Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അടി തീരാത്ത കോണ്‍ഗ്രസ്: സുധാകരന്‍ കയര്‍ത്തു തന്നെ, വി.ഡി സതീശന് പുച്ഛവും ധാര്‍ഷ്ട്യവും; സമരാഗ്നി ജാഥയിലും പിണക്കം പരസ്യമായി

Web Desk by Web Desk
Feb 24, 2024, 02:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും കെ. സുധാകരനും ഇപ്പോഴും സൗന്ദര്യപ്പിണക്കത്തില്‍ തന്നെയാണ്. ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിക്കാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഇരുവരുടെയും വെറുപ്പും വിദ്വേഷവും മൂപ്പളിമ തര്‍ക്കവും പരസ്യമായത്. പിന്നീടിങ്ങോട്ട് സൗഹൃദ നാടകങ്ങള്‍ മാത്രമാണ് അരങ്ങേറിയത്. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഐക്യത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നും കാണിക്കാനുള്ള തത്രപ്പാടാണ് കേരളം കണ്ടുകൊണ്ടേയിരിക്കുന്നത്. 

.

എന്നാല്‍, അതൊന്നും ഫലവത്താകുന്നില്ല എന്നിടത്താണ് പ്രതിസന്ധി രൂപപ്പെടുന്നത്. ഇരുവരും പങ്കെടുക്കുന്ന പരിപാടികളില്‍ ചേര്‍ന്നൊക്കെ ഇരിക്കുമെങ്കിലും പുച്ഛവും, വിഷമവും, ദഹന പ്രശ്‌നം കലശലായ മനോഭാവത്തിലുമായിരിക്കും ഇരുവരും ഉണ്ടാവുക. ഇത് കാണുന്ന അണികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മനസ്സിലാവുകയും ചെയ്യുന്നുണ്ട്. എന്നാല്‍, മനസ്സിലാകാത്തത് അവര്‍ക്കു രണ്ടുപേര്‍ക്കു മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. 

.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ ഐക്യമുണ്ടെന്ന് തെളിയിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നടത്തുന്ന സമരാഗ്‌നി ജാഥയിലും കല്ലുകടി. പ്രതിപക്ഷ നേതാവ് വി ഡി വാര്‍ത്താ സമ്മേളനത്തിന് വൈകി എത്തിയതിലുള്ള നീരസം പരസ്യമായി പറയുകയായിരുന്നു കെ സുധാകരന്‍. ഇതോടെയാണ് സംഭവം വിവാദമായത്. മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ പോയെന്ന് കെ. സുധാകരന്‍ ചോദിച്ചു. തുടര്‍ന്ന് പ്രസിഡന്റ് എന്തെങ്കിലും കൂടുതല്‍ സംസാരിക്കുന്നത് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു. 

.

20 മുനിട്ട് സുധാകരന്‍ വി.ഡി സതീശന് വേണ്ടി കാത്തിരുന്നിരുന്നു. വാര്‍ത്താ സമ്മേളനത്തിന് എത്താന്‍ സതീശന്‍ വൈകിയപ്പോള്‍ ബാബു പ്രസാദ് ഫോണില്‍ വിളിച്ച് പ്രസിഡന്റ് കാത്തിരിക്കുന്ന വിവരവും അറിയിച്ചിരുന്നു. എന്നിട്ടും പ്രതിപക്ഷ നേതാവ് വൈകിയതോടെയാണ് സുധാകരന്‍ നീരസം പ്രകടമാക്കിയത്. പത്രക്കാരെ വിളിച്ചു വരുത്തിയിട്ട് ഇതെന്ത് മോശമാണെന്ന് സുധാകരന്‍ ചോദിച്ചു. ചെസ് ടൂര്‍ണമെന്റ് നടക്കുന്നിടത്ത് പോയതാണെന്ന് പറഞ്ഞപ്പോള്‍ ‘ഇയാളിത് എന്ത് പരിപാടിയാണ് കാണിക്കുന്നത് എന്നാണ് സുധാകരന്‍ ചോദിച്ചത്. ആ സമയം അടുത്തുണ്ടായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മൈക്ക് ഓണ്‍ ആണ്. 

.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

മറ്റുള്ളവര്‍ ഉണ്ട് എന്നെല്ലാം ഇരുവരോടും പറയുന്നുണ്ടായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് സതീശന്‍ എത്തുമ്പോഴും മൈക്ക് ഓണാണ് എന്ന് നേതാക്കള്‍ പറയുന്നുണ്ട്. 10 മണിക്ക് നിശ്ചയിച്ച വാര്‍ത്താ സമ്മേളനത്തിന് 10.30ഓടെയാണ് സുധാകരന്‍ എത്തിയത്. ഇത് ആദ്യമായല്ല സുധാകരന്‍ സതീശനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലും ഇരുവരും കോര്‍ത്തിരുന്നു. രണ്ടാമത് സംസാരിച്ചാല്‍ പ്രാധാന്യം കുറയുമോ എന്ന ചിന്തയില്‍ മൈക്കിന് വേണ്ടിയായിരുന്നു ഇരുവരും തര്‍ക്കിച്ചത്. 

.

ഞാനല്ലേ കെ.പി.സി.സി പ്രസിഡന്റ് ഞാന്‍ തുടങ്ങി വെയ്ക്കാം എന്നായിരകുന്നു സുധാകരന്‍ പറഞ്ഞത്. എന്നാല്‍, അതുവേണ്ട താന്‍ തന്നെ പറഞ്ഞോളാമെന്നായി വി.ഡി. സതീശന്‍. ഞാനല്ലേ, പാര്‍ട്ടിയില്‍ സീനിയറും പ്രസിഡന്റും ഞാന്‍ തന്നെ പറഞ്ഞോളാമെന്ന് വാസി പിടിച്ചതോടെ തര്‍ക്കം രൂക്ഷമാകുമെന്ന ഘട്ടമെത്തിയതും, വിഡി സതീശന്‍ യോഗത്തില്‍ മിണ്ടാതിരുന്നു. സുധാകരന്‍ പറഞ്ഞു തീര്‍ന്ന് മൈക്ക് സതീശനു നേരെ നീട്ടിയപ്പോള്‍, എല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും, തനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ലെന്നുമായിരുന്നു സതീശന്‍ പറഞ്ഞത്. അവിടെ തുടങ്ങിയ തര്‍ക്കം നീണ്ടു നീണ്ട് സമരാഗ്നി വരെയെത്തിയിരിക്കുകയാണ്. കെ.പി.സി.സി ഓഫീസ് കെ. സുധാകരനും പ്രതിപക്ഷ നേതാവിന്റെ ഓഫീസ് വി.ഡി. സതീശനും ഏകാധിപതികളെപ്പോലെ വാഴുകയാണ്. 

.

കെ.പി.സി.സി പ്രസിഡന്റാണോ പ്രതിപക്ഷ നേതാവാണോ വലുതെന്ന പ്രശ്‌നത്തിന് ഇതുവരെ അറുതി വന്നിട്ടില്ല എന്നുതന്നെ പറയാം. പാര്‍ട്ടി നേതാവും, പാര്‍ട്ടി പാര്‍ലമെന്ററി നേതാവും തമ്മിലുള്ള അങ്കത്തിന് ഇതോടെ പുതിയ മാനം വന്നിരിക്കുകയാണ്. തീരാത്ത പകയുള്ളതു പോലെയാണ് ഇരുവരും പല വേദികളിലും പരസ്പരം കോര്‍ക്കുന്നതെന്ന് മനസ്സിലാകും. എന്തു പരിപാടി സംഘടിപ്പിച്ചാലും രണ്ടുപേരെയും ഒരുമിച്ചു കൊണ്ടു വരാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് പരിഹാരം കാണാന്‍ പാര്‍ട്ടിയില്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധപതനത്തിനു വഴിവെയ്ക്കുന്ന മൂപ്പലിമപ്പോര് എന്നവസാനിക്കുമെന്ന് നോക്കിയിരിക്കുന്നവര്‍ക്ക് നിരാശ മാത്രമേ ബാക്കിയാകൂ. 

.

ഗ്രൂപ്പു തര്‍ക്കങ്ങളായിരുന്നു കോണ്‍ഗ്രസിനെ കാലാകാലങ്ങളായി പിന്നോട്ടടിച്ചിരുന്നതെങ്കില്‍ ഇപ്പോഴത്, വ്യക്തി വൈരാഗ്യത്തിലും, മൂപ്പളിമ തര്‍ക്കത്തിലേക്കും നയിച്ചിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്ക് ആകുന്നില്ല എന്നത് ഗൗരവമേറിയ വിഷയമാണ്. പാര്‍ട്ടി ഹൈക്കമാന്റോ കോന്ദ്ര നേതൃത്വമോ ഇതില്‍ ഇടപെടാതെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല എന്നുത തന്നെയാണ് കോണ്‍ഗ്രസ് അണികള്‍ക്കിടയിലും ചര്‍ച്ചയാകുന്നത്. 

.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെട്ടിരുന്നു. പരസ്പരമുള്ള ആശയതര്‍ക്കങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് മുന്നോട്ടു പോകുന്നതില്‍ വിജയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ മരണത്തോടെ. വഴക്കുകള്‍ പരിഹരിക്കാന്‍ ആളില്ലാതായി എന്നത് വസ്തുതയാണ്. കെ. സുധാകരനെ മെരുക്കാന്‍ പാര്‍ട്ടിയില്‍ ഇപ്പോഴാര്‍ക്കും സാധിക്കില്ല. വി.ഡി. സതീശനാകട്ടെ, നിയമസഭയിലും, എം.എല്‍.എമാര്‍ക്കിടയിലും താരമാണെന്ന സ്വയം ബോധ്യത്തിനടിമയായി മാറിക്കഴിഞ്ഞു. ഇങ്ങനെ അവനവനു തോന്നുന്ന തരത്തില്‍ പാര്‍ട്ടിയെ നയിക്കുകയും, പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News

റെയില്‍വെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

സ്വർണക്കൊള്ള കേസ്; എസ്ഐടിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി എൻ വാസു

കൊച്ചിയമ്മയ്ക്കും കുഞ്ഞുങ്ങള്‍ക്കും  ബോചെയുടെ സ്‌നേഹവീട്

വന്ദേ ഭാരതിൽ ആർഎസ്എസ് ഗണഗീതം; ഇത് കുട്ടികള്‍ പാടിയതല്ല, പാടിപ്പിച്ചതാണ്: ബിനോയ് വിശ്വം

പുറത്തെടുത്തപ്പോള്‍ മകന് ജീവനുണ്ടായിരുന്നു, വാഹനം ലഭിച്ചിരുന്നെങ്കില്‍ ഒരാളെയെങ്കിലും രക്ഷിക്കാമായിരുന്നു: അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies