Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ മരണം; ലോക മാധ്യമങ്ങളും വിവിധ സംഘടനകളും അപലപിച്ചു; ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 12, 2025, 02:42 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകരുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഗാസയിലെ തെരുവുകളില്‍ ജനക്കൂട്ടം തടിച്ചുകൂടിയത് ആ മേഖലയില്‍ അവര്‍ എത്രത്തോളം അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരായിരുന്നു എന്നതിന്റെ തെളിവായിരുന്നുവെന്ന് വിലയിരുത്തപ്പെടുന്നു. ഞായറാഴ്ച വൈകുന്നേരം ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അനസ് അല്‍ഷെരീഫ്, മുഹമ്മദ് ഖുറൈക്ക, ഇബ്രാഹിം സാഹിര്‍, മുഹമ്മദ് നൗഫല്‍, മോമെന്‍ അലിവ എന്നീ അഞ്ച് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഗാസ നഗരത്തിലെ അല്‍ഷിഫ ആശുപത്രിക്ക് സമീപമുള്ള ഒരു ടെന്റില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഈ ആക്രമണത്തെ പല രാജ്യങ്ങളും വിമര്‍ശിക്കുമ്പോള്‍, ഇസ്രായേല്‍ ഈ ആക്രമണങ്ങളെ ന്യായീകരിക്കുകയും ഈ മാധ്യമപ്രവര്‍ത്തകര്‍ ഇസ്രായേല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. കൊല്ലപ്പെട്ട പത്രപ്രവര്‍ത്തകരില്‍ ഗാസ മുനമ്പില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും പ്രമുഖരായ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അനസ് അല്‍ഷെരീഫും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ പ്രധാന ഗേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി നിര്‍മ്മിച്ച ഒരു കൂടാരത്തിലായിരുന്നു ഇവരെല്ലാം ഉണ്ടായിരുന്നത്. അനസ് അല്‍ ഷെരീഫിന് ഹമാസുമായി ബന്ധമുണ്ടെന്നും അയാള്‍ക്ക് ഹമാസിന്റെ കിഴക്കന്‍ ജബാലിയ ബറ്റാലിയനുമായി ബന്ധമുണ്ടെന്നും ഇസ്രായേല്‍ പറയുന്നു. അതേസമയം, അല്‍ ജസീറ ഇത് നിഷേധിക്കുകയും ‘ലക്ഷ്യമിട്ടുള്ള കൊലപാതകം’ എന്ന് വിളിക്കുകയും ചെയ്തു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് ചാനലിന്റെ മാനേജിംഗ് എഡിറ്റര്‍ മുഹമ്മദ് മവാദ് പറഞ്ഞു.

ഗാസ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് അനസ് അല്‍ഷെരീഫ് ഹമാസിന്റെ മീഡിയ ടീമിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി വിവര ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സോഷ്യല്‍ മീഡിയയിലെ ചില സമീപകാല പോസ്റ്റുകളില്‍ അദ്ദേഹം ഹമാസിനെ വിമര്‍ശിക്കുന്നത് കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിന് ഇസ്രായേല്‍ ഹാജരാക്കിയ തെളിവുകള്‍ പര്യാപ്തമല്ലെന്ന് ബിബിസി ലേഖകന്‍ ജോണ്‍ ഡോണിസണ്‍ പറയുന്നു. ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിര്‍ദ്ദേശത്തിന് ഇസ്രായേല്‍ സുരക്ഷാ മന്ത്രിസഭ പച്ചക്കൊടി കാട്ടിയ സമയത്താണ് ഈ സംഭവം.

അല്‍ ജസീറ ലേഖകരായ അനസ് അല്‍ഷെരീഫും മുഹമ്മദ് ഖുറൈകയും രണ്ട് ക്യാമറാമാന്‍മാരും കൂടാരത്തില്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ഇവിടെ ഒരു െ്രെഡവറും ഉണ്ടായിരുന്നു, അദ്ദേഹം ഒരുപക്ഷേ പ്രാദേശിക വീഡിയോ ദാതാവില്‍ നിന്നുള്ളയാളായിരിക്കാം. ഗാസയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ സമ്മര്‍ദ്ദത്തിലാണ്. അവിടെ നിന്ന് മാധ്യമപ്രവര്‍ത്തകരെ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല. അല്‍ ജസീറയ്ക്ക് ഗാസയില്‍ ഒരു വലിയ സംഘമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ ഈ മുഴുവന്‍ സംഘവുമില്ല. ഗാസയില്‍ താമസിച്ചിരുന്ന പലസ്തീന്‍ പത്രപ്രവര്‍ത്തകരായിരുന്നു ഇവര്‍. 2023 ഒക്ടോബര്‍ 7 ന് അവര്‍ ഗാസയില്‍ ഉണ്ടായിരുന്നു, യുദ്ധത്തിന്റെ ആദ്യ ദിവസം മുതല്‍ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നുവെന്നും വിവിധ ലോക മാധ്യമങ്ങള്‍ വ്യക്തമാക്കി.

ഇസ്രായേലിന്റെ ആരോപണങ്ങള്‍ എന്തൊക്കെയാണ്?

ReadAlso:

വെനസ്വേല ഭൂകമ്പം; മരണം 164 ആയി; രക്ഷാദൗത്യ സംഘത്തെ അയച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി | Venezuela earthquake: Death toll rises to 164

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ | Iran closes the Strait of Hormuz again and warns of further measures

യുഎസ് – ഇറാൻ സുപ്രധാന ചർച്ചകൾ നാളെ സ്വിറ്റ്സർലൻഡിൽ | Important US-Iran talks to be held in Switzerland tomorrow

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം

അനസ് ജമാല്‍ മഹ്മൂദ് അല്‍ഷെരീഫ് ഒരു ഹമാസ് ഭീകര സെല്ലിന്റെ തലവനായിരുന്നുവെന്നും ഇസ്രായേലി സിവിലിയന്മാര്‍ക്കും ഐഡിഎഫ് സൈനികര്‍ക്കും നേരെ റോക്കറ്റ് ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് ഇസ്രായേല്‍ സൈന്യം (ഐഡിഎഫ്) തിങ്കളാഴ്ച ഒരു പ്രസ്താവന ഇറക്കി. ഈ അവകാശവാദവുമായി ബന്ധപ്പെട്ട ചില തെളിവുകളും ഐഡിഎഫ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഐഡിഎഫിന്റെ അഭിപ്രായത്തില്‍, ‘അയാള്‍ ഹമാസിന്റെ കിഴക്കന്‍ ജബാലിയ ബറ്റാലിയനുമായി ബന്ധപ്പെട്ടിരുന്നു.’ ഒരു ആഴ്ച മുമ്പ്, ഒരു ഐഡിഎഫ് വക്താവ് അനസ് അല്‍ഷെരീഫിനെ ‘അപകടകരമായ ഭീകരന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നു. ആ സമയത്ത്, ഇസ്രായേല്‍ സൈന്യം തന്റെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് അല്‍ ജസീറയിലൂടെ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ അപകടത്തിലാക്കരുതെന്ന് പറഞ്ഞുകൊണ്ട് കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റുകളും സമാനമായ ഒരു പ്രസ്താവന ഇറക്കി.

അല്‍ ജസീറ എന്താണ് പറയുന്നത്?

അല്‍ ജസീറയുടെ മാനേജിംഗ് എഡിറ്റര്‍ മുഹമ്മദ് മവാദിന്റെ അഭിപ്രായത്തില്‍ ഇത് ആസൂത്രിതമായ കൊലപാതകമാണെന്ന് മവാദ് പറയുന്നു. ഗാസ നഗരത്തില്‍ നടക്കുന്ന നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന അവസാനത്തെ ശബ്ദവും ഇല്ലാതാക്കപ്പെട്ടു. അനസ് അല്‍ഷെരീഫും മുഹമ്മദ് ഖുറൈക്കയും ധീരരായ പത്രപ്രവര്‍ത്തകരായിരുന്നു. സമ്മര്‍ദ്ദത്തിന്‍ കീഴില്‍ പോലും അവര്‍ ജീവന്‍ പണയപ്പെടുത്തി റിപ്പോര്‍ട്ട് ചെയ്തുവെന്ന് പറഞ്ഞു. ആശുപത്രിക്ക് സമീപവും മാധ്യമങ്ങള്‍ക്കായി നിര്‍മ്മിച്ച കൂടാരത്തിലുമായിരുന്നപ്പോഴാണ് അനസ് ആക്രമിക്കപ്പെട്ടതെന്ന് മുഹമ്മദ് മവാദ് പറഞ്ഞു. അദ്ദേഹം മുന്‍നിരയിലോ സൈനികവല്‍ക്കരിക്കപ്പെട്ട മേഖലയിലോ ആയിരുന്നില്ല. അവസാനത്തെ സുരക്ഷിത സ്ഥലത്തായിരുന്നു അവര്‍. കമ്പാര്‍ട്ടുമെന്റുകള്‍ക്കിടയില്‍ ഉറങ്ങിക്കിടന്നിരുന്നപ്പോഴാണ് മരിച്ചത്. ഞങ്ങള്‍ ഒരു ലൈവ് നടത്തിയിരുന്നു, മറ്റൊരു ലൈവിന് മുമ്പ് അദ്ദേഹം കുറച്ച് വിശ്രമത്തിലായിരുന്നുവെന്നും മവാദ് പറയുന്നു.

ഗാസയില്‍ അല്‍ ജസീറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?

ഗാസയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്ക്, പ്രാദേശിക പത്രപ്രവര്‍ത്തകരെയും ഗാസയിലെ ജനങ്ങളെയും ആശ്രയിക്കേണ്ടിവരുന്നു. എന്നാല്‍ അന്താരാഷ്ട്ര മാധ്യമ സംഘടനകള്‍ക്ക് ഗാസയില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാത്തപ്പോള്‍ അല്‍ജസീറ എങ്ങനെയാണ് അവിടെ പ്രവര്‍ത്തിക്കുന്നതെന്ന് ചോദ്യം ഉയരുന്നു. അല്‍ ജസീറ പ്രാദേശികമായി റിക്രൂട്ട് ചെയ്യപ്പെട്ട പത്രപ്രവര്‍ത്തകരെയാണ് ഉപയോഗിക്കുന്നത്, അവര്‍ ലേഖകരായും, ക്യാമറാമാന്‍മാരായും, നിര്‍മ്മാതാക്കളായും പ്രവര്‍ത്തിക്കുന്നു. ഗാസ മുനമ്പിലുടനീളം അവര്‍ക്ക് സാന്നിധ്യമുണ്ട്, അറബ് ലോകമെമ്പാടും അവര്‍ക്ക് വിപുലമായ കവറേജുമുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുദ്ധകാലത്ത്, മറ്റ് പത്രപ്രവര്‍ത്തകര്‍ക്ക് ഗാസയില്‍ എത്താന്‍ കഴിയാത്തപ്പോള്‍, അല്‍ജസീറ അവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് തുടര്‍ന്നു. ഗാസ നഗരത്തിലെ സ്ഥിതിഗതികളെക്കുറിച്ചും ക്ഷാമത്തിന്റെ സാഹചര്യത്തെക്കുറിച്ചും അനസ് അല്‍ഷെരീഫ് വിപുലമായ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജബാലിയയില്‍ നിന്നാണ് അദ്ദേഹം ഗാസ നഗരത്തിലേക്ക് വന്നത്. അവിടെ ഒരു വിവാദ ഇസ്രായേലി സൈനിക നടപടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് ഞാന്‍ കണ്ടതായി ഓര്‍ക്കുന്നു,’ അവര്‍ പറയുന്നു.

ഇസ്രായേലി നടപടി വിമര്‍ശിക്കപ്പെടുന്നു

മാനുഷിക നിയമങ്ങളുടെ ഗുരുതരമായ ലംഘനമായാണ് ഐക്യരാഷ്ട്രസഭ ഇതിനെ വിശേഷിപ്പിച്ചത്. ഈ സംഭവത്തെ വളരെയധികം ആശങ്കാജനകമെന്ന് വിശേഷിപ്പിച്ച ബ്രിട്ടന്‍, മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായും ഭയമില്ലാതെയും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കണമെന്ന് ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചു. ഇതിന് ലോകം ഇസ്രായേലിനെ ഉത്തരവാദിയാക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബാഗേരി പറഞ്ഞു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇതിനെ യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് വിശേഷിപ്പിച്ചു. 2023 ഒക്ടോബറില്‍ ഇസ്രായേല്‍-ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ 269 പത്രപ്രവര്‍ത്തകര്‍ മരിച്ചതായി കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ്‌സ് പറയുന്നു.

അതിനിടയില്‍ പലസ്തീനെ ഒരു രാജ്യമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയും ചേര്‍ന്നു. ‘സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഓസ്‌ട്രേലിയ പലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് എനിക്ക് സ്ഥിരീകരിക്കാന്‍ കഴിയും. ഈ അവകാശം യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങള്‍ അന്താരാഷ്ട്ര സമൂഹവുമായി പ്രവര്‍ത്തിക്കും’ എന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പറഞ്ഞു. ആന്റണി അല്‍ബനീസിന്റെ പ്രഖ്യാപനത്തെ ‘അപകടകരമായ തെറ്റ്’ എന്നാണ് ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് വിശേഷിപ്പിച്ചത്. ‘ഭീകരതയ്ക്ക് പ്രതിഫലം നല്‍കുന്നത് പോലെയാണ്’ ഇതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ, ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങള്‍ പലസ്തീനെ അംഗീകരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു.

Tags: AL JAZEERAISRAEL PALESTINE ATTACKJOURNALIST KILLEDISRAEL-HAMAS

Latest News

കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു | 18 year old man killed himself in koodal

ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു

കോതമംഗലത്ത് റേഡിയോ കോളര്‍ ഘടിപ്പിച്ച് ചികിത്സ നല്‍കി വനത്തിലയച്ച കാട്ടാന ചരിഞ്ഞു

ഭർതൃപീഡനം; ആറ്റുകാലിൽ യുവതി ജീവനൊടുക്കി, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: അറസ്റ്റിന് സാധ്യത

‘ബിജെപിക്ക് ഒരു പരീക്ഷയും മര്യാദയ്ക്ക് നടത്താൻ അറിയില്ല’; അധ്യാപക പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ രൂക്ഷ വിമർശനവുമായി കോക്റോച്ച് ജനതാ പാർട്ടി | cjp against bjp on teachers exam question papper leak

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies