Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

മോദി-ട്രംപ് സൗഹൃദം; ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ബന്ധത്തിനപ്പുറം എന്ത് സംഭവിക്കും, പുത്തന്‍ പ്രതീക്ഷകള്‍ എന്തെല്ലാം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 10, 2024, 02:04 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ച ദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോയുണ്ട്. 235 വര്‍ഷത്തിനിടയില്‍ ഒരു അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കും ഇത് പറയാന്‍ ധൈര്യമുണ്ടായിരുന്നില്ലെന്ന തലക്കെട്ടുള്ള, I am a big fan of Hindu, I am a big fan of India എന്നു പറഞ്ഞാരാംഭിക്കുന്ന വീഡിയോയില്‍ തന്റെ വിശാല കാഴ്ചപാടും ഇന്ത്യയോടുള്ള സൗഹൃദവുമാണ് ട്രംപ് ചൂണ്ടിക്കാണിക്കുന്നത്. ഞാന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു സത്യസന്ധനായ ഫ്രണ്ടിനെ ഇന്ത്യയ്ക്കും ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കും ലഭിക്കുമെന്നും ട്രംപ് പറയുന്നു. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടതോടെ ഈ വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ഗ്രീന്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ യാതൊരു തീരുമാനവും കാണാതെ കുഴഞ്ഞ് നില്‍ക്കുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ട്രംപിന്റെ ഈ വിജയംകൊണ്ട് പ്രയോജനം ലഭിക്കുമോ തുടങ്ങിയ വിഷയങ്ങളില്‍ ഒരു ഉറപ്പ് ലഭിക്കുമോ ? ഇന്ത്യയുമായി എന്ത് ബന്ധമാണ് ഡൊണാള്‍ഡ് ട്രംപിനുള്ളത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദം എങ്ങനെ നമ്മുടെ രാജ്യത്തിന് ഗുണം ലഭിക്കും.


ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ പരസ്പരം എന്റെ സുഹൃത്തെന്നാണ് അഭിസംബോധന ചെയ്യുന്നത്. ഒന്നര മാസം മുമ്പ്, അതായത് സെപ്റ്റംബറില്‍, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി അമേരിക്കയില്‍ പോയപ്പോള്‍, പ്രധാനമന്ത്രി മോദിയെ കാണാന്‍ പോകുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ഈ സമയം ട്രംപ് പ്രചാരണത്തിലായിരുന്നു. എന്നാല്‍ ട്രംപിനെ കാണാതെയാണ് മോദി ഇന്ത്യയിലേക്ക് മടങ്ങിയത്. ‘മോദി അടുത്ത ആഴ്ച അമേരിക്കയില്‍ വരുന്നുണ്ട്. ഞാന്‍ അദ്ദേഹത്തെ കാണും. അദ്ദേഹം ഒരു മഹാനാണ്,’ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രംപ് സെപ്റ്റംബര്‍ 17 ന് മിഷിഗണിലെ ഫ്‌ലിന്റില്‍ നടന്ന റാലിയില്‍ പറഞ്ഞിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് നിരവധി തവണ പ്രധാനമന്ത്രി മോദിയുടെ പേര് പരാമര്‍ശിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തെ പ്രശംസിക്കുകയും ചെയ്തു. നവംബര്‍ ആറിന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി അദ്ദേഹത്തെ ‘സുഹൃത്ത്’ എന്ന് വിളിക്കുകയും വിജയത്തില്‍ അഭിനന്ദിക്കുകയും ചെയ്തു.

മോദി-ട്രംപ് സൗഹൃദം

2019 സെപ്റ്റംബറില്‍ യുഎസിലെ ഹൂസ്റ്റണില്‍ നടന്ന ‘ഹൗവുഡി മോഡി’ പരിപാടിയില്‍ ട്രംപും മോഡിയും തമ്മിലുള്ള സൗഹൃദം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ട്രംപും മോദിയും ഇന്ത്യന്‍ വംശജരായ 50,000 യുഎസ് പൗരന്മാരെ അഭിസംബോധന ചെയ്തു. ‘ആപ്കി ബാര്‍ ട്രംപ് സര്‍ക്കാര്‍’ (‘ഇത്തവണ ട്രംപ് സര്‍ക്കാര്‍’) എന്ന മുദ്രാവാക്യം ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് 2020ല്‍ മോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ‘നമസ്‌തേ ട്രംപ്’ പരിപാടി നടന്നത്. ട്രംപ് പങ്കെടുത്തു. മോദിയെ ‘മഹാനായ മനുഷ്യന്‍’, ‘സുഹൃത്ത്’ എന്നിങ്ങനെ പല അവസരങ്ങളിലും ട്രംപ് വിശേഷിപ്പിച്ചിരുന്നു.

ഇന്ത്യയെക്കുറിച്ച് ട്രംപ് എന്താണ് പറയുന്നത്?
നരേന്ദ്ര മോദിയെ ‘സുഹൃത്ത്’ എന്ന് വിളിച്ചിട്ടും ഇന്ത്യയുടെ ചില നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയാണ് ട്രംപ്. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ തീരുവ ചുമത്തുന്നുവെന്നും അതേ സമയം യുഎസിലേക്കുള്ള കയറ്റുമതിക്ക് നികുതി ഇളവ് നല്‍കണമെന്നും ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 17 ന് ട്രംപ് പറഞ്ഞു, ‘ഇന്ത്യയുടെ കാര്യത്തില്‍, അത് വളരെ ബുദ്ധിമുട്ടാണ് (ഇത് കൈകാര്യം ചെയ്യാന്‍) ബ്രസീലും അങ്ങനെ തന്നെ.’2024 ജൂലൈയില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു, ‘നമുക്ക് ചൈനയില്‍ എന്തെങ്കിലും ചെയ്യാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഞങ്ങള്‍ ഇവിടെ സാധനങ്ങള്‍ ഉണ്ടാക്കി അങ്ങോട്ടേക്ക് അയയ്ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അവര്‍ നിങ്ങള്‍ക്ക് 250% തീരുവ ചുമത്തും. ഞാന്‍ അങ്ങനെ ചെയ്യുന്നില്ല. അത് വേണമെങ്കില്‍, ‘നിങ്ങളുടെ ഫാക്ടറിയില്‍ നിര്‍മ്മിക്കൂ. ‘ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ബൈക്കുകളിലും ഇന്ത്യ ഇതുതന്നെയാണ് ചെയ്തത്. 200% നികുതിയുള്ളതിനാല്‍ ഹാര്‍ലി ഡേവിഡ്‌സണിന് അവരുടെ ബൈക്കുകള്‍ അവിടെ വില്‍ക്കാന്‍ കഴിയില്ല,’ ട്രംപ് പറഞ്ഞു.

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

ഇന്ത്യയുമായുള്ള സുരക്ഷാ ബന്ധത്തില്‍ ട്രംപിന് വ്യക്തതയുണ്ട്. ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നു എന്നാല്‍ വ്യാപാര ബന്ധങ്ങളിലും കുടിയേറ്റത്തിലും അദ്ദേഹം ഇന്ത്യയോട് അത്ര നല്ല നയമല്ലെന്നാണ് ഈ വിഷയത്തിലെ വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയം മോദിയുമായുള്ള സൗഹൃദത്തിന്റെ പരിധി പരിമിതപ്പെടുത്തുന്നു. ഈ നയത്തിന് കീഴില്‍, ഇന്ത്യയുടെ ഐടി, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍ കയറ്റുമതി എന്നിവയില്‍ ട്രംപ് താരിഫ് ചുമത്തിയേക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളില്‍, ഇന്ത്യക്ക് വ്യാപാര കമ്മി സൃഷ്ടിക്കാത്ത ഒരേയൊരു രാജ്യം യു.എസ്. അതായത്, ഇന്ത്യ യുഎസിലേക്ക് കൂടുതല്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുകയും അവിടെ നിന്ന് കുറച്ച് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നു.

ഇന്ത്യ-യുഎസ് വ്യാപാരം
2022ല്‍ ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 191.8 ബില്യണ്‍ ഡോളറാണ് (ഇന്ത്യന്‍ കണക്കില്‍ ഏകദേശം 16 ലക്ഷം കോടി രൂപ). ഇന്ത്യയുടെ കയറ്റുമതിയുടെ മൂല്യം 118 ബില്യണ്‍ ഡോളറാണ് (ഇന്ത്യന്‍ മൂല്യത്തില്‍ ഏകദേശം 10 ലക്ഷം കോടി രൂപ), ഇറക്കുമതിയുടെ മൂല്യം 73 ബില്യണ്‍ ഡോളറാണ് (ഇന്ത്യന്‍ മൂല്യത്തില്‍ ഏകദേശം 6.2 ലക്ഷം കോടി രൂപ). അതായത് 2022ല്‍ ഇന്ത്യയുടെ വ്യാപാര മിച്ചം 45.7 ബില്യണ്‍ ഡോളറായിരുന്നു (ഇന്ത്യന്‍ മൂല്യത്തില്‍ ഏകദേശം 4 ലക്ഷം കോടി രൂപ). എന്നാല്‍ ‘അമേരിക്ക ആദ്യം’ നയമനുസരിച്ച് ട്രംപ് ഇന്ത്യയ്‌ക്കെതിരെ തീരുവ ചുമത്തിയാല്‍ ഈ സ്ഥിതി മാറും.

മോദിയെ തന്റെ സുഹൃത്ത് എന്നാണ് ട്രംപ് വിളിക്കുന്നത്. പക്ഷേ ഈ സൗഹൃദം അതിരുകള്‍ക്കപ്പുറമാണോ അതോ അതിന് എന്തെങ്കിലും പരിധിയുണ്ടോ?’ ഇന്ത്യയുടെ മുന്‍ വിദേശകാര്യ സെക്രട്ടറിയും റഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസഡറുമായ കന്‍വാള്‍ സിബല്‍ ബിബിസിക്ക നല്‍കിയ അഭിമുഖം വ്യക്തമാണ്. ‘സൗഹൃദം പരസ്പര താല്‍പ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ താല്‍പ്പര്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതുവരെ അവ പരിധിക്ക് പുറത്താണ്. എന്നാല്‍ ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍ അതിന്റെ പരിധി വ്യക്തമാകും,’ കന്‍വാള്‍ സിബല്‍ മറുപടി നല്‍കി. ‘നികുതി നിരക്കുകളുടെ കാര്യത്തില്‍ അമേരിക്കയെ ഇന്ത്യയുമായി എങ്ങനെ താരതമ്യം ചെയ്യാം? അമേരിക്ക സ്വതന്ത്ര വ്യാപാരത്തെക്കുറിച്ച് സംസാരിക്കുന്നത് അത് ഗെയിമിന് മുന്നിലായിരിക്കുമ്പോള്‍ മാത്രമാണ്. ഇപ്പോള്‍ ഇത് പ്രതിരോധ വാദത്തിന്റെ കാര്യമല്ല. ഡോളറിലൂടെ ആഗോള സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് എങ്ങനെ ഇന്ത്യയില്‍ നിന്ന് തുല്യത ആവശ്യപ്പെടാനാകും? അമേരിക്കയുടെ പ്രശ്‌നം ചൈനയാണ്, ഇന്ത്യയല്ല,’ അദ്ദേഹം പറഞ്ഞു.

റഷ്യയുടെ ‘ശത്രു’, ചൈനയുടെ ‘അപകടം’
റഷ്യയോടുള്ള ശത്രുത വര്‍ദ്ധിപ്പിക്കാനുള്ള ചൈനയുടെ ഭീഷണികളെ യുഎസ് അവഗണിക്കുന്നുവെന്ന് ഇന്ത്യന്‍ വിശകലന വിദഗ്ധര്‍ അടിവരയിടുന്നു. അമേരിക്കയുടെ നയങ്ങള്‍ റഷ്യയെയും ചൈനയെയും കൂടുതല്‍ അടുപ്പിക്കുന്നുവെന്ന് പല വിശകലന വിദഗ്ധരും പറയുന്നു. ട്രംപിന്റെ വിജയത്തിന് ശേഷം ‘ഓപ്പണ്‍’ എന്ന ഇംഗ്ലീഷ് മാസികയില്‍ തന്ത്ര വിദഗ്ധനായ ബ്രഹ്മ ചെല്ലാനി ലേഖനമെഴുതി. ‘പാശ്ചാത്യ രാജ്യങ്ങളുടെയും യുഎസ് നേതൃത്വത്തിലുള്ള സംഘടനകളുടെയും താല്‍പ്പര്യങ്ങള്‍ക്ക് യഥാര്‍ത്ഥ ഭീഷണി വരുന്നത് ചൈനയില്‍ നിന്നാണ്, റഷ്യയല്ല എന്നത് ട്രംപ് ഭരണകൂടത്തിന് അവഗണിക്കാനാവില്ല. കാരണം റഷ്യയുടെ സ്വാധീന മേഖല അതിന്റെ അയല്‍ രാജ്യങ്ങളില്‍ മാത്രം പരിമിതമാണ്. എന്നാല്‍ ചൈന അമേരിക്കയുടെ സ്ഥാനം പിടിക്കാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം എഴുതി. ‘ചൈനയുടെ സമ്പദ്‌വ്യവസ്ഥ റഷ്യയേക്കാള്‍ 10 മടങ്ങ് വലുതാണ്, അതിന്റെ ജനസംഖ്യയും. ചൈനയുടെ സൈനിക ബഡ്ജറ്റ് റഷ്യയേക്കാള്‍ നാലിരട്ടിയാണ്. ചൈന തങ്ങളുടെ ആണവായുധ ശേഖരം വര്‍ധിപ്പിക്കുകയാണ്. സൈനിക പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു. എന്നാല്‍ ബൈഡന്‍ ഭരണകൂടം തെറ്റായ ശത്രുവിനെ കേന്ദ്രീകരിക്കുകയായിരുന്നു,’ ബ്രഹ്മ ചെല്ലാനി പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ പരാമര്‍ശം
2019 ജൂലൈയില്‍ അന്നത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അമേരിക്ക സന്ദര്‍ശിച്ചിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ച് ട്രംപ് അന്ന് സംസാരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി മോദിയും ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ അവകാശവാദം തള്ളിയ ഇന്ത്യ, പ്രധാനമന്ത്രി മോദി ട്രംപിനോട് അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞു. എന്നാലും ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് പ്രത്യേകിച്ച് വലിയ പ്രശ്‌നമൊന്നുമുണ്ടാകില്ല. ഡൊണാള്‍ഡ് ട്രെംപ് ആയാലും ജോ ബൈഡന്‍ ആയാലും കമലാ ഹാരീസ് ആയാലും അമേരിക്ക കൃത്യമായ നയതന്ത്ര പോളിസിയാണ് നടപ്പാക്കുന്നത്. അവര്‍ക്ക് ദോഷം വരുന്ന ഒരു കാര്യവും അവര്‍ പിന്തുടരില്ല. സാമ്പത്തികമായി രാജ്യത്തെ മുന്‍ പന്തിയില്‍ നിറുത്താനും ഒട്ടു മിക്ക കാര്യങ്ങളിലും മറ്റുള്ളവരെ മറികടന്ന് ലോക രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ എത്താനുമാണ് അമേരിക്ക ശ്രമിക്കുന്നത്. അതിന് കൃത്യമായ പ്ലാനുകളും നയതന്ത്ര സമീപനങ്ങളും അവര്‍ കാലകാലങ്ങളായി അനുവര്‍ത്തിച്ച് പോകുന്നു. അവിടെ ഇന്ത്യും ചൈനയും റഷ്യയുമൊന്നും അവര്‍ക്ക് വിഷയമല്ല.

Tags: Narendra ModiPRIME MINISTERDONALD TRUMPINDIA-AMERICAMODI-TRUMPCHINA-RUSSIA

Latest News

ബെംഗളൂരുവിൽ റോഡരികിലെ പാര്‍ക്കിങ്ങിന് വര്‍ഷം 25,000 രൂപ ഫീസ്; തീരുമാനത്തെ എതിര്‍ത്ത് മന്ത്രി | ₹25,000 annually for roadside parking; Minister opposes the decision

വെള്ളച്ചാട്ടങ്ങൾക്കും ജലാശയങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം; വിനോദ സഞ്ചാര വകുപ്പിനും DTPCകൾക്കും നിർദേശം | kerala-rain-alert-special-directions-tourism-department-dtpcs

സന്തോഷവും സമാധാനവും സമൃദ്ധിയും നിറയട്ടെ; ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു | President Droupadi Murmu extended greetings to citizens on the eve of Onam and Eid

അങ്കമാലിയിൽ സ്‌റ്റേഷനറി കടയുടെ ഗോഡൗണിൽ തീപിടിത്തം; തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു | fire at angamaly godown efforts to extinguish

ഇറാനുമായുള്ള ഞങ്ങളുടെ സാമ്പത്തിക സഹകരണത്തില്‍ അമേരിക്ക ഇടപെടേണ്ട കാര്യമില്ല; വിയോജിപ്പ് അറിയിച്ച് ചൈന | China denounces US threat of sanctions over trade with Iran

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies