Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

കാഷായ വേഷം ചുറ്റിയ ഒരേ ഒരു ഭരണാധികാരി, ആത്മീയവഴി തെരഞ്ഞെടുത്ത യോഗി ആദിത്യനാഥ് രാഷ്ട്രീയത്തിലേക്ക് എത്തിയത് എങ്ങനെ?

Web Desk by Web Desk
Mar 10, 2022, 01:07 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കാഷായ വേഷം ചുറ്റിയ ഒരു മുഖ്യമന്ത്രിയെ ഇന്ത്യ ആദ്യമായി കണ്ടത് യോഗി ആദിത്യനാഥ് എന്ന ഭരണാധികാരിയുടെ വരവോടെയാണ്. അതും ഉത്തർപ്രദേശിലെ ഭരണാധികാരി. വിസ്‌തൃതിയിൽ യൂറോപ്യൻ രാജ്യമായ ഇംഗ്ളണ്ടിന്റെ രണ്ടിരട്ടി വലിപ്പമുണ്ട് ഉത്തർപ്രദേശിന്. ജസംഖ്യയുടെ കാര്യമെടുത്താൽ ലോകത്തുതന്നെ അഞ്ചു രാജ്യങ്ങൾക്ക് മാത്രമേ ആ വിഷയത്തിലും യുപിയെ പിന്നിലാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഇങ്ങനെ ഒരു സംസ്ഥാനത്താണ് യോഗി ആദിത്യനാഥ് എന്ന പുരോഹിതനായിരുന്നു യോഗി എത്തുന്നത്. ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട് നാല് തവണ ഗോരഖ്പൂർ എംപിയും പിന്നാലെ മുഖ്യമന്ത്രിയുമായി. 

1

മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ സംസ്ഥാനത്തിന്റെ ശോഭ കെടുത്തുന്ന പല സംഭവങ്ങളും അരങ്ങേറി. ഇന്ത്യൻ മനസാക്ഷിയെ ഞെട്ടിച്ച ഹത്രാസ്, ഉന്നാവ് പീഡനങ്ങൾ, ഗൊരഖ്പൂർ ശിശുമരണം തുടങ്ങി അനിഷ്ട സംഭവങ്ങൾ നിരവധിയുണ്ടായി. എന്നാൽ ഇതൊന്നും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് ഒരു കോട്ടംപോലും സംഭവിച്ചില്ല. രണ്ടാം തവണയും ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. 

രാഷ്ട്രീയത്തിലേക്ക് എത്തിയത് എങ്ങനെയാണ് ? 

1972 ജൂൺ 5ന് ഉത്തർപ്രദേശിലെ പൗരി ഗർവാളിൽ ജനിച്ച യോഗി ആദിത്യനാഥിന്റെ യഥാർത്ഥ പേര് അജയ് മോഹൻ ബിഷ്ട് എന്നായിരുന്നു. ഇന്ന് ഉത്തരാഖണ്ഡിന്റെ ഭാഗമാണ് യോഗി ജനിച്ച പൗരി ഗർവാളെന്ന പ്രദേശം. ഉത്തരാഖണ്ഡിലെ ഹേംവതി നന്ദൻ ബഹുഗുണ ഗർവാൾ സർവകലാശാലയിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടി. പഠനത്തിന് പിന്നാലെ ആത്മീയവഴി തെരഞ്ഞെടുത്ത യോഗി, ഗോരഖ്‌നാഥ് മഠത്തിലെ മുഖ്യനായിരുന്ന മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി. അവിടെ വച്ചാണ് യോഗി ആദിത്യനാഥ് എന്ന പേര് ലഭിച്ചത്. 

2

ReadAlso:

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

ആചാരത്തിനു മുമ്പില്‍ വിമാനം പറക്കില്ല ?: ആചാരം സംരക്ഷിക്കാന്‍ അടച്ചിടുന്ന ലോകത്തെ ഏക വിമാനത്താവളം ?; ഇവിടെയാണ് ആ ചരിത്രം; 5 മണിക്കൂര്‍ റണ്‍വേയില്‍ നടക്കാന്‍ പോകുന്നത് എന്താണെന്നറിയുമോ ?

1990 ൽ അയോധ്യയിൽ രാമ ക്ഷേത്രം പണിയാനുള്ള നീക്കത്തിന്റെ ഭാഗമാകാൻ വേണ്ടി വീട് വിട്ടു പോയി. ഹിന്ദു മഹാസഭയിൽ അംഗമായിരുന്ന അവൈദ്യനാഥ് 1991 ൽ ബിജെപിയിൽ ചേർന്നു. 1994 ൽ തന്റെ ശിഷ്യനായി യോഗി ആദിത്യനാഥിനെ മഹന്ദ് അവൈദ്യനാഥ് പ്രഖ്യാപിച്ചു. ഇതിന് നാല് വർഷത്തിന് പിന്നാലെ ശിഷ്യനായിരുന്ന യോഗി ആദിത്യനാഥിനെ രാഷ്ട്രീയത്തിലേക്കിറക്കി. 26-ാം വയസിൽ യോഗി ആദിത്യനാഥ് 12-ാം ലോക്‌സഭയിൽ അംഗമായി. 1998 ൽ ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു യോഗി ആദിത്യനാഥ്. അഞ്ച് തവണയാണ് യോഗി ആദിത്യനാഥ് ഗൊരഖ്പൂരിൽ നിന്ന് എംപി ആയത്. 1998, 1999, 2009, 2014 വർഷങ്ങളിലായിരുന്നു ഇത്.

2017 ൽ ഉത്തർ പ്രദേശിൽ ബിജെപിയുടെ പ്രധാന പ്രചാരകരിൽ ഒരാളായിരുന്നു യോഗി ആദിത്യനാഥ്. 2017 മാർച്ച് 18ന് യോഗി ഉത്തർ പ്രദേശിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലേറി. 2017ൽ മുഖ്യമന്ത്രിക്കസേരയിലെത്തുമ്പോൾ ആദ്യത്തെ രണ്ടാഴ്‌ചക്കാലം തന്റെ സഹമന്ത്രിമാരുമൊത്ത് ഒരു ഡ്രോയിംഗ് ബോർഡിന് മുന്നിലായിരുന്നു യോഗി. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങളുടെ ഈറ്റില്ലമായ ഉത്തർപ്രദേശിന്റെ അതുവരെയുള്ള യാത്ര വരച്ചിടുകയായിരുന്നു യോഗി. 2017ൽ നിന്നും ഈ നിമിഷം വരെ യുപിയിൽ എന്തൊക്കെ മാറ്റം സംഭവിച്ചിട്ടുണ്ടോ അതെല്ലാം അന്ന് ആ ക്യാൻവാസിൽ യോഗി കണ്ടതിന്റെ സാക്ഷാത്കാരമാണ്.

3

ഭരണകാലത്ത് 165 കിലോമീറ്റർ (ഗ്രേറ്റർ നോയിഡ-ആഗ്ര) എക്‌സ്പ്രസ് വേയാണ് ബിഎസ്‌പി നിർമ്മിച്ചത്. സമാജ്‌വാദി പാർട്ടിയാണെങ്കിലോ, ആഗ്ര മുതൽ ലക്‌നൗ വരെ 302 കിലോമീറ്റർ ദൂരത്തിലാണ് എക്‌സ്പ്രസ് വേ പണികഴിപ്പിച്ചത്. അങ്ങനെ അവരുടെ 15 വർഷ ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിന് ലഭിച്ചത് 467 കിലോമീറ്റർ അതിവേഗ പാതയാണ്. പശ്ചിമ യുപിയിൽ റോഡ് വികസനം അപ്പോഴും ദിവാസ്വപ്‌നമായി നിലകൊണ്ടു. ആ അവസ്ഥയിൽ നിന്നും മറ്റൊരു തലത്തിലേക്ക് യോഗി ആദിത്യനാഥ് യുപിയെ മാറ്റി മറിക്കുകയായിരുന്നു. 2021 നവംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്ത പൂർവാഞ്ചൽ എക്‌സ്പ്രസ് വേയുടെ നീളം 341 കിലോമീറ്റർ ആയിരുന്നു. മുൻഭരണാധികാരികൾ മനപൂർവമോ അല്ലാതെയോ അവഗണിച്ച കിഴക്കൻ ഉത്തർപ്രദേശിലെ ഒമ്പത് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പൂർവാഞ്ചൽ എക്‌സ്പ്രസ് വേ നിലവിൽ വന്നത്. കൂടാതെ, ഏഴ് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന 300 കിലോമീറ്റർ നീളത്തിലുള്ള ബന്ദൽഖണ്ഡ് എക്‌സ്പ്രസ് വേ മാർച്ച് അവസാനത്തോടെ ഗതാഗതത്തിന് തുറന്നുകൊടുക്കാനും തയ്യാറെടുക്കുന്നു. അങ്ങനെ തന്റെ ഭരണകാലത്ത് 641 കിലോമീറ്റർ ദൂരത്തിലാണ് എക്‌സ്പ്രസ് വേ യോഗി പണികഴിപ്പിച്ചത്.

4

600 കിലോമീറ്റർ ദൂരത്തിലുള്ള ഗംഗ എക്‌സ്പ്രസ് വേ, 91 കിലോ മീറ്റർ ദൂരത്തിലെ ഗോരഖ്പൂർ ലിങ്ക് എക്‌സ്പ്രസ് വേ എന്നിവയുടെയെല്ലാം നിർമ്മാണം ലോകോത്തര നിലവാരത്തിലായിരുന്നു. പശ്ചിമ-കിഴക്കൻ പ്രദേശങ്ങളിലെ 12 ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബൃഹത്തായ പദ്ധതിയാണ് ഗംഗ എക്‌സ്പ്രസ് വേ. 2025ൽ ഇത് പൂർത്തിയാക്കാനാണ് യോഗിയുടെ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌ന പദ്ധതികളിൽ ഒന്നുകൂടിയാണ് ഗംഗ എക്‌സ്പ്രസ് വേ. യോഗി തീർത്ത വികസനത്തിന്റെ കൊടുങ്കാറ്റ് അവിടെ മാത്രം അവസാനിക്കുന്നതായിരുന്നില്ല. 2017ൽ നാല് വിമാനത്താവളങ്ങളാണ് ഉത്തർപ്രദേശിനുണ്ടായിരുന്നത്. ലക്‌നൗ, വാരണാസി, ഗോരഖ്പൂർ, ആഗ്ര എന്നിവയായിരുന്നു അവ. എന്നാൽ 2021ഓടെ വിമാനത്താവളങ്ങളുടെ എണ്ണം എട്ടാക്കി ഉയർത്താൻ യോഗി ആദിത്യനാഥിനായി. കൂടുതൽ സർവീസുകളും യുപിയിൽ നിന്ന് ആരംഭിച്ചു. 

രാജ്യത്തുതന്നെ അഞ്ച് അന്താരാഷ്‌ട്രവിമാനത്താവളങ്ങൾ സ്വന്തമായ ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ് ഉടൻ മാറും. ഭരണത്തിലേറിയ നാൾ മുതൽ വ്യവസായികൾക്ക് മുന്നിൽ തന്റെ വാതിൽ തുറന്നിട്ട സമീപനമായിരുന്നു യോഗിയുടെത്. അതിനായി അദ്ദേഹം ആദ്യം ചെയ്തത്  തടസമില്ലാത്ത വൈദ്യുതി സേവനം അവർക്കായി ഒരുക്കുക എന്നതായിരുന്നു. ‘പവർ ഒഫ് ആൾ’ എന്ന പേരിൽ പദ്ധതി ആവിഷ്‌കരിച്ചു. ‘പര്യാപ്‌ത് ബിജിലി’ എന്ന പേരിൽ മറ്റൊരു വൈദ്യതി യജ്ഞവും വൈകാതെ യോഗി കൊണ്ടുവന്നു. ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ തന്നെ ഇടംപിടിക്കുന്നതായിരുന്നു അത്. 

6

ജില്ലാകേന്ദ്രങ്ങളിൽ 24 മണിക്കൂറും, താലൂക്കുകളിൽ 20 മണിക്കൂറും, പഞ്ചായത്തുകളിൽ 18 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതെല്ലാം തന്നെ യുപി ജനതക്ക് പുതിയൊരു അനുഭവമാകുകയായിരുന്നു. പ്രത്യേകിച്ച് ഗ്രാമീണ മേഖലയിൽ. വ്യാവസായിക സൗഹൃദ സംസ്ഥാനങ്ങളിൽ ഏറെ മുന്നിലാണ് ഇന്ന് ഉത്തർപ്രദേശിന്റെ സ്ഥാനം. 2017ൽ സംസ്ഥാനത്ത് തൊഴിലില്ലായ്‌മ 17.5 ശതമാനമായിരുന്നുവെങ്കിൽ 2021ൽ 4.1 ശതമാനമാക്കി കുറക്കാൻ യോഗിക്ക് കഴിഞ്ഞുവെന്നത് വലിയ നേട്ടമാണ്. 

7

അതേസമയം, ഹിന്ദുത്വ അജണ്ഡകളും, ഹിന്ദുത്വയിലൂന്നിയ പ്രചാരണ പ്രവർത്തനങ്ങളും ഭരണപരിഷ്‌കാരങ്ങൾ കൊണ്ടും നിരവധി തവണ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് യോഗി ആദിത്യനാഥ്ന്. ഗൊരഖ്പൂർ ശിശു മരണ സംഭവത്തിൽ യോഗി ആദിത്യനാഥിന്റെ ഇടപെടൽ ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഗൊരഖ്പൂർ ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീൽ ഖാനെ അനധികൃതമായി അറസ്റ്റ് ചെയ്യുന്നതിലേക്ക് വരെ വഴിവച്ചിരുന്നു യോഗി ആദിത്യനാഥിന്റെ ഇടപെടൽ. പിന്നീട് ഉന്നാവ്, ഹത്രാസ് എന്നിവിടങ്ങളിലെ പീഡനക്കേസുകളിലും പ്രതിയെ സംരക്ഷിക്കുന്ന യോഗിയുടെ നിലപാട് നിശിതമായി വിമർശിക്കപ്പെട്ടു. പക്ഷേ ഇതൊന്നും യോഗിയുടെ ഭരണത്തുടർച്ചയ്ക്ക് വിലങ്ങുതടിയായില്ലെന്നാണ് ഇന്നത്തെ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ തെരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാൽ 1985 ന് ശേഷം തുടർച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി. 

Latest News

തട്ടിപ്പുകേസ് പ്രതി മെഡിക്കൽ കോളേജിൽ നിന്ന് രക്ഷപ്പെട്ടു; പൊലീസ് തിരുവനന്തപുരത്ത് വ്യാപക തിരച്ചിൽ തുടങ്ങി

റഫായിലെ ഹമാസ് സേനാംഗങ്ങൾ കീഴടങ്ങില്ല; മധ്യസ്ഥർ ഇടപെടണമെന്ന് ആവശ്യം; തുരങ്കങ്ങളിൽ ഒളിച്ചിരിക്കുന്നത് 200 പേർ

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തും

തമ്മനത്ത് കുടിവെള്ള ടാങ്ക് പൊട്ടി; കൊച്ചി നഗരത്തിൽ ഭാഗികമായി ജലവിതരണം തടസ്സപ്പെടും

കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലേക്ക്; തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies