Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Gulf UAE

പത്തരമാറ്റിൽ തിളങ്ങി യുഎഇയിലെ സ്വർണ വിപണി; കൂടുതൽ സ്വർണം വാങ്ങുന്നത് സന്ദർശക വീസയിൽ വരുന്നവർ

Deepa Pradeep by Deepa Pradeep
Mar 13, 2024, 11:49 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദുബായ് ∙ 100 രൂപയ്ക്ക് ഒരു പവൻ വാങ്ങിയ കാലമുണ്ടായിരുന്നു മലയാളികൾക്ക്– 1950കളിൽ. 1990കളിൽ സ്വർണത്തിന്റെ മൂല്യം പടിപടിയായി ഉയർന്ന് 2,800 – 4,000 രൂപയായി. 2000ൽ 3,500 രൂപയായിരുന്ന സ്വർണം 2014ൽ 30,000 ആയി. 10 വർഷത്തിനിടെ പത്തിരട്ടി വർധന. 

ഈ വർഷം പവൻ 5,0000 രൂപയിലെത്തി. മാരുതി കാറിനായി ആളുകൾ തിക്കിത്തിരക്കിയ 90 കളിൽ കാറിനു മുടക്കിയ പണം സ്വർണത്തിൽ നിക്ഷേപിച്ചിരുന്നെങ്കിൽ അതിന്റെ മൂല്യം ഇന്ന് എന്താകുമായിരുന്നു? അന്ന് 2 ലക്ഷം രൂപ കാറിനു മുടക്കിയവർ ആ പണം സ്വർണത്തിൽ മുടക്കിയിരുന്നെങ്കിൽ 50 പവൻ വാങ്ങാമായിരുന്നു.

ആ 50 പവൻ ഇന്നു വിറ്റാൽ കിട്ടുക 23.5 ലക്ഷം രൂപ. 
യുഎഇയിലെ സ്വർണ വിപണി ഇപ്പോൾ പത്തരമാറ്റിൽ തിളങ്ങുകയാണ്. സുരക്ഷിത നിക്ഷേപമായി മലയാളികൾ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് വിപണിയെ ഉണർത്തിയത്. സന്ദർശക വീസയിൽ വരുന്നവരാണ് കൂടുതൽ സ്വർണം വാങ്ങുന്നത്. 

യുഎസ്, യുകെ പോലുള്ള സ്ഥലങ്ങളിൽ സ്ഥിരതാമസമാക്കിയ മലയാളികൾ പോലും യുഎഇയിൽ എത്തി സ്വർണം വാങ്ങുന്നു. 5 ശതമാനമാണ് സ്വർണത്തിന് രാജ്യത്ത് നികുതി. സന്ദർശക വീസയിൽ എത്തുന്നവർ അവരുടെ വീസ വിവരങ്ങൾ രേഖപ്പെടുത്തി സ്വർണം വാങ്ങിയാൽ, നികുതിയായി നൽകിയ പണം മടക്കയാത്രയിൽ വിമാനത്താവളത്തിൽ നിന്നു തിരികെ ലഭിക്കും. ചുരുക്കത്തിൽ സ്വർണത്തിന്റെ വില മാത്രം നൽകി ഇവിടെ നിന്നു ആഭരണങ്ങൾ വാങ്ങാം. 

നിയമപ്രകാരം ഇന്ത്യയിലേക്ക് സ്ത്രീകൾക്ക് ഒരുലക്ഷം രൂപയുടെയും പുരുഷന്മാർക്ക് അരലക്ഷത്തിന്റെയും സ്വർണം കൊണ്ടുപോകാനാണ് അനുമതി. വാങ്ങുന്ന സ്വർണം നാട്ടിൽ വിറ്റാൽ, കുറ‍ഞ്ഞത് 5,000 രൂപയെങ്കിലും ലാഭം  ഉറപ്പ്. വില കുറഞ്ഞു നിൽക്കുമ്പോൾ വാങ്ങിയ സ്വർണം, നാട്ടിൽ വില കൂടി നിൽക്കുമ്പോൾ വിറ്റ് വൻ ലാഭമുണ്ടാക്കുന്നവരുമുണ്ട്. സ്വർണത്തിന്റെ മാറ്റിൽ സംശയമില്ലാത്തതിനാൽ യുഎഇയിൽ നിന്നുള്ള ആഭരണങ്ങൾക്ക് നാട്ടിൽ ഡിമാൻഡ് കൂടുതലുമാണ്. 

അഡ്വാൻസ് ബുക്കിങ് സൗകര്യവും
വിലവർധന ബാധിക്കാതിരിക്കാൻ അഡ്വാൻസ് ബുക്കിങ് സൗകര്യവും ജ്വല്ലറികൾ ഏർപ്പെടുത്തി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ 10% തുക അഡ്വാൻസ് നൽകിയാൽ ഇപ്പോഴത്തെ വില ലോക്ക് ചെയ്യാം. വില വർധിച്ചാലും അത് ഉപഭോക്താവിനെ ബാധിക്കില്ല. വില കുറഞ്ഞാൽ ആ വിലയ്ക്കും വാങ്ങാം. ഇതിനു പുറമേയാണ് ജ്വല്ലറികളിലെ സ്വർണ ചിട്ടികൾ. പ്രതിമാസം നിശ്ചിത തുക നൽകി, നിശ്ചിത സമയത്തിനു ശേഷം സ്വർണം വാങ്ങുന്ന പദ്ധതിയാണിത്. 1000 ദിർഹം പ്രതിമാസം നൽകുന്ന പദ്ധതിയിൽ 12 മാസം പണം അടയ്ക്കുന്നവർക്ക് 13,000 ദിർഹത്തിന് സ്വർണം വാങ്ങാം. അടയ്ക്കുന്ന തുകയ്ക്കും കാലാവധിക്കും അനുസരിച്ച് റിട്ടേണിൽ മാറ്റമുണ്ടാകും. 

തുടർച്ചയായി കുതിപ്പ് 
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വർണവില കുതിക്കുകയാണ്. വിലയിൽ പെട്ടെന്നുള്ള കുതിപ്പ്, സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതാണ്. തുടക്കക്കാർക്കും പരിചയസമ്പന്നരായ നിക്ഷേപകർക്കും ഒരുപോലെ വിശ്വസിക്കാവുന്ന നിക്ഷേപമായി സ്വർണം മാറി. മിതമായ തുകയ്ക്ക് പോലും ഒരാൾക്ക് സ്വർണം വാങ്ങാമെന്നതും നേട്ടമാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ReadAlso:

അലാസ്കയിൽ സ്വകാര്യ വിമാനം തകർന്ന് വീണ് പൈലറ്റടക്കം എട്ട് പേർ കൊല്ലപ്പെട്ടു

നബിദിനം: നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതുഅവധി പ്രഖ്യാപിച്ചു

വെള്ളപ്പാണ്ടിന് വായിലൂടെ കഴിക്കാവുന്ന മരുന്ന്; ലോകത്താദ്യമായി യുഎഇയില്‍ അംഗീകാരം

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ 

സവർക്കറുടെ ജയിൽ വാസത്തിന്റെ വ്യാജ കണക്കുമായി സംവിധായകന്റെ കവിത

Latest News

‘നിയമസഭ ഉപനേതൃസ്ഥാനം; പിണറായിയുടേത് ഏകപക്ഷീയമായ പ്രസ്താവന, പദവിക്ക് നിരക്കാത്ത പരാമര്‍ശമെന്ന് ബിനോയ് വിശ്വം | Binoy viswam against pinarayi vijayan

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് | kerala-rains-yellow-alert-for-4-districts-for-august-23

ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുന്നു: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ജലരാജാവാകാൻ 22 വള്ളങ്ങളുടെ പോര് | nehru trophy boat race punnamada alappuzha

പേരു മാറ്റണോ ? മാറ്റണ്ടേ ?: കൊച്ചി മെട്രോ, ആ പേരില്‍ തന്നെ ഓടും ?; കേരള മെട്രോ അത്ര സുഖമല്ലെന്ന് വിശദീകരണവുമായി KMRL

പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ തീരുമാനം പ്രതിഷേധാര്‍ഹം: പിണറായി വിജയന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies