Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മരം നട്ട് പിടിപ്പിക്കലോ പ്രതിജ്ഞ ചൊല്ലി പരിപാടികൾ സംഘടിപ്പിക്കുന്നതോ അല്ല പരിസ്ഥിതിദിനത്തിന്റെ പ്രസക്തി

Web Desk by Web Desk
Jun 5, 2022, 02:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഒരു മരം നട്ട് പിടിപ്പിക്കലോ പ്രതിജ്ഞ ചൊല്ലികൊടുത്ത് പരിപാടികൾ സംഘടിപ്പിക്കുന്നതോ അല്ല ഒരു പരിസ്ഥിതിദിനത്തിന്റെ പ്രസക്തി. നമ്മുടെ ഭൂമി ഇന്ന് അനുഭവിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും അത് പരിഹരിക്കാനുള്ള വഴി കണ്ടെത്തുകയുമാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാനലക്ഷ്യം. ഇന്ന് കാലാവസ്ഥ വ്യതിയാനത്തിന്റെ വിപരീതഫലങ്ങൾ നാം അനുവഭിച്ചു കൊണ്ടിരിക്കുകയാണ്. ചൂട് അനുദിനം കൂടുന്നു. ജലവും വായുവും മലിനമാകുന്നു, കാട്ടുതീ വർദ്ധിക്കുന്നു, മഞ്ഞുരുകുന്നു. ഇതിനൊരു പരിഹാരമേയുള്ളൂ. നമ്മുടെ സമ്പദ് വ്യവസ്ഥയെയും സമൂഹത്തെയും കൂടുതൽ പരിസ്ഥിതി സൗഹാർദ്ദവും പ്രകൃതിയോട് ഇണങ്ങിച്ചേരുന്നതുമാക്കി മാറ്റുക എന്നുള്ളത്. ഇത്തവണത്തെ പരിസ്ഥിതിദിന സന്ദേശം ‘ഒൺലി വൺ എർത്ത്’ അഥവാ ‘ഒരേയൊരു ഭൂമി’ എന്നതാണ്. നമ്മുടെ ഭൂമിയെ ആഘോഷിക്കാനും സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ആഗോളതലത്തിൽ കൂട്ടായ, പരിവർത്തനാത്മകമായ പ്രവർത്തനത്തിനാണ് ഈ സന്ദേശം ആഹ്വാനം ചെയ്യുന്നത്.

1

എല്ലാ പരിസ്ഥിതിദിനവും കേരളീയർ വിപുലമായാണ് ആഘോഷിക്കാറുള്ളത്. സർക്കാർ മുൻകൈയെടുത്ത് വനം – വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളിലേക്കും പച്ചപ്പിന്റെ പ്രഭചൊരിയുന്ന ദിനംകൂടിയാണിന്ന്. ആഘോഷത്തിനപ്പുറം കേരളത്തിന്റെ പരിസ്ഥിതിചിന്തകൾ,​ പരിസ്ഥിതിനിയമങ്ങൾ,​ പരിസ്ഥിതിനയങ്ങൾ എന്നിവയുടെ സമഗ്ര വിലയിരുത്തലും നടത്താറുണ്ട്. എന്നാൽ  നിയമപാലകർ നിശബ്ദരാവുന്നതും നിയമനിർമ്മാതാക്കൾ തന്നെ നിയമഭേദഗതികളിലൂടെ പരിസ്ഥിതി നിയമത്തെ ദുർബലമാക്കുന്നതും ജനകീയ ഓഡിറ്റിംഗിങ്ങിൽ ചർച്ചയാവണം. അത്തരത്തിലുള്ള തിരുത്തലുകൾ നമ്മുടെയും ഭൂമിയുടെയും നിലനില്പിന് അനിവാര്യമാണ്. പരിസ്ഥിതി സംരക്ഷണത്തിന് പ്രദേശികപങ്കാളിത്തം ഉറപ്പുവരുത്തുന്ന രണ്ട് സംവിധാനങ്ങളാണ് ബി.എം.സി എന്ന ബയോ ഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയും ട്രീ കമ്മിറ്റിയും. ഈ രണ്ട് സംവിധാനങ്ങളുടെയും ഫലപ്രദമായ ഇടപെടലുണ്ടെങ്കിൽ പരിസ്ഥിതിസംരക്ഷണത്തിൽ വിജയിച്ച ജനതയാവും നാം. എന്നാൽ,​ കേരളം ഈ രണ്ടുസംവിധാനത്തെയും നിരന്തരം ദുർബലപ്പെടുത്തുകയാണ്. 

2

വികസനപ്രവർത്തനങ്ങളുടെ ഭാഗമായി മരങ്ങൾ മുറിച്ചുമാറ്റേണ്ട ആവശ്യകത പരിശോധിച്ച് അനുമതി നല്കാനാണ് ട്രീ കമ്മിറ്റികൾ രൂപീകരിച്ചത്. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന ട്രീ കമ്മിറ്റിയുടെ ചെയർപേഴ്സൺ ജില്ലാപഞ്ചായത്ത് പ്രസിഡന്റും കൺവീനർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് ഓഫീസറുമാണ്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പൽ വാർഡ് മെമ്പർ, നഗരസഭ ടൗൺ പ്ലാനർ, നാല് പരിസ്ഥിതി പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നതാണ് ജില്ലാതല സമിതി. കഴിഞ്ഞ 10 വർഷമായി ട്രീ കമ്മിറ്റി പുനഃസംഘടിപ്പിച്ചിട്ടില്ല. 2017 മുതൽ നഗരസഭ / പഞ്ചായത്തുതല ട്രീകമ്മറ്റികളും പ്രവർത്തിച്ചുവരുന്നു. പഞ്ചായത്ത് പ്രസിഡന്റ് / നഗരസഭ ചെയർപേഴ്സൺ ചെയർമാനും സെക്രട്ടറി കൺവീനറുമാണ്. വില്ലേജ് ഓഫീസർ, വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ എന്നിവർ അംഗങ്ങളാണ്. മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിക്കാതെ സർക്കാർ വകുപ്പുകൾ മരങ്ങൾ പിഴുതെറിയുമ്പോൾ നിയമനടപടികൾ സ്വീകരിക്കാൻ ഉത്തരവാദിത്വമുള്ള സമിതി നിശബ്ദമാവുകയാണ്. സമിതിരൂപീകരണത്തിനു ശേഷം അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നാളിതുവരെ നടപടി സ്വീകരിക്കുകയോ സ്വീകരിക്കാൻ ശുപാർശ നല്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും ഈ സമിതി തന്നെ അനധികൃത മരംമുറിക്ക് കൂട്ടുനിൽക്കുന്നത്.

3

മന്തക്കാട് ജംഗ്ഷനിലെ വൻ ആൽമരം മുറിച്ചു മാറ്റാൻ അനുമതി നല്കിയത് മലമ്പുഴ പഞ്ചായത്തുതല ട്രീ കമ്മിറ്റിയാണ്. കൊക്കിന്റെ കാഷ്ഠമായിരുന്നു മുറിക്കാനുള്ള കാരണം. കൊക്ക് ശല്യത്തിന് ശാസ്ത്രീയ പരിഹാരം കാണാൻ ശ്രമിക്കാതെ, കേന്ദ്ര സംസ്ഥാന സർക്കാരിന് കീഴിലുള്ള പക്ഷിനിരീക്ഷണ കേന്ദ്രങ്ങളുടെ അഭിപ്രായം പോലും തേടാതെയാണ് മരം മുറിച്ചുമാറ്റിയത്. പരിസ്ഥിതി പ്രവർത്തകരുടെ ഇടപെടലിനെ തുടർന്ന് വിഷയം കോടതിയിലെത്തി. പ്രദേശികതല ജൈവവൈവിദ്ധ്യ സംരക്ഷണത്തിന് രൂപീകൃതമായതാണ് ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി. പ്രാദേശികമായുണ്ടാവുന്ന പാരിസ്ഥിതികനാശങ്ങളും മാറ്റങ്ങളും അധികാരികളുടെ ശ്രദ്ധയിലെത്തിക്കുക തുടങ്ങി വിപുലമായ അധികാരമുള്ള ഈ സമിതി നിഷ്‌ക്രിയമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ് ചെയർമാനും എട്ടംഗ സമിതി തിരഞ്ഞെടുക്കുന്നയാൾ ബി.എം.സി കൺവീനറുമാണ്. എം.പി, എം.എൽ.എ എന്നിവർ പ്രത്യേക ക്ഷണിതാക്കളും പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട ആറുപേർ അംഗങ്ങളുമാണ്. പാറമട, മണൽ ഖനനം തുടങ്ങിയവുമായി ബന്ധപ്പെട്ട് നിയമ ലംഘനങ്ങൾക്കെതിരെ ഫലപ്രദമായി ഇടപെടാൻ കഴിയുമെങ്കിലും പലയിടങ്ങളിലും അധികാരികൾ ബി.എം.സിയെ കടലാസു സംഘടനയായി മാറ്റിയിരിക്കുകയാണ്. ഭൂഖനന മാഫിയയുടെ താത്പര്യങ്ങൾക്ക് വഴങ്ങി പരിസ്ഥിതി പ്രവർത്തകർക്ക് പകരം പഞ്ചായത്ത് മെമ്പർമാരെ തിരുകിക്കയറ്റിയാണ് ബി.എം.സി.യെ ദുർബലമാക്കിയത്.

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

4

പച്ചത്തുരുത്ത്, മിയാമിവനങ്ങൾ, പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യാൻ തയ്യാറാക്കുന്ന തൈകൾ എന്നിവയ്‌ക്കായി സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴും സർക്കാരിന്റെ ആത്മാർത്ഥത നിരന്തരം ചോദ്യം ചെയ്യപ്പെടുകയാണ്‌. ആത്മപരിശോധന നടത്തി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നാം കൈകോർക്കണം. 1972 മുതലാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ആചരിക്കാൻ തുടങ്ങിയത്. അമേരിക്കയിലായിരുന്നു ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത്. പിന്നീട് ലോകമാകെ പരിസ്ഥിതിദിനം ആചരിക്കാൻ തുടങ്ങി. മരങ്ങളും വനങ്ങളും സംരക്ഷിക്കുന്നതിനൊപ്പം നമുക്ക് ചുറ്റുമുള്ള വന പ്രദേശങ്ങള്‍ വിപുലീകരിക്കുവാനും പാരിസ്ഥിതിക സന്തുലനം ഉറപ്പാക്കുവാനും പരിസ്ഥിതി ദിനം ലക്ഷ്യമിടുന്നു. 

5

കേരളത്തില്‍ 43 ലക്ഷം തൈകള്‍ ആണ് പരിസ്ഥിതിദിനത്തോടനുബന്ധിച്ച് വെച്ചുപിടിപ്പിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 217 കോടി രൂപ ചെലവില്‍ 72 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
832 നഴ്‌സറികളിലായാണ് തൈകള്‍ സജ്ജമാക്കിയിട്ടുളളത്. വനേതരപ്രദേശങ്ങളില്‍ പ്രത്യേകിച്ചും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലാണ് തൈകള്‍ നട്ടുപിടിപ്പിക്കുന്നത്. വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഔഷധ സസ്യങ്ങളും ഫലവൃക്ഷങ്ങളുമാണ് പദ്ധതിയില്‍ വെച്ചുപിടിപ്പിക്കുന്നത്. വൃക്ഷ സമൃദ്ധി പദ്ധതിയുടെ സംസ്ഥാന ഉദ്ഘാടനം പിണറായി കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഇതുകൂടാതെ സംസ്ഥനത്ത് നവകേരളം പച്ചത്തുരുത്ത് പദ്ധതിക്കും ഇന്ന് തുടക്കമാകും. കണ്ണൂര്‍ പാലപ്പുഴ അയ്യപ്പന്‍കാവിലെ 136 ഏക്കര്‍ പ്രദേശത്ത് വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഇത്തരത്തില്‍ എല്ലാ ജില്ലകളിലുമായി നൂറോളം പച്ചത്തുരുത്തുകള്‍ ഉണ്ടാകും. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുക.

 

Latest News

അരിയില്‍ ഷൂക്കൂര്‍ വധക്കേസ് പ്രതി ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി | dyfi-regional-secretary-accused-in-ariyil-shukoor-murder-case-in

മരിച്ചെന്ന് സ്ഥിരീകരിച്ചു; ഒടുവിൽ സംസ്കാരത്തിനായി കുഴിയിലേക്ക് എടുക്കുന്നതിനിടെ യുവാവ് ശ്വസിച്ചു | Man declared dead comes back to life moments before funeral in Gadag

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് വിദ്യാർഥി കായലിൽ ചാടി; തിരച്ചിൽ നടത്തി മത്സ്യത്തൊഴിലാളികൾ | Polytechnic student jumps into lake from kochi Kannangat bridge

പാര്‍ട്ടി പരിപാടിയില്‍ വൈകി എത്തി; ശിക്ഷയേറ്റുവാങ്ങി രാഹുല്‍ഗാന്ധി | rahul-gandhi-turns-up-late-at-congress-training-punished-with-10-push-ups

ഗണേഷ് കുമാർ കായ്ഫലമുള്ള മരമെന്ന് പുകഴ്ത്തൽ; പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിൽ നിന്ന് പുറത്ത് | Congress leader expelled from party after praising Transport Minister KB Ganesh Kumar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies