Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ഒക്ടോബര്‍ 7 ആക്രമണം: ഹമാസ് സ്ത്രീളെ ബലാത്സംഗം ചെയ്തിട്ടില്ല കുട്ടികളെ ചുട്ടുകൊന്നിട്ടില്ല; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് ? / October 7 Attack: Hamas Did Not Rape Women, Burn Children; The revelation is shocking

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 17, 2024, 02:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

2023 ഒക്ടോബര്‍ 7ന് ഇസ്രയേലിന്റെ അചിര്‍ത്തി തകര്‍ത്ത് ഹമാസ് നടത്തിയ മിന്നലാക്രമണമാണ് ഇന്നും തീരാതെ നില്‍ക്കുന്ന പശ്ചിമേഷ്യന്‍ യുദ്ധം. അഴസാനിപ്പിക്കാനുള്ള ശ്രമം മറ്റുരാജ്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും മറുവശത്ത് യുദ്ധം പടരുകയാണ്. ഇറാന്‍ ഇസ്രയേലിനെ നേരിച്ച് ആക്രമിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ വിദേശ മാധ്യമങ്ങള്‍ ഒക്ടോബര്‍ ഏഴിനു സംഭവിച്ചതെന്ത് എന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹമാസ് ഭീകരര്‍ സ്ത്രീകളെ കൂട്ട ബലാത്സംഗം ചെയ്‌തോ, കുഞ്ഞുങ്ങളെ കഴുത്തറുത്തു കൊന്നോ, ചുട്ടു കരിച്ചോ എന്നിങ്ങനെയുള്ള പുറത്തു വന്ന വിവരങ്ങള്‍ ശരിയാണോ എന്നാണ് അന്വേഷിച്ചത്.

ഈ അന്വേഷണങ്ങളില്‍ ഇസ്രായേല്‍ സൈന്യം പച്ചക്കള്ളം പറഞ്ഞുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മിഡില്‍ ഈസ്റ്റിന്റെ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഹമാസ് പോരാളികള്‍ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറ്റം ആരംഭിച്ച ഒക്ടോബര്‍ 7-ലെ സംഭവങ്ങളുടെ ഫോറന്‍സിക് വിശകലനമാണ് വിദേശ മാധ്യമത്തിന്റെ അന്വേഷണത്തിനു വിധേയമാക്കിയത്. ഒക്ടോബര്‍ 7 ന് ഹമാസ് പോരാളികളും മറ്റുള്ളവരും ഗസ്സ മുനമ്പില്‍ നിന്ന് വേലിയിലൂടെ അവരെ പിന്തുടര്‍ന്ന് നടത്തിയ വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ വെളിപ്പെടുത്തുകയും കൊല്ലപ്പെട്ടവരുടെ സമഗ്രമായ പട്ടിക തയ്യാറാക്കുകയുമാണ് ഇതിലൂടെ ചെയ്തത്.

എന്നാല്‍, കൊല്ലപ്പെട്ട ഹമാസ് പോരാളികളുടെ സി.സി.ടി.വി, ഡാഷ്‌ക്യാമുകള്‍, സ്വകാര്യ ഫോണുകള്‍, ഹെഡ്ക്യാമുകള്‍ എന്നിവയില്‍ നിന്നുള്ള മണിക്കൂറുകളോളമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍, ആക്രമണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുറത്തുവന്ന പല കഥകളും തെറ്റാണെന്നു കണ്ടെത്തി. കൂട്ടക്കൊല, ശിശുക്കളുടെ ശിരഛേദം തുടങ്ങിയ ക്രൂരതകളുടെ അവകാശവാദങ്ങള്‍ ആസൂത്രിതമായിരുന്നു. ബലാത്സംഗത്തിന്റെ ആരോപണങ്ങളും തെറ്റാണ്. ഇതിന്റെ ഭാഗമായി ഗാസ മുനമ്പില്‍ നടത്തിയ ബോംബാക്രമണത്തിന്റെ ക്രൂരതയെ ന്യായീകരിക്കാന്‍ ഇസ്രായേലിലെയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെയും രാഷ്ട്രീയക്കാര്‍ ആവര്‍ത്തിച്ച് ഉപയോഗിച്ച കഥകളായിരുന്നു ഒക്ടോബര്‍ 7ലെ ഹമാസിന്റെ ആക്രമണം.

അതിന്റെ പേരില്‍ ഗാസയില്‍ ഇതുവരെ ഏകദേശം 32,000 പേരെ കൊന്നു. അവര്‍ തോക്കുധാരികളാണോ ബന്ദികളാണോ എന്ന് പറയാന്‍ കഴിയില്ല എന്നാണ് ബന്ദിയായിരുന്ന ഒരാള്‍ പറഞ്ഞത്. ലഭ്യമായ എല്ലാ വിവരങ്ങളുടെയും സമഗ്രമായ വിശകലനത്തിന് ശേഷം, കിബ്ബട്ട്‌സ് ബീറിയിലെ ഒരു വീട്ടില്‍ എട്ട് കരിഞ്ഞ കുഞ്ഞുങ്ങളെ കണ്ടെത്തിയെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ അവകാശവാദം തെറ്റാണെന്ന് കണ്ടെത്തി. ആ വീട്ടില്‍ കുഞ്ഞുങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, കെട്ടിടത്തില്‍ ഇരച്ചുകയറിയ ഇസ്രായേല്‍ സൈന്യം അകത്തുണ്ടായിരുന്ന 12 പേരെ കൊലപ്പെടുത്തിയെന്നും വിശകലനത്തില്‍ കണ്ടെത്തുകയും ചെയ്തു.

ഇസ്രായേലി പൗരന്മാരെ പോലീസും സൈന്യവും കൊലപ്പെടുത്തിയതായി തോന്നുന്ന നിരവധി സംഭവങ്ങളില്‍ ഒന്നായിരുന്നു ഇത്. ഇത്തരം 19 ഇരകളെ തിരിച്ചറിഞ്ഞു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുതലാകാനാണ് സാധ്യത. വിശദീകരിക്കപ്പെടാത്ത സാഹചര്യങ്ങളില്‍ വീടുകള്‍ക്കും ഗാസ വേലിക്കും ഇടയില്‍ മരിച്ച 27 തടവുകാരെയും തിരിച്ചറിഞ്ഞു.

ReadAlso:

പത്ത് ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും വലിയ ക്യാമ്പ്; സഹായങ്ങള്‍ കുറഞ്ഞതോടെ ഭാവിയെന്തെന്നറിയാതെ കഴിയുന്നവര്‍ക്ക് മുന്നില്‍ ഇരുളടഞ്ഞ വഴികള്‍ മാത്രം

ദളിതര്‍ക്ക് ഇപ്പോഴും ഭ്രഷ്ടോ ? ബംഗാളിലെ ഒരു ക്ഷേത്രത്തില്‍ ദളിതര്‍ക്ക് പ്രവേശനം ലഭിക്കാന്‍ 350 വര്‍ഷങ്ങള്‍ വേണ്ടി വന്നു, രാജ്യത്ത് ഇനിയുമുണ്ടാകുമോ ഇത്തരം ഗ്രാമങ്ങള്‍

‘ഇനി ഞങ്ങളുടെ ബന്ധങ്ങള്‍ മറച്ചുവെക്കേണ്ട ആവശ്യമില്ല’; തായ്ലന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം, നൂറുകണക്കിന് ദമ്പതികള്‍ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു, ആദ്യം രജിസ്റ്റര്‍ ചെയ്ത ദമ്പതികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റും

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം; ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലുണ്ടായ ദുരന്തത്തിൻ്റെ ശേഷിപ്പായ വിഷമാലിന്യം 40 വര്‍ഷങ്ങള്‍ക്കിപ്പുറം കത്തിക്കുന്നു

വീണ്ടും ജൂഡീഷ്യല്‍ കസ്റ്റഡി മരണം: മഹാരാഷ്ട്രയിലെ പാര്‍ഭാനിയില്‍ മരിച്ചത് ദളിത് യുവാവ്; പോലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം, ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍

ഇസ്രായേലി അപ്പാച്ചെ ഹെലികോപ്റ്ററുകളില്‍ നിന്നുള്ള ഗണ്‍ ക്യാമറ ദൃശ്യങ്ങള്‍ ഗാസയിലേക്ക് മടങ്ങുന്ന വാഹനങ്ങള്‍ക്കും വ്യക്തികള്‍ക്കും നേരെ നിരവധി ആക്രമണങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണിക്കുന്നു.

ഈ ദൃശ്യങ്ങളിലുള്ള ആശങ്ക അവര്‍ ഹമാസ് തോക്കുധാരികളാണോ അതോ ബന്ദികളോ എന്ന് ഹെലികോപ്റ്റര്‍ പൈലറ്റിനോ മെഷീന്‍ ഗണ്‍ ഓപ്പറേറ്റര്‍ക്കോ പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ബ്രിട്ടീഷ് ആര്‍മി വെറ്ററനും മനുഷ്യാവകാശ ഗവേഷകനുമായ ക്രിസ് കോബ്-സ്മിത്ത് പറയുന്നു. ഒക്ടോബര്‍ 7ലെ അക്രമത്തിന് ശേഷം മൃതദേഹങ്ങള്‍ ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയ സന്നദ്ധ സംഘടനയായ സാക്ക മാധ്യമങ്ങള്‍ക്ക് നല്‍കിയ ക്രൂരതകളുടെ പല കഥകളും വളരെ സംശയാസ്പദമായിരുന്നു.

ഒക്ടോബര്‍ 7ന് വ്യാപകമായ ലൈംഗികാതിക്രമങ്ങള്‍ നടന്നുവെന്ന അവകാശവാദങ്ങളും പരിശോധിക്കപ്പെട്ടു. ഒറ്റപ്പെട്ട ബലാത്സംഗങ്ങള്‍ നടന്നിട്ടുണ്ടാകാമെങ്കിലും, ബലാത്സംഗം ‘വ്യാപകവും വ്യവസ്ഥാപിതവുമാണ്’ എന്ന ആരോപണത്തെ പിന്തുണയ്ക്കുന്നതിന് മതിയായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. അതിന് ഇന്നുവരെ പുറത്തുവന്നിട്ടുള്ളതിലും കൂടുതല്‍ തെളിവുകളും പുറത്തുവിടുന്നതിനേക്കാള്‍ കൂടുതല്‍ സ്ഥിരീകരിക്കുന്ന തെളിവുകളും ആവശ്യമാണെന്ന് വിമന്‍സ് ഇന്റര്‍നാഷണല്‍ ലീഗിന്റെ ജനറല്‍ സെക്രട്ടറി മഡലീന്‍ റീസ് പറയുന്നു.

CONTENT HIGHLIGHTS; October 7 Attack: Hamas Did Not Rape Women, Burn Children; The revelation is shocking

Tags: IRANHAMASANWESHANAM NEWSAnweshanam.comEgyptISRAYEL PALASTHINE WARISRAYEL HAMAS WAROCTOBER 7 HAMAS ATTACK IN ISRAYELഒക്ടോബര്‍ 7 ആക്രമണംഹമാസ് സ്ത്രീളെ ബലാത്സംഗം ചെയ്തിട്ടില്ല കുട്ടികളെ ചുട്ടുകൊന്നിട്ടില്ലamericaവെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് ?

Latest News

പാക് പ്രധാനമന്ത്രിയുടെ വസതിക്ക് അരികിൽ ഉഗ്ര സ്‌ഫോടനം | attack near Pak PM Shehbaz Sherif s home in Pakistan

പാകിസ്ഥാനെ വിറപ്പിച്ച് മിസൈല്‍ വര്‍ഷം; പ്രധാന നഗരങ്ങളില്‍ ഇന്ത്യന്‍ വ്യോമാക്രമണം | operation-sindoor-updates-india-hits-lahore-in-retaliation-for-pak-drone-missile-attacks

2 പാകിസ്ഥാൻ പൈലറ്റുമാര്‍ ഇന്ത്യയിൽ പിടിയിൽ; കസ്റ്റഡിയിലെടുത്തത് രാജസ്ഥാനിൽ വെച്ച്

കർദിനാൾ റോബർട് പ്രിവോസ്റ്റ് പുതിയ പോപ്പ്; അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ | The New Pope is Cardinal Robert Prevost from US

പാകിസ്താനെ ദൈവം രക്ഷിക്കട്ടെ;‘പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് പാക് എം പി’ | pak major tahir iqbal cries on operation sindoor

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.