Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

പോലീസ് യൂണിഫോമിലെ ‘സൈക്കോ കില്ലർ’: ആരായിരുന്നു ഉമേഷ് റെഡ്ഢി? അടിവസ്ത്ര മോഷ്ടാവും കൊലയാളിയുമായി മാറിയ ക്രൂരന്റെ കഥ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2025, 02:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജനങ്ങളുടെ സ്വത്തിനും ജീവനും കാവൽ നിൽക്കേണ്ടവരാണ് പോലീസ്. നിയമപാലകരായി, നീതി നടപ്പാക്കേണ്ട ചുമതല വഹിക്കുന്നവർ. എന്നാൽ, അതേ യൂണിഫോമിനുള്ളിൽ ഒളിപ്പിച്ചുവെച്ച ഭീകരമായ കുറ്റവാസനകളുള്ള ഒരു വ്യക്തിയാണ് ജനങ്ങളുടെ പേടിസ്വപ്നമായി മാറിയതെങ്കിലോ? സംരക്ഷണം നൽകേണ്ടവർ തന്നെ വേട്ടക്കാരായി മാറുമ്പോൾ ഉണ്ടാകുന്ന ഞെട്ടലും വിശ്വാസത്തകർച്ചയും എത്രത്തോളം ഭയാനകമായിരിക്കും!

അങ്ങനെ ഒരു സംഭവം ​നമ്മുടെ രാജ്യത്ത് തന്നെ, അധികാരം ദുരുപയോഗം ചെയ്ത ഒരു സൈക്കോപാത്ത് പോലീസുകാരന്റെ ദുരന്തകഥയുണ്ടായിട്ടുണ്ട്. തന്റെ ഔദ്യോഗിക പദവി മറയാക്കി ഇയാൾ ചെയ്തുകൂട്ടിയത് ക്രൂരതയുടെ പര്യായങ്ങളാണ്. നിസ്സഹായരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിക്രൂരമായി കൊല ചെയ്ത് രക്തദാഹിയായ ഒരു രാക്ഷസൻ.

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വരെ മോഷ്ടിച്ച് ലൈംഗിക വൈകൃതങ്ങൾക്ക് അടിമപ്പെട്ട ആ പോലീസ് ഉദ്യോഗസ്ഥൻ, ആരുടെയെല്ലാം പേടിയായി, സങ്കടമായി, രോഷമായി മാറി എന്ന് ബംഗളൂരു നഗരം കണ്ണീരോടെ ഓർക്കുന്നു.

​റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോമണിഞ്ഞു മാർച്ച് ചെയ്യുന്ന പോലീസുകാരുടെ നിരയിലേക്ക് ഒരു പെൺകുട്ടി ഭയത്തോടെ വിരൽ ചൂണ്ടി. “അതാണ് അയാൾ, എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ!” അവളുടെ ശബ്ദത്തിൽ ഭീതിയും ധൈര്യവും ഒരുപോലെ നിഴലിച്ചു.

ആ ഞെട്ടിക്കുന്ന തിരിച്ചറിയൽ ഒരു കാലത്ത് ബംഗളൂരുവിന്റെ ഉറക്കം കെടുത്തിയ, ഒട്ടേറെ സ്ത്രീകളുടെ ജീവിതം തകർത്ത ഒരു ക്രൂരനായ രാക്ഷസന്റെ യഥാർത്ഥ മുഖം ലോകത്തിനു മുന്നിൽ തുറന്ന് കാട്ടപ്പെടുകയായിരുന്നു. അറസ്റ്റിലായ ഉമേഷ് റെഡ്ഢി എന്ന പോലീസുകാരൻ ഒരു തുടക്കം മാത്രമായിരുന്നു; അത് തുറന്നിട്ടത് ക്രൂരതയുടെ ഒരു പാതാളമായിരുന്നു.
​
​1996 ഡിസംബർ 6. കർണാടകയിലെ ചിത്രദുർഗയിൽ നിന്ന് അരി പൊടിക്കാൻ പോയ പല്ലവി എന്ന പെൺകുട്ടിയെ കാണാതാകുന്നത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ ഡിസംബർ 8 ന് വീടിനടുത്തുള്ള വിജനമായ സ്ഥലത്ത് അവളുടെ മൃതദേഹം കണ്ടെത്തി. വസ്ത്രങ്ങൾ നീക്കം ചെയ്യപ്പെട്ട നിലയിലായിരുന്ന മൃതദേഹം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു.

ആഭരണങ്ങൾ നഷ്ടപ്പെട്ട ഈ കേസ് ആദ്യം കൂട്ടബലാത്സംഗവും മോഷണശ്രമവുമായാണ് പോലീസ് കണക്കാക്കിയത്. ഈ അന്വേഷണത്തിനിടെയാണ് പല്ലവിയുടെ വീടിനടുത്ത് താമസിച്ചിരുന്ന ഗീത എന്ന പെൺകുട്ടിക്ക് സമാനമായ ഒരു ദുരനുഭവം ഉണ്ടായതായി പോലീസ് അറിയുന്നത്.

​ജോലി കഴിഞ്ഞ് അച്ഛനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഗീത. അച്ഛൻ സാധനം വാങ്ങാൻ കടയിൽ കയറിയപ്പോൾ തൊപ്പിവെച്ച ഒരാൾ അവളെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ, ധൈര്യം കൈവിടാതെ പ്രതികരിച്ച ഗീത, കയ്യിൽ കിട്ടിയ ഇഷ്ടിക കൊണ്ട് അയാളുടെ തലയ്ക്ക് ആഞ്ഞടിച്ചു. അവളുടെ ഉറക്കെയുള്ള നിലവിളി കേട്ട് നാട്ടുകാരും അച്ഛനും ഓടിയെത്തിയതോടെ അയാൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

​പോലീസ് ഗീതയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പരേഡ് കാണാനെത്തിയവരുടെ ഇടയിൽ വെച്ച് അവൾ തന്റെ നേർക്ക് അതിക്രമം കാണിച്ചയാളെ തിരിച്ചറിഞ്ഞത്. ഗീതയുടെ കൃത്യമായ വിവരണമനുസരിച്ച്, ആ പോലീസുകാരൻ അറസ്റ്റ് ചെയ്യപ്പെട്ടു. അയാളുടെ പേര്: ഉമേഷ് റെഡ്ഢി.
​
​1961-ൽ ചിത്രദുർഗയിൽ ജനിച്ച ഉമേഷ്, ചെറുപ്പത്തിൽ തന്നെ ചെറിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സി.ആർ.പി.എഫിൽ കോൺസ്റ്റബിളായി ജോലി നേടി. ട്രെയിനിംഗിനിടെ കമാൻഡറുടെ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇയാൾ പിടിയിലായെങ്കിലും, വിദഗ്ധമായി അവിടെനിന്ന് രക്ഷപ്പെട്ട് കർണാടകയിലേക്ക് മടങ്ങി.

മതിയായ ബാഗ്രൗണ്ട് ചെക്കിംഗ് സംവിധാനം ഇല്ലാതിരുന്ന അക്കാലത്ത് വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ സംസ്ഥാന പോലീസിൽ വീണ്ടും കോൺസ്റ്റബിൾ ജോലി നേടി. ​പോലീസ് യൂണിഫോമിന്റെ അധികാരവും മറയും ഉപയോഗിച്ച് ഉമേഷ് റെഡ്ഢി ഒരു സൈക്കോപാത്തായി മാറുകയായിരുന്നു.

​ഇയാളുടെ വേട്ടയാടുന്ന രീതി തികച്ചും വെത്യാസം ആയിരുന്നു. ഭർത്താക്കന്മാർ ഇല്ലാത്ത സമയത്ത് വീട്ടിൽ തനിച്ചായിരുന്ന സ്ത്രീകളായിരുന്നു ഇയാളുടെ പ്രധാന ഇരകൾ. “അഡ്രസ് വെരിഫിക്കേഷൻ” എന്ന വ്യാജേന വീടുകളിൽ കയറും. കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തി ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യും.

അതിനുശേഷം അവരുടെ ആഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളയും. ഉമേഷ് റെഡ്ഢിയുടെ മുറിയിൽ നടത്തിയ പരിശോധനയിൽ പോലീസുകാർക്ക് സ്ത്രീകളുടെ അടിവസ്ത്രങ്ങളും മറ്റ് വസ്ത്രങ്ങളും കണ്ടെത്താനായി; ഇത് ഇയാൾക്ക് ലൈംഗിക വൈകൃതങ്ങളുണ്ടായിരുന്നു എന്ന ഞെട്ടിക്കുന്ന സത്യം പുറത്തു കൊണ്ടുവന്നു.

​പിന്നീട് ബംഗളൂരുവിലെ ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ അഹമ്മദാബാദിലേക്ക് കടന്നു. അവിടെയും ഒരു സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു. തുടർന്ന് ബറോഡയിൽ എത്തി സമാനമായ രീതിയിൽ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി.
​
അങ്ങനെ ഒരു തവണ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ഇയാൾ പിന്നീട് ബംഗളൂരുവിൽ തിരിച്ചെത്തി ചെറിയ ജോലികൾ ചെയ്യുന്നതിനിടെ സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച കേസിൽ 1997-ലും 1999-ലും വീണ്ടും പിടിയിലായി. 1999-ൽ കോടതി റിമാൻഡ് ചെയ്ത് ജയിലിൽ അടച്ചെങ്കിലും, പോലീസുകാരെ കബളിപ്പിച്ച് ഇയാൾ വീണ്ടും രക്ഷപ്പെട്ടു.

​ഒടുവിൽ, 2002-ൽ ഒരു മുടിവെട്ട് കടയിൽ വെച്ച് ജാഗ്രതയോടെ ഇരുന്ന ഒരു ഓട്ടോ ഡ്രൈവറാണ് ഉമേഷ് റെഡ്ഢിയെ തിരിച്ചറിയുകയും പോലീസിന് ഒറ്റിക്കൊടുക്കുകയും ചെയ്തത്.

​നിരവധി കൊലപാതക കേസുകളിൽ കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു. 2022-ൽ ഇയാൾ നൽകിയ ദയാഹർജി തള്ളിയെങ്കിലും, ഇത്രയും കാലത്തെ കഠിന തടവ് കണക്കിലെടുത്ത് സുപ്രീം കോടതി വധശിക്ഷ ഒഴിവാക്കി 30 വർഷത്തെ കഠിന തടവായി കുറച്ചു. നിലവിൽ ഉമേഷ് റെഡ്ഢി തടവറയിലാണ്. ​ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഈ ഞെട്ടിക്കുന്ന കേസ്, നിയമപാലകരെ തിരഞ്ഞെടുക്കുമ്പോൾ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചുള്ള ഒരു കറുത്ത ഓർമ്മപ്പെടുത്തലാണ്.

Tags: ANWESHANAM NEWSകർണാടകMURDERERസൈക്കോ കില്ലർPSYCHO KILLERഉമേഷ് റെഡ്ഢിUMESH REDDYKarnatakaBangalorepolice officercrime story

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies