Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home History

ഗുഹക്കുള്ളിൽ ഒളിപ്പിച്ച നിഗൂഢ തുരങ്കം; ഉള്ളിൽ ഡ്രാഗൺ മുതൽ മനുഷ്യ മത്സ്യം വരെ! | features-of-the-postojna-cave-in-slovenia

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 18, 2024, 12:00 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ജീവി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് നമ്മുടെ ഭൂമി.നമ്മൾ കണ്ടിട്ടുള്ളതും,കാണാൻ ഇരിക്കുന്നതും,ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്തതുമായ നിരവധി ജീവ ജാലങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. എന്നാൽ സാധാരണ നമ്മൾ കണ്ടിട്ടുള്ള ജീവികൾ അസാധാരണമായ രൂപത്തിലും ഭാവത്തിലും ജനിച്ചിട്ടുണ്ടെങ്കിലോ?.ഇത്തരം ജീവികൾ ഭാഗ്യം കൊണ്ട് വരും എന്ന് വിശ്വസിക്കുന്നവരും നിരവധി ആണ്. യൂറോപ്പിലെ ഏറ്റവും വലിയ ഗുഹാ സമൂഹമാണ് സ്ലൊവേനിയയിലെ പോസ്റ്റോജ്ന ഗുഹകള്‍. പതിനായിരക്കണക്കിനു വിനോദസഞ്ചാരികളെത്തുന്ന ഈ പ്രദേശത്ത് ഇവരില്‍ നിന്നെല്ലാം മറച്ചുവച്ചു പരിപാലിക്കുന്ന രണ്ടു നിഗൂഢ തുരങ്കങ്ങളുണ്ട്. വെള്ളം നിറഞ്ഞു കിടക്കുന്ന ഈ തുരങ്കങ്ങള്‍ ഒരു പറ്റം അത്ഭുത ജീവികളുടെ വാസസ്ഥലമാണ്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഓം എന്ന അപൂർവ ജീവി.  ചെറിയ, പാമ്പിനെപ്പോലെയുള്ള ശരീരം കാരണം ഓമിനെ ഒരു കുഞ്ഞ് ഡ്രാഗൺ എന്നും വിശേഷിപ്പിച്ചിരുന്നു. മനുഷ്യ മത്സ്യം” എന്നും വിളിക്കപ്പെടുന്ന ഇവ സൂര്യവെളിച്ചം കാണാതെ തുരങ്കങ്ങളിൽ ജീവിതകാലം മുഴുവന്‍ കഴിച്ചു കൂട്ടുന്ന ജീവികളില്‍ ഏറ്റവും വലിപ്പമേറിയതാണ്. ഇവയ്ക്ക് കണ്ണ് കാണാനും കഴിയില്ല . വളരുന്തോറും കണ്ണുകൾ വികസിക്കുന്നത് നിൽക്കുകയും, ഒടുവിൽ ചർമ്മത്തിന്റെ പാളികളാൽ അവ മൂടപ്പെടുകയും ചെയ്യുന്നു. മറഞ്ഞിരിക്കുന്ന കണ്ണുകൾക്കും ചർമ്മത്തിന്റെ ഭാഗങ്ങൾക്കും പോലും പ്രകാശത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുമെങ്കിലും ഓം എന്ന ജീവി ജീവിക്കുന്നത് അന്ധതയിലാണെന്ന് പറയപ്പെടുന്നു . ഉയർന്ന ഗന്ധവും കേൾവിയും ഒരു പക്ഷേ വൈദ്യുത കാന്തിക മണ്ഡലങ്ങളെ തിരിച്ചറിയാനുള്ള കഴിവും ഉൾപ്പെടെയുള്ള സൂപ്പർസെൻസുകളുടെ ഒരു നിരയും ഇതിനുണ്ട്.

അന്യം നിന്നു പോയേക്കുമായിരുന്ന ഈ ജീവികളെ മൂന്നു വര്‍ഷം മുന്‍പാണ് സംരക്ഷിക്കാനുള്ള നടപടികള്‍ ആരഭിച്ചത്. അന്ന് വെറും ഏഴ് ഓമുകളെ മാത്രമായിരുന്നു ഗവേഷകർ സംരക്ഷണത്തിനായി ഏറ്റെടുത്തത്. ഇന്ന് ഇവയുടെ എണ്ണം 21 ആയി വർധിച്ചിട്ടുണ്ട്. ഇവയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. അതിനാല്‍ തന്നെ വരും വര്‍ഷങ്ങളിലും ഇവയുടെ എണ്ണം വർധിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഓമിന് ഒരടി വരെ നീളമുണ്ടാകും. സ്ലൊവേനിയയിലെയും ക്രൊയേഷ്യയിലെയും ഗുഹകൾ 20 ദശലക്ഷത്തിലധികം വർഷങ്ങളായി ഓമിന് സുരക്ഷിത താവളമൊരുക്കിയിട്ടുണ്ട്, എന്നാൽ ഈ മാറ്റമില്ലാത്ത ആവാസവ്യവസ്ഥകൾ ഇന്ന് വേഗത്തിൽ മാറുകയാണ്. ഗുഹകളിലേക്ക് ഒഴുകുന്ന രാസമാലിന്യങ്ങളും ജനസംഖ്യ വർധനവുമിതിനെ ഗുരുതരമായി ബാധിച്ചു, ഓം ഇന്ന് വംശനാശത്തിനും ഇരയാകുന്നു. ഒരേ സമയം ഈ ഐക്കണിക് സ്പീഷിസിനെ സംരക്ഷിക്കാനും പഠിക്കാനും യൂറോപ്പിലുടനീളം വിവിധ “ഗുഹാ ലബോറട്ടറികൾ” സ്ഥാപിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞർ .

അത്തരത്തിലുള്ള ഒരു പരീക്ഷണശാല ഫ്രാൻസിലെ മൗലിസിലാണ്. 1952-ൽ, ഒരു കൂട്ടം ശാസ്ത്രജ്ഞർ ഓമിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയെ അനുകരിക്കുന്നതിനായി ഒരു പ്രാദേശിക ഗുഹയിൽ നിരവധി കൃത്വിമ നദിതടങ്ങൾ സ്ഥാപിച്ചു. അറുപത് വർഷങ്ങൾക്ക് ശേഷം, ഗുഹയിൽ 400-ലധികം ഓമുകളുണ്ട് . 1958 മുതൽ, ഗവേഷകർ ആഴ്ചതോറും ഓമുകൾക്കിടയിൽ ജനന മരണങ്ങൾ രേഖപ്പെടുത്തുന്നു. ഒരു നൂറ്റാണ്ടു കാലം വരെ ജീവിക്കാൻ കഴിവുള്ള ഒമുകൾ പ്രജനനം നടത്തുന്നത് ആറോ ഏഴോ വര്‍ഷം കൂടുമ്പോഴാണ്. കാഴ്ചയില്ലാത്ത ഇവ ഭൂഗുരുത്വാകര്‍ഷണം ഉപയോഗിച്ചാണ് സഞ്ചരിക്കാനുള്ള വഴിയും ഭക്ഷണവും കണ്ടെത്തുന്നത്. അതേസമയം 10 വര്‍ഷം വരെ ഇവയ്ക്ക് ഭക്ഷണമില്ലാതെ ജീവിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

ReadAlso:

ഇന്ത്യൻ റെയിൽവേയുടെ ചരിത്രക്കുതിപ്പ്: 1,10,000 കി.മീ. ട്രാക്കുകളുമായി ലോകോത്തര നിലവാരത്തിലേക്ക്!

ഒരു കേക്ക് കഴിച്ചാൽ ആത്മാവിനെ മോചിപ്പിക്കാൻ സഹായിക്കും; ‘സോൾ കേക്കുകൾ’

സ്വർണം ഏറ്റവും കൂടുതൽ കുഴിച്ചെടുക്കുന്ന രാജ്യം ഏത്? അമ്പരപ്പിക്കുന്ന കണക്കുകൾ ഇതാ

സ്വന്തമായി റെയിൽവെ സ്റ്റേഷനും ട്രെയിനും ഉണ്ടായിരുന്ന ആ ധനികനായ ഇന്ത്യക്കാരൻ ആരായിരുന്നു ?

ഗാന്ധിയെ കൊന്ന ഗോഡ്‌സെ ആരാണ്? മരണമില്ലാത്ത ഗാന്ധി, അറിയാം യാഥാർഥ്യങ്ങൾ – who is nathuram godse

ശാസ്ത്രലോകം ഇവയെ കണ്ടെത്തിയിട്ട് ഏതാനും വര്‍ഷങ്ങള്‍ മാത്രമേ ആയിട്ടുള്ളുവെങ്കിലും സ്ലൊവേനിയയിലെ ജനങ്ങള്‍ക്ക് ഇവയെ നൂറ്റാണ്ടുകളുടെ പരിചയമുണ്ട്. ഏറ്റവും പഴയ ഓമിന് ഏകദേശം 48-58 വയസ്സ് പ്രായമുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട് . എന്നിട്ടും, അവർ പ്രായവുമായി ബന്ധപ്പെട്ട ഒരു ലക്ഷണവും കാണിക്കുന്നില്ല. മുതിർന്നവരുടെ അതിജീവന നിരക്കിനെ അടിസ്ഥാനമാക്കി, ഈ ഇനം ശരാശരി 69 വയസ്സ് വരെ ജീവിക്കുന്നതായും കണക്കാക്കിയിട്ടുണ്ട് മഴക്കാലത്ത് വെള്ളം കയറുമ്പോള്‍ ഒലിച്ചെത്തുന്ന ഇവയെ പേടിയോടെയും ദുശ്ശകുനമായുമാണ് പണ്ട് പ്രദേശവാസികള്‍ കണ്ടിരുന്നത്. ഇവയ്ക്ക് ഡ്രാഗണുകളുമായി സാമ്യമുണ്ടെന്നു കണ്ടെത്തി ബേബി ഡ്രാഗണ്‍ എന്ന പേരു നല്‍കിയതും പ്രദേശവാസികളാണ്. ഇവയേക്കുറിച്ചുള്ള ഭയം മാറിയതോടെ ഇപ്പോള്‍ ഈ മേഖലയിലെ ചായക്കപ്പുകള്‍ക്കു പുറത്തും ഫ്രിഡ്ജിനു പുറത്തൊട്ടിക്കുന്ന കാന്തങ്ങളുടെ രൂപത്തിലുമെല്ലാം ഇവയുടെ രൂപങ്ങൾ ലഭ്യമാണ്.

Tags: കുഞ്ഞ് ഡ്രാഗൺcaveSLOVENIApostojna cave in sloveniapostojna cavePostojna Cave worthoamdragonഓംമനുഷ്യ മത്സ്യം

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies