Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

മൂന്ന് വയസിൽ നഷ്ട്ടമായ കുടുംബത്തെ 30 വയസിൽ കണ്ടെത്തി ; ചൈനീസ് യുവാവിന്റെ അദ്ഭുത ജീവിതം | Chinese boy adopted by Dutch couple finds biological parents after 12-years

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 7, 2024, 10:48 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തന്റെ മൂന്നാം വയസ്സില്‍ അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ട ചൈനീസ് സ്വദേശിയായ ഗൗമിംഗ് മാർട്ടിസെന്റെ കഥയാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.ഉത്സവ പറമ്പിലും കളിച്ചുകൊണ്ടിരുക്കുമ്പോഴും കുട്ടിയ കാണാതായ കഥകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ഇങ്ങനെ കാണാതാകുന്ന കുട്ടികള്‍ തന്റെ കുടുംബത്തെ തേടി വർഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ കഥകളുമുണ്ട്.അത്തരത്തിൽ ഒരു യുവാവിന്റെ ജീവിതത്തിൽ സംഭവിച്ച ഞെട്ടിക്കുന്ന കഥയാണിത്. 12 വർഷത്തെ തിരച്ചലിനൊടുവിലാണ് 28 വർഷം നഷ്ടപ്പെട്ടുപോയ കുടുംബത്തെ ഈ യുവാവ് കണ്ടെത്തിയത്. 1994-ല്‍ കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ നിന്ന് മാതാപിതാക്കളോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് ഗൗമിംഗിന് വഴി തെറ്റിയത്. അച്ഛനമ്മാരോടൊപ്പം ഒരു യാത്രയ്ക്കായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു ഗൗമിംഗ്.

അന്ന് ഗൗമിംഗിന്റെ അമ്മ വെനിനെയാണ് ആദ്യം കാണാതായത്. തുടർന്ന് അവന്റെ അച്ഛൻ ഗാഒ ഷാൻച്ചുങ് വെനിനെ തിരഞ്ഞ് റെയില്‍വേ സ്റ്റേഷൻ മുഴുവൻ അലഞ്ഞു. ഒരു കൂട്ടം ഗുണ്ടകളുമായി വാക്കുതർക്കവുമുണ്ടായി. ഇതിനിടയില്‍ അച്ഛന് ഗൗമിംഗിനെ ശ്രദ്ധിക്കാനായില്ല. അവന് ആള്‍ക്കൂട്ടത്തിനിടയില്‍ വഴിതെറ്റിപ്പോയി. പിന്നീട് കരഞ്ഞുകൊണ്ടിരുന്ന ഗൗമിംഗിനെ നാട്ടുകാർ ചേർന്നാണ് അനാഥാലയത്തില്‍ എത്തിച്ചത്. ചൈനയിലെ ആ അനാഥാലയത്തില്‍ നിന്ന് ഡച്ച്‌ ദമ്ബതികളായ ജോസെഫും മരിയ മാർട്ടൻസും അവനെ ദത്തെടുത്തു. അന്ന് നാല് വയസായിരുന്നു അവന് പ്രായം. അനാഥാലയത്തില്‍ നിന്ന് നല്‍കിയ പേരിന്റെ അടിസ്ഥാനത്തില്‍ ഡച്ച്‌ ദമ്ബതികള്‍ കുട്ടിക്ക് ഗൗമിംഗ് എന്ന് പേരുമിട്ടു.

എന്നാല്‍ തന്റെ കൂടെയുള്ളത് സ്വന്തം അച്ഛനും അമ്മയുമല്ലെന്ന് ഗൗമിംഗിന് അറിയാമായിരുന്നു. അവൻ പ്രായപൂർത്തിയായപ്പോള്‍ ജന്മം നല്‍കിയ മാതാപിതാക്കളെ തേടിയുള്ള അന്വേഷണം ആരംഭിച്ചു. ഗൗമിംഗിന്റെ തിരച്ചലിന് പൂർണ പിന്തുണ നല്‍കിയ ഡച്ച്‌ മാതാപിതാക്കള്‍ 2007-ല്‍ കുടുംസമേതം ചൈനയിലേക്ക് താമസം മാറി. എന്നാല്‍ ഗൗമിംഗ് വളർന്ന അനാഥാലയം പൂട്ടിപോയിരുന്നു. പക്ഷേ അവൻ പിന്തിരിഞ്ഞില്ല. അന്വേഷണം തുടർന്നുകൊണ്ടേയിരുന്നു. കാണാതായ കുടുംബാംഗങ്ങളെ കണ്ടെത്താൻ ആളുകളെ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സഘടനയായ Baobeihuijia (ബേബി കം ഹോം) യില്‍ ഗൗമിംഗ് തന്റെ പേരും രജിസ്റ്റർ ചെയ്തു. ഇതിനിടയില്‍ ഗൗമിംഗിന്റെ അച്ഛനും മകനുവേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ അപ്പോഴും ഗൗമിംഗിന്റെ അമ്മ കാണാമറയത്തായിരുന്നു. അതികഠിനമായ സാഹചരങ്ങളിലൂടെയാണ് അച്ഛൻ കടന്നുപോയത്.

ഭാര്യയെയും കുട്ടിയേയും നഷ്ടമായ ഗാഒ ഷാൻച്ചുങ് കിലോമീറ്ററുകളോളം ഭക്ഷണത്തിനും വെള്ളത്തിനുമായി അലഞ്ഞു. ഒടുവില്‍ കാത്തിരിപ്പ് അവസാനിപ്പിച്ച അച്ഛൻ ഗാഒ 2009-ല്‍ ലോകത്തോട് വിട പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഇതൊന്നും അമ്മ വെൻ അറിഞ്ഞിരുന്നില്ല. റെയില്‍വേസ്റ്റേഷനില്‍ നിന്ന് വെനിനെ നാടോടിയായ ഒരാള്‍ വീട്ടിലേക്ക് കൂട്ടിക്കോണ്ടു പോയി. അയാളുമൊത്ത് വെൻ ജീവിതം തുടങ്ങി. എന്നാല്‍ പ്രസവശേഷം അയാള്‍ വെന്നിനെ ഉപേക്ഷിച്ചുപോയി. വെൻ സ്വന്തം നാട്ടിലേക്ക് മടങ്ങിയെങ്കിലും മാനസിക വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു തുടർന്നുള്ള ജീവിതം. പിന്നീട് വെൻ വീണ്ടും വിവാഹം കഴിക്കുകയും മൂന്നാമതൊരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അപ്പോഴേക്കും മുൻ ഭർത്താവ് ഗാഒ മരിച്ച വിവരം അവർ അറിഞ്ഞു. അപ്പോഴും കാണാതായ മകനിലായിരുന്നു അവരുടെ പ്രതീക്ഷ. ഗാഓയുടെ സഹോദരൻ വെന്നുമായി ബന്ധപ്പെടുകയും അവരുടെ Baobeihuijia-ല്‍ രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ReadAlso:

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

യുക്രൈനില്‍ കപ്പല്‍ ആക്രമണം; കൊല്ലപ്പെട്ടവരില്‍ മലയാളിയും | Russian strike on ship near Odesa kills 10 including malayali

യുദ്ധം കടുക്കുന്നു: ലഭ്യമായ വിമാനത്തില്‍ നാട്ടിലേക്കു മടങ്ങുക; ഇറാനിലേക്കുള്ള യാത്രകള്‍ മാറ്റിവെയ്ക്കുക; നിര്‍ദ്ദേശവുമായി ഇറാന്‍ ഇന്ത്യന്‍ എംബസി

അങ്ങനെ 2023-ന്റെ അവസാനം ഗൗമിംഗിനെ തേടി ആ സന്തോഷ വാർത്തെയെത്തി. ഗൗമിംഗിന്റെ ഡി.എൻ.എയുമായി അമ്മ വെന്നിന്റെ ഡി.എൻ.എ ചേരുന്നുവെന്നായിരുന്നു ആ വാർത്ത. അമ്മയുടെ മാത്രം ഡി.എൻ.എ ലഭ്യമായ സാഹര്യത്തില്‍ പരിശോധന കഠിനമായിരുന്നെങ്കിലും വിവരങ്ങള്‍ ഒത്തുനോക്കിയുള്ള സന്നദ്ധ സഘടനയുടെ കാര്യക്ഷമമായ ഇടപെലാണ് ഇരുവരുടെയും കൂടിച്ചേരലിന് വഴിവെച്ചത്. എന്നാല്‍ ഗൗമിംഗിന്റെ വളർത്തുമാതാവ് സന്തോഷവാർത്ത അറിയാൻ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. അവർ അപ്പോഴേക്കും മരണത്തിന് കീഴടങ്ങിയിരുന്നു. അമ്മ വെന്നിനോടൊപ്പം ഗൗമിംഗ് സ്വന്തം വീട്ടിലേക്കുപോയി. രണ്ടാനച്ഛനും അർദ്ധ സഹോദരിയും അവനെ സന്തോഷത്തോടെ സ്വീകരിച്ചു. നിലവില്‍ പിഎച്ച്‌ഡി പൂർത്തിയാക്കിയ ഗൗമിംഗിന്റെ ഈ അമ്ബരയ്പ്പിക്കുന്ന ജീവിതകഥ സോഷ്യല്‍ മീഡിയയിലും വൈറലാണ്.

Tags: NETHERLANDSchina young manfound familylong searchചൈനീസ് യുവാവ്CHINAWORLD NEWSDNA

Latest News

വിദ്യാർഥികള്‍ക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പ് നൽകിയാൽ നിരാഹാരം അവസാനിപ്പിക്കാം: സോനം വാങ്ചുക് | sonam-wangchuk-says-will-end-fast-if-centre-spares-students-from-legal-action

കാസര്‍കോട് നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി |court-grants-bail-to-bjp-councilor-r-sugathan

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; പ്രതിഷേധിച്ച് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് | educational-bandh-tomorrow-in-protest

വളര്‍ത്തു നായയെ ഉപേക്ഷിച്ചാല്‍ 10,000 രൂപ പിഴ; കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍ | Kerala to impose Rs 10,000 fine for pet abandonment, unlicensed breeding

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies