Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Thiruvananthapuram

പെണ്‍വാണിഭ റാക്കറ്റിന്റെ പിടിയിലോ തലസ്ഥാനം ?: ഒളിച്ചിരിക്കുന്ന കച്ചവടക്കാരും പതുങ്ങിയെത്തുന്ന ആവശ്യക്കാരും ഏറെ; പണമൊഴുകുന്ന വഴിയില്‍ നിര്‍ഭയമായി കച്ചവടം ?; പിടിക്കപ്പെട്ടാല്‍ വീണ്ടും പൊട്ടി മുളയ്ക്കും; ഇവര്‍ക്ക് പിന്തുണ നല്‍കുന്നതാര് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 17, 2025, 02:16 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ നാട്ടില്‍ ജീവിക്കാന്‍ പാവപ്പെട്ടവര്‍ കഷ്ടപ്പെടുമ്പോള്‍, മെയ്യനങ്ങാതെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന കൂട്ടരുണ്ട്. അവരാണ് മാംസക്കച്ചവടക്കാര്‍. തലസ്ഥാനത്തിന്റെ ഊടു വഴികളിലും ഫ്‌ളാറ്റുകളിലും സ്‌കൂള്‍ ആരാധനാലയങ്ങളുടെ മറവിലുമൊക്കെ പെണ്‍വാണിഭ സംഘങ്ങള്‍ ശക്തമായ സാന്നിധ്യമായിരിക്കുകയാണ്. ഓരോ പെണ്‍വാണിഭങ്ങളും പിടിക്കപ്പെടുമ്പോള്‍ അടുത്തടുത്തായി ഇരട്ടിയിലേറെ ആരംഭിക്കുകയാണ് ചെയ്യുന്നത്. ഈ വാര്‍ത്തയുടെ ഉള്ളടക്കം പോലും പെണ്‍വാണിഭത്തിന്റെ നേര്‍ക്കുള്ള ചൂണ്ടു പലകയാണ്. തെളിവുകളോടെ ഒരു പെണ്‍വാണിഭത്തെ കണ്ടെത്താന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഈ കേന്ദ്രങ്ങളെ കൃത്യമായി അറിയുന്നവരുണ്ട്.

അവരിലൂടെയും പിന്നെ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഇത്തരം കേന്ദ്രങ്ങളെ കുറിച്ച് പറയാനാകുന്നത്. തലസ്ഥാനം ഇപ്പോള്‍ പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലാണെന്നു പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. ഹൈടെക്ക് മോഡല്‍ പെണ്‍വാണിഭമാണ് നടക്കുന്നത്. ആരുമായും നേരിട്ടുള്ള ഇടപാടുകളോ, ആശയ വിനിമയമോ ഇല്ലാത്തതു കൊണ്ട് ആര്‍ക്കും സംശയങ്ങളുമില്ല. ആവശ്യക്കാരുമായി നേരത്തെ തന്നെ പറഞ്ഞുറപ്പിച്ച ശേഷം പെണ്‍കുട്ടികളെ സപ്ലൈ ചെയ്യുകയാണ്. കൊച്ചിയിലെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കഥകളെ വെല്ലുന്ന സംഘമാണ് തിരുവനന്തപുരത്തുമുള്ളതെന്നു പറയാം. സ്വന്തമായി വെബ്സൈറ്റുകളുണ്ടാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെയും ഐ.ടി ഉദ്യോഗസ്ഥരുടെയും മോഡലുകളുടെയും, കാശ്മീരി പെണ്‍കുട്ടികളുടെയും വാണിഭ സാധ്യതകാണ് ഇവര്‍ തേടുന്നത്.

വീട്ടമ്മവരെയുള്ളവരുടെ വീഡിയോ കൈമാറിയാണ് തലസ്ഥാനത്തെ വാണിഭക്കരുടെ പ്രവര്‍ത്തനം. സകൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ചതിയില്‍പ്പെടുത്തി പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയാണെന്നും സൂചനയുണ്ട്. 2000 മുതല്‍ 25,000രൂപ വരെയാണ് ഈടാക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെയും സീരിയല്‍ താരങ്ങളുടെയും വീഡിയോകളാണ് പ്രചരണായുധങ്ങള്‍. തിരുവനന്തപുരത്ത് ഐ.ടി കമ്പനികളില്‍ ജോലി ചെയ്യുന്നുവെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് അന്യ സംസ്ഥാന പെണ്‍കുട്ടികള്‍ കേരളത്തിലെത്തുന്നത്. ടി.വി സീരിയല്‍ നടിമാരെ ഉപയോഗിച്ചുള്ള ഇടപാടുകളേറെയും തിരുവനന്തപുരത്താണ്.

ഏജന്റിന്റെ നമ്പറിലേയ്ക്കു ബന്ധപ്പെടുന്ന ആവശ്യക്കാര്‍ക്കു വാട്സ് ആപ്പിലൂടെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ അയച്ചശേഷം ഇടപാട് ഉറപ്പിക്കുന്നതാണ് രീതി. ഒരു രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ വിട്ടുനല്‍കുന്നതിന് കാല്‍ലക്ഷം രൂപയായിരുന്നു നിരക്ക്. ഇടപാടുറപ്പിച്ച് അഡ്വാന്‍സ് നല്‍കിയാല്‍ പെണ്‍കുട്ടികളുടെ വീഡിയോ വാട്ട്സ് ആപ്പിലെത്തും. ഇഷ്ടപ്പെട്ടില്ലെങ്കില്‍ അടുത്ത പെണ്‍കുട്ടിയുടെ വീഡിയോയെത്തും. വഴുതക്കാട്, പട്ടം, മണക്കാട്, ശ്രീകാര്യം, കരമന, കോവളം, കവടിയാര്‍ എന്നുവേണ്ട നഗരത്തിന്റെ മുക്കിലും മൂലയിലും വരെ ഓണ്‍ലൈന്‍ വാണിഭക്കാരുടെ സേവനമുണ്ട്. പ്രാദേശികമായി കുട്ടികളെ എത്തിക്കാന്‍ ഇവര്‍ക്ക് ഏജന്റുമാരുമുണ്ട്.

കൊച്ചിയിലേതുപോലെ എസകോര്‍ട്ട് സര്‍വീസ് എന്ന പേരിലാണ് തലസ്ഥാനത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടക്കുന്നത്. ഐ.ടി കമ്പനി സിഇഒയുടെ പ്രൈവറ്റ് സെക്രട്ടറി, ഓഫീസ് സ്റ്റാഫ് തുടങ്ങിയ ജോലികളുടെ പരസ്യങ്ങള്‍ നല്‍കിയും പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. കോവളത്തെത്തുന്ന വിദേശവിനോദ സഞ്ചാരികള്‍ക്കായി പ്രത്യേക പാക്കേജ് അവതരിപ്പിക്കുന്ന വെബ്സൈറ്റുകളും തിരുവനന്തപുരത്തുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന രഹസ്യ വിവരം. വീട്ടമ്മമാര്‍ മുതല്‍ പ്രൊഫഷണലുകളുടെ വരെ സേവനം ഓഫര്‍ ചെയ്യുന്ന വെബസൈറ്റുകള്‍ പെണ്‍വാണിഭം മാത്രമല്ല നടത്തുന്നത്. സ്ത്രീകള്‍ക്കും സ്വവര്‍ഗ പ്രേമികള്‍ക്കുമായി പുരുഷന്മാരെയും ആവശ്യത്തിന് ലഭ്യമാക്കും. ഇതിനും പണം നല്‍കണം.

പെണ്‍കുട്ടികളുടെ പ്രായം, സൗന്ദര്യം, ശരീരപ്രകൃതി, പ്രതിഫലം എന്നിവ വിശദമാക്കുന്ന വെബ്സൈറ്റുകളില്‍ ഹോട്ടലിലോ വീട്ടിലോ എവിടെയാണെങ്കിലും പെണ്‍കുട്ടികളെ എത്തിക്കുമെന്നും വാഗ്ദാനംചെയ്യുന്നു. ഫോണ്‍നമ്പരിലോ ഇ മെയിലിലോ ബന്ധപ്പെട്ട് കരാറുറപ്പിക്കുന്ന ഏജന്റുമാര്‍ മുന്‍കൂറായി പണം പറ്റിയശേഷം ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതാണ് രീതി. ഏജന്റുമാര്‍ ആവശ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണമയയ്ക്കേണ്ടത്. നഗരത്തിലെ ആഡംബര ഫ്ളാറ്റുകളില്‍ കാശ്മീര്‍, ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളില്‍നിന്ന് പെണ്‍കുട്ടികളെ എത്തിച്ചും വാണിഭം നടത്തുന്നുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

CONTENT HIGH LIGHTS; Is the capital in the grip of a sex trafficking racket?: There are many hidden vendors and sneaking in demand; Trading fearlessly on the way to cash flow?; If caught, it will sprout again; Who supports them?

ReadAlso:

വഴയിലയിൽ കെഎസ്ആർടിസി ബസിന്റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ബിന്ദുവിന് വീട്ടിലേക്കുള്ള പാലം; ബ്ലോക്ക് പഞ്ചായത്ത് നിർമിച്ചുനൽകുന്നു

പൂവച്ചൽ–ബീമാപള്ളി പുതിയ ബസ് സർവീസിന് തുടക്കമായി

അന്ത്യയാത്രാ ചടങ്ങുകളിലെ വൈവിധ്യം വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

വര്‍ക്കേഷന്‍ കരടുനയം ജനുവരിയില്‍: മന്ത്രി മുഹമ്മദ് റിയാസ്

Tags: WHO SUPPORT THEMപെണ്‍വാണിഭ റാക്കറ്റിന്റെ പിടിയിലോ തലസ്ഥാനം ?ഒളിച്ചിരിക്കുന്ന കച്ചവടക്കാരും പതുങ്ങിയെത്തുന്ന ആവശ്യക്കാരും ഏറെANWESHANAM NEWSSEXSEX RACKET IN THIRUVANANTHAPURAM CITY

Latest News

വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കി; വീഴ്ച ഉണ്ടായിട്ടില്ലെന്ന് കാര്‍ഡിയോളജി വിഭാഗം മേധാവി

മലപ്പുറത്തെ ‘ക്രൈം കാപിറ്റൽ’ ആക്കാൻ ശ്രമം; എസ്.പി.ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജി വെച്ച പൊലീസ് ഉദ്യോഗസ്ഥൻ

വാക്കുപാലിച്ച മുഖ്യമന്ത്രി: 12 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട്‌ രാമൻകുട്ടി; പെൻഷൻ കുടിശിക ബാങ്ക് അക്കൗണ്ടിലെത്തി

മകൻ LDF സ്ഥാനാർത്ഥിയായി; അച്ഛന് തൊഴിൽ ചെയ്യുന്നതിൽ നിന്ന് വിലക്കുമായി INTUC

‘ഓപ്പറേഷന്‍ രക്ഷിത’: ട്രെയിനുകളിൽ മദ്യപിച്ച് യാത്ര ചെയ്യുന്നവർക്ക് കര്‍ശന നടപടി; ഇന്നലെ 72 പേർ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies