പരിശോധിക്കണം. എനിക്ക് ഈ തെണ്ടിയോട് പറയാനുള്ളത്, സത്യത്തില്‍ ഞാന്‍ വരുന്നുണ്ട്, നിന്റെ അടുത്തേക്ക്. ഒരു സംശവും വേണ്ട. ഈ കേസൊന്ന് അവസാനിക്കട്ടെ.

ഒരു ബക്കറ്റ് കക്കൂസ് മാലിന്യവുമായിട്ടാണ് പി.വി. അന്‍വര്‍ നിന്റെ ഓഫീസിലേക്ക് വരിക, ആ ബക്ക് നിന്റെ തലയില്‍ ഞാനൊഴിക്കും. നിന്റെ ഉടുമുണ്ടല്ലോ, അതിനടിയിലെ മറ്റേ കളസം, ആ ഉടുമുണ്ട് പറിച്ച് ഞാനെടുക്കും. കേരളത്തിലെ സമൂഹം അത് കാണും. അതിന് പത്തു ദിവസം ജയിലില്‍ കിടക്കുന്നെങ്കില്‍ ജയിലില്‍ കിടക്കാന്‍ തന്നെയാണ് തീരുമാനം. അല്ലെങ്കില്‍ മര്യാദയ്ക്ക് കേരളത്തിലെ ജനങ്ങളോട് ഞാന്‍ വര്‍ഗീയ വാദിയാണെന്നും മതരാഷ്ട്ര വാദിയാണെന്നും നീ പറഞ്ഞ ആ സ്റ്റേറ്റ്‌മെന്റ് ഉണ്ടല്ലോ, അത് പിന്‍വലിച്ചിട്ടില്ലെങ്കില്‍, എടാ നീ മനസ്സിലാക്കിക്കോ നിന്നെ ഈ മലംകൊണ്ട് ഞാന്‍ മൂടുകതന്നെ ചെയ്യും. നീ ഏത് CRPC പ്രകാരമോ ഏത് IPC പ്രകാരമാണ് കേസെടുക്കുന്നതെന്ന് നമുക്കു കാണാം. നിനക്ക് മലത്തില്‍ കുളിക്കണ്ടെങ്കില്‍, നീ മര്യാദയ്ക്ക് കേരളത്തിലെ ജനങ്ങളോട് ചെന്ന് മാപ്പുപറഞ്ഞോ. അതാണ് നിനക്കു നല്ലത്. അല്ലെങ്കില്‍ പി.വി. അന്‍വര്‍ വന്നിരിക്കും നിന്റെ ഓഫീസില്‍. നിന്റെ ഉടുമുണ്ടഴിച്ച് ആ കളസവും കാണിച്ച് നടത്തിക്കും ഞാന്‍. തെണ്ടീ.

CONTENT HIGHLIGHTS;Toilet waste will be poured on the bastard’s head, clothes will be torn off: PV Anwar MLA’s jab at political analyst Jaishankar; Read the full text of the threat

Tags: facebook postPV ANWAR MLAANWESHANAM NEWSAnweshanam.comSHAJANSCARIYAADVOCATE R JAYASANKARMARUNADAN MALAYAII

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ അനുവദിച്ചില്ല; അടിമാലിയിൽ കട അടിച്ച് തകർത്തു | Drunk man breaks into shop in Adimali, refuses to charge mobile phone

അമൃത കാർഷിക കോളേജ് വിദ്യാർത്ഥികൾ കുരുനല്ലിപ്പാളയത്ത് ചെറു ധാന്യങ്ങളുടെ കൃഷി അവബോധ പരിപാടി സംഘടിപ്പിച്ചു | students-of-amrita-agricultural-college-organized-an-awareness-program-on-small-grain-cultivation-at-kurunallipalayam

പാലക്കാട് കണ്ണാടി സ്കൂളിലെ 14 കാരന്റെ ആത്മഹത്യ; സസ്‌പെൻഡ് ചെയ്‌ത അധ്യാപികയെ തിരിച്ചെടുത്തു | 14-year-old commits suicide at Palakkad Kannadi School; Suspended teacher reinstated

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies