Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Pravasi United Kingdom

ചോക്ലേറ്റ് മുതൽ ബിയർ വരെ; ക്രിസ്മസ് കലണ്ടർ എന്ന ആചാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 12, 2023, 10:33 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഹെൽസങ്കി∙ കാലദേശാന്തരങ്ങളിൽ ആഘോഷങ്ങൾ  വിഭിന്നമാണ് . ക്രിസ്മസ് ആഘോഷങ്ങളും  വ്യത്യസ്തതകൾ നിറഞ്ഞതാണ്. ക്രിസ്മസ് എന്നാൽ നമുക്ക്  കേക്കും നക്ഷത്രവും പുൽക്കൂടും സാന്തായുമാവാം. എന്നാൽ ഡിസംബർ മാസം പിറന്നാൽ  ക്രിസ്മസ് ദിനത്തിനു തലേന്നുവരെ  വരെ കലണ്ടർ തുറക്കുന്നത് യൂറോപ്യൻ  രാജ്യങ്ങളിലെ  രസകരമായ ചടങ്ങാണ് . ‘ആഗമനം’ എന്നർഥമുള്ള ‘അഡ്വെന്റസ്’ എന്ന ലാറ്റിൻ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അഡ്വെന്റ് ദിനങ്ങൾ, ക്രിസ്മസിന് നാല് ഞായറാഴ്ചകൾക്ക് മുമ്പ് ആരംഭിക്കുന്നു. യേശുക്രിസ്തുവിന്റെ ആഗമനത്തിനായുള്ള പ്രതീക്ഷയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ചരിത്രത്തിലെ ഈ ആഗമന ദിനങ്ങൾക്ക് ചുവടുപിടിച്ചാണ് ഡിസംബർ ഒന്ന് മുതൽ പല യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്മസ് കലണ്ടറുകൾ ഇടം പിടിച്ചിരിക്കുന്നത് 

വ്യക്തികളുടെ അഭിരുചിക്ക് അനുസൃതമായി വ്യത്യസ്തങ്ങളായ കലണ്ടറുകൾ വിപണിയിലുണ്ട്. ചോക്ലേറ്റ്, കരകൗശലവസ്തുക്കൾ,ആഭരണങ്ങൾ, ചായപൊടികൾ  ,സയൻസ് സംബന്ധമായ പരീക്ഷണങ്ങൾ,ചെറിയ ബിയർ കുപ്പികൾ എന്നിങ്ങനെ വൈവിധ്യമാർന്നതാണ് ക്രിസ്തുമസ്  കലണ്ടറുകൾ. ദിവസേന കലണ്ടർ തുറക്കുമ്പോൾ പുതിയ കൗതുകങ്ങളാണ് കാത്തിരിക്കുന്നത്. തൊഴിലിടങ്ങളിലും സ്കൂളുകളിലും,  ഈ കലണ്ടർ സമ്മാന വിതരണങ്ങൾ ഉണ്ടാകാറുണ്ട് . കുടുംബത്തിലെ മുതിർന്നവർ സ്വന്തമായി കലണ്ടറുകൾ ഉണ്ടാക്കി കുട്ടികൾക്ക് സമ്മാനിക്കാറുമുണ്ട്. കുട്ടികൾക്ക് പ്രിയങ്കരം ചോക്ലേറ്റ് കലണ്ടറുകൾ തന്നെ! 

∙  ലോകമഹായുദ്ധങ്ങൾ ഇരുട്ടിലാക്കിയ കലണ്ടർ,  ഐസൻഹോവർ വീണ്ടെടുത്ത ജനപ്രീതി  
പല ആധുനിക ക്രിസ്മസ് സമ്പ്രദായങ്ങളെയും  പോലെ, അഡ്വെന്റ് കലണ്ടറും ജർമൻ ഉത്ഭവമാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ജർമൻ പ്രൊട്ടസ്റ്റന്റുകാർ ആഗമന ദിനങ്ങൾ അടയാളപ്പെടുത്താൻ തുടങ്ങിയിരുന്നു. വാതിലുകളിൽ ചോക്ക് അടയാളങ്ങൾ ഉണ്ടാക്കുകയോ മെഴുകുതിരികൾ കത്തിക്കുകയോ ചെയത്‌ അവർ ആഗമന ദിനങ്ങൾ വരവേറ്റിരുന്നു.  ആദ്യകാല ആഗമന കലണ്ടറുകൾ മരം കൊണ്ടാണ് നിർമ്മിച്ചിരുന്നത്. 1851-ൽ ഒരു കരകൗശല വിദഗ്ധന്റെ കയ്യ്കളാൽ , ആദ്യത്തെ തടി ആഗമന കലണ്ടറുകൾ  സൃഷ്ടിക്കപ്പെട്ടു 

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആദ്യത്തെ അച്ചടിച്ച കലണ്ടറുകൾ പ്രത്യക്ഷപ്പെട്ടു. ചെറിയ വാതിലുകൾ കൂട്ടിച്ചേർക്കുന്ന നൂതന കണ്ടുപിടിത്തം 1920-കളിൽ ഗെർഹാർഡ് ലാങ്ങിന്റെ സംഭാവനയായിരുന്നു ; ആധുനിക കലണ്ടറിന്റെ സ്രഷ്ടാവായി അദ്ദേഹം അറിയപ്പെടുന്നു . ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ലാങ്ങിന്റെ ബിസിനസ്സ് അടച്ചുപൂട്ടി; പിന്നീട്  ചിത്രങ്ങളുള്ള കലണ്ടറുകൾ അച്ചടിക്കുന്നത് നാസി നിരോധിച്ചതോടെ, കലണ്ടറുകൾ വീണ്ടും അപ്രത്യക്ഷമായി . 

യുദ്ധാനന്തരം ജർമൻ പ്രസാധകനായ  റിച്ചാർഡ് സെൽമർ ഈ ആശയം പുനരുജ്ജീവിപ്പിക്കുകയും യുഎസ് വിപണിയിൽ തന്റെ വിപണന ശ്രമങ്ങൾ കേന്ദ്രീകരിക്കുകയും ചെയ്തു. പ്രസിഡന്റ്  ഐസൻഹോവറുമായി പങ്കാളിയാകുകയും, പ്രസിഡന്റും കുടുംബവുമായി ഒരു ചാരിറ്റി പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്തു.   ഐസൻഹോവർ തന്റെ കൊച്ചുമക്കളോടൊപ്പം ഒരു അഡ്വെൻറ് കലണ്ടർ തുറക്കുന്ന ചിത്രം നിരവധി ദേശീയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇത് അഡ്വെൻറ് കലണ്ടർ കൂടുതൽ ജനപ്രീതി നേടുവാൻ ഇടയായി. സെൽമറിന്റെ  കമ്പനി ഇപ്പോഴും 25 രാജ്യങ്ങളിലായി പ്രതിവർഷം ഒരു ദശലക്ഷത്തിലധികം കലണ്ടറുകൾ നിർമ്മിക്കുന്നു. അഡ്വെന്റ് കലണ്ടറുകളുടെ നിർമ്മാണത്തിനായി മാത്രമായി നീക്കിവച്ചിരിക്കുന്ന ജർമനിയിലെ പ്രസിദ്ധീകരണശാലയാണ്; സെൽമാർ-വെർലാഗ്   

ചോക്ലേറ്റ് നിറച്ച കലണ്ടറുകൾ 1950-കളുടെ അവസാനം മുതൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. പിന്നീട് അത് ലോകമെമ്പാടും വ്യാപിച്ചു. 1971 ൽ കാഡ്‌ബറി കമ്പനി തങ്ങളുടെ ചോക്ലേറ്റ് കലണ്ടറുമായി  വിപണിയിൽ പ്രവേശിച്ചു 

∙ നാനോടെക്‌നോളജി മുതൽ ലണ്ടൻ  റെയിൽവേ സ്റ്റേഷൻ വരെ 
ജർമനിയിലെ ഒരു കൂട്ടം നാനോ ടെക് വിദഗ്ധരാണ് ലോകത്തിലെ ഏറ്റവും ചെറിയ അഡ്വെന്റ് കലണ്ടർ സൃഷ്ടിച്ചത് . ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച് , ലോകത്തിലെ ഏറ്റവും വലിയ അഡ്വെന്റ് കലണ്ടർ 2007 ൽ ലണ്ടനിലെ സെന്റ് പാൻക്രാസ് റെയിൽവേ സ്റ്റേഷനിൽ നിർമ്മിച്ചതാണ്. 233 അടി ഉയരവും 75 അടി വീതിയുമുള്ള കൂറ്റൻ കലണ്ടർ, സ്റ്റേഷൻ നവീകരണത്തെത്തുടർന്നുള്ള പുനരാരംഭ ആഘോഷങ്ങൾക്ക്  മോടിയേകി.

ReadAlso:

സിസിടിവി ദൃശ്യങ്ങൾ തുണയായി: ഫുഡ് ഡെലിവറി ജീവനക്കാരന്റെ മരണം കൊലപാതകം; മലയാളി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു

ബൈക്ക് ടാക്സി യാത്രയ്ക്കിടെ യുവതിക്ക് നേരെ പീഡനം; ഡ്രൈവർ ശിവകുമാർ പിടിയിൽ

ഡൽഹി വിമാനത്താവളത്തിൽ തീപിടിത്തം; എയർ ഇന്ത്യ വിമാനത്തിന് സമീപം ബസ് കത്തി

ഡൽഹി വ്യാജ ആസിഡ് ആക്രമണക്കേസ്: യുവതിയുടെ പിതാവ് അറസ്റ്റിൽ; കേസ് കെട്ടിച്ചമച്ചത് പ്രതികാരം തീർക്കാൻ

ബംഗളൂരുവിൽ 27 കാരിയെ കൂട്ടബലാത്സംഗം ചെയ്ത്, പണവും ഫോണും കവർന്നു; 5 പേർ അറസ്റ്റിൽ

15 വർഷത്തിലേറെയായി ജർമനിയിലെ ബാഡൻ-വുട്ടൻബർഗിലെ  ടൗൺ ഹാൾ ലോകത്തിലെ ഏറ്റവും വലിയ അഡ്വെൻറ് കലണ്ടർ ഹൗസായി രൂപാന്തരപ്പെടുന്നു. 24 ജാലകങ്ങൾ ഓരോന്നിലും  ക്രിസ്മസ് ദിനം വരെ ഓരോ രാത്രിയും,  പുതിയ ക്രിസ്മസ് കാഴ്ചകളാൽ അലങ്കരിക്കുന്നു . എട്ടു പതിറ്റാണ്ടുകളായി ഫിന്നിഷ് ക്രിസ്മസിന്റെ ഭാഗമാണ് അഡ്വെൻറ് കലണ്ടർ. 1940 കളിൽ  ‘സ്കൗട്ട്സ്’ ആണ് ഫിൻലണ്ടിലേക്കു കലണ്ടറുകൾ കൊണ്ടുവന്നത് . ക്രിസ്മസ് പാരമ്പര്യങ്ങളിൽ മാത്രമല്ല  ഫിൻസിന്റെ ഹൃദയങ്ങളിലും പതിറ്റാണ്ടുകളായി, കലണ്ടറുകൾ  ഇതിനകം ചിര പ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു .  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

ഗണഗീതം ദേശഭക്തിഗാനമാണെന്ന അറിവ് പ്രിൻസിപ്പലിന് എങ്ങനെ കിട്ടി; മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം

പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ആശുപത്രിയിൽ പ്രതിഷേധം

കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

റെയില്‍വെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യല്‍ ട്രെയിന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies