Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര; രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ – nda vice chairman vishnupuram chandrasekharan criticized bjp state leadership

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2024, 11:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എൻഡിഎ വൈസ് ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ. കേരള ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയായി മാറിയെന്നാണ് വിമർശനം. നേതൃതലത്തിൽ ശുദ്ധി കലശം നടത്തണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ പാർട്ടിയുടെ നിയന്ത്രണം ആർഎസ്എസ് ഏറ്റെടുക്കണമെന്നും ചന്ദ്രശേഖരൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റില്‍ ആവശ്യപ്പെടുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിര; സംഘം നിയന്ത്രണം ഏറ്റെടുക്കണം
ബിജെപിയുടെയും അവർ നേതൃത്വം നൽകുന്ന എൻഡിഎയുടെയും കേരളത്തിലെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ച സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ ബിജെപി കടിഞ്ഞാൺ ഇല്ലാത്ത കുതിരയെ പോലെ മാറിക്കൊണ്ടിരിക്കുന്നു.
ഏതെങ്കിലും ഒരു നേതാവിനെ കുറിച്ചല്ല പറയുന്നത്.
കോർ കമ്മിറ്റി അടക്കം നേതൃത്വം നൽകുന്ന നിരവധിപേർ ഉണ്ടല്ലോ?
ആർക്കും ഈ വീഴ്ചകളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല.
മറ്റ് സംസ്ഥാനങ്ങളിലെ വിജയാഘോഷിക്കുമ്പോൾ സ്വന്തം സ്ഥലത്ത് വിജയിപ്പിക്കാനോ നേട്ടങ്ങൾ ഉണ്ടാക്കാനോ എന്താണ് കഴിയാത്തത്?
എന്തുപറഞ്ഞാലും കേന്ദ്രം ഭരിക്കുന്നവരാണ് എന്ന ന്യായീകരണം പറഞ്ഞ് ഒഴിയുകയല്ല വേണ്ടത്.
ഇവിടെയും സംഘടനയെ ശക്തമാക്കാനുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്.
ജനസമ്മതി ഇല്ലാത്ത കുറെ നേതാക്കൾ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.
ഞാൻ അടക്കം ദേശീയ ജനാധിപത്യ സഖ്യം കേരള ഘടകത്തിന്റെ എല്ലാം നേതാക്കളും ആത്മപരിശോധന നടത്തണമെന്ന് തന്നെയാണ് അഭിപ്രായം.
പ്രധാനമായും ബിജെപി നേതാക്കൾ. പ്രസ്ഥാനത്തിനുവേണ്ടി ജീവൻ കൊടുത്തവരും ജയിലിൽ കിടക്കുന്നവരുമായ എത്ര ആളുകളുണ്ട്. അവരുടെ കുടുംബത്തിൽ എത്ര പേർക്ക് ഒരു ജോലി നൽകാനോ സംരക്ഷിക്കാനോ ഈ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്.
മറ്റ് രാഷ്ട്രീയ പാർട്ടികൾ അവരുടെ ആളുകളെ സംരക്ഷിച്ചു നിർത്തുന്നത് കാണണം.
കേന്ദ്രസർക്കാരിൻറെ എത്ര സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്.
വിഴിഞ്ഞത്തു തന്നെ എത്രപേർക്ക് ഇപ്പോൾ ജോലി ലഭിച്ചു. എന്നാൽ പാർട്ടിക്ക് വേണ്ടപ്പെട്ട ഒരാൾക്കെങ്കിലും ജോലി തരപ്പെടുത്തി കൊടുക്കാൻ ബിജെപിക്ക് കഴിഞ്ഞോ?
പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിക്കുന്നവരെ സംരക്ഷിക്കാൻ കഴിയാത്ത നേതൃത്വം ഒരിക്കലും വളർന്നുവരില്ല. കേരളത്തിലെ ബിജെപി നശിക്കുന്നതിൽ നേതൃസ്ഥാനങ്ങളിലുള്ള മുഴുവൻ പേർക്കും പങ്കുണ്ട്. കൂടിയിരുന്ന് തീരുമാനിക്കുന്ന എന്തെങ്കിലും നടപ്പാക്കുന്നുണ്ടോ എന്ന് ആരെങ്കിലും പിന്നീട് ചിന്തിക്കാറുണ്ടോ?

മറ്റൊരു കാര്യം, ദീപാവലി പോലെ തെരഞ്ഞെടുപ്പും ഇവർക്ക് ഒരു ആഘോഷമായി മാറിയിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും പലതരത്തിലാണ് നേട്ടങ്ങൾ.
എത്ര നേതാക്കൾ സമീപകാലത്ത് മറ്റു പാർട്ടികൾ നിന്ന് ഇവിടേക്ക് വന്നു. പിന്നെ എന്താണ് അവരുടെ അവസ്ഥ. അവരെ കൂടി മുഖ്യധാരയിൽ കൊണ്ടുനടക്കാൻ തയ്യാറല്ല. ഒരാൾ വന്നാൽ ആ സ്പെയ്സ് കുറയുകയല്ലേ?
ഒന്നോ രണ്ടോ പ്രാവശ്യത്തിൽ കൂടുതൽ ആർക്കും സീറ്റ് കൊടുക്കരുത്. ഇഷ്ടം പോലെ യുവാക്കൾ ഉണ്ടല്ലോ?
അവരും മത്സരിക്കട്ടെ.
സന്ദീപ് വാര്യരെ പോലെ തൊലിപ്പുറത്ത് ആദർശം ഉള്ള ആമാശയവാദികളെ കുറിച്ചല്ല പറയുന്നത്. അത്തരക്കാരെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.
കാരണം എന്താണ് ഈ പ്രസ്ഥാനം എന്നറിഞ്ഞുകൂടാത്ത ആളുകളാണ് പലരും. അങ്ങനെ ഉള്ളവരെ വെട്ടിമാറ്റി ശുദ്ധീകരിക്കണം. Rss നിയന്ത്രണം ഏറ്റെടുത്ത് ഇത്തിൾ കണ്ണികളെ എല്ലാം പറിച്ചെറിഞ്ഞ് കേരളത്തിലെ ബിജെപിയെ രക്ഷിക്കണം.
ഗ്രൂപ്പ് കളിച്ചാൽ രക്ഷയില്ല എന്ന് എല്ലാവർക്കും ബോധ്യമാകണം.
ഗ്രൂപ്പിൻറെ പേരിൽ വരുന്ന ഒരാൾക്ക് പോലും സ്ഥാനമാനങ്ങൾ ലഭിക്കരുത്.
എൻഡിഎയിലും ഇത്തരം ശുദ്ധീകരണം വേണം.
സഹോദര സംഘടന എന്ന് പറഞ്ഞാൽ പരസ്പരം സ്നേഹം ഉണ്ടായിരിക്കണം.
അല്ലാതെ കാര്യങ്ങൾ തുറന്നു പറയുന്നവരെ ഒഴിവാക്കുകയും പാര പണിയുകയും അല്ല വേണ്ടത്.
ആരുടെയും മുഖം കറുക്കുമെന്ന് വിചാരിച്ച് പറയാനുള്ളത് ഒരിക്കലും പറയാതിരുന്നിട്ടില്ല. ഇപ്പോൾ ഈ തുറന്നു പറച്ചിൽ വേണ്ടത് തന്നെയാണ് എന്ന് ഉറപ്പായതിനാലാണ് പറയുന്നത്.അതിൽ ആരെയും ഭയമില്ല.
കോവളത്ത് മത്സരിച്ചപ്പോൾ ഒപ്പം നിന്ന് തോൽപ്പിക്കാൻ ശ്രമിച്ച പലരെയും നേരിട്ട് അറിയാം. എന്നോടുള്ള എതിർപ്പ് ആയിരുന്നില്ല, ബിജെപിയുടെ പഞ്ചായത്ത് തലം മുതലുള്ള ഗ്രൂപ്പുകളിയും പരസ്പരമുള്ള പാരവയ്പ്പും അതിൽ പ്രതിഫലിച്ചിട്ടുണ്ട്,
വാർഡ് തലം മുതൽ പ്രവർത്തനം ശക്തമാക്കാതെ, വെറുതെ പ്രസംഗിച്ചിട്ട് കാര്യമില്ലല്ലോ?
തോൽവിയുടെ കാരണങ്ങൾ കൃത്യമായി അന്ന് മനസ്സിലായതാണ്. എന്നാൽ അത് ചർച്ച ചെയ്യാൻ ഒരു അവസരവും ലഭിച്ചിട്ടില്ല.
രാജ്യത്ത് ആകമാനം വർഷങ്ങളായി ദേശീയ ജനാധിപത്യ സഖ്യം നേടുന്ന വിജയത്തിളക്കം കേരളത്തിൽ ഉണ്ടാകാത്തതിന് ഒരു പ്രധാന കാരണം ഇത്തരം ചർച്ചകളും തിരുത്തലുകളും ഇല്ലാത്തതാണ്. തെരഞ്ഞെടുപ്പിൽ തോറ്റുകഴിഞ്ഞാൽ പരാജയകാരണം ചർച്ച ചെയ്യാനോ, തെറ്റുകൾ തിരുത്താനോ തയ്യാറാകുന്നില്ല.
പാലക്കാട്ടെ തോൽവിയിൽ ബിജെപിക്കോ, എൻഡിഎ കേരള ഘടകത്തിനോ ഞെട്ടാൻ ഒന്നുമില്ല. ആ തോൽവി ക്ഷണിച്ചുവരുത്തിയതാണ്. കെ. സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ ആയിരുന്നു പാലക്കാട് മത്സരിച്ചതെങ്കിൽ വിജയ സാധ്യത വളരെയേറെയായിരുന്നു. കൃഷ്ണകുമാർ മോശം സ്ഥാനാർത്ഥിയാണെന്നോ അദ്ദേഹത്തിൻറെ നേട്ടം ചെറുതാണെന്നോ അല്ല പറയുന്നത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ ഉണ്ടായത് ഒരു മാതൃകയാണ്. ഒരു പുതുമുഖ സ്ഥാനാർത്ഥിയെ രംഗത്തിറക്കി നല്ല മത്സരം കാഴ്ചവയ്ക്കാൻ കഴിഞ്ഞു. അത്തരക്കാർ സംഘടനയ്ക്ക് പ്രതീക്ഷയാണ്.
എടുത്തുപറയേണ്ട മറ്റൊരു അനുഭവം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ സംഭവിച്ചതാണ്. ഉറപ്പായും ജയിക്കേണ്ട സ്ഥാനാർഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ. എന്നാൽ വേണ്ട വിധം പ്രവർത്തിക്കാൻ മുന്നണി​ക്ക് കഴിഞ്ഞോയെന്ന് എല്ലാവരും ആത്മപരിശോധന നടത്തണം.
കോൺ​ഗ്രസിന്റെ ബൂത്ത് തലത്തിലുള്ള പ്രവർത്തകർ മുതൽ നേതാക്കൾ വരെയായി ഏതാണ്ട് 1500ഓളം പേർ ഒരുമിച്ച് അംഗത്വം സ്വീകരിക്കാമെന്ന് അന്ന് ഞാനുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് പറഞ്ഞതാണ്. അത് എൻഡിഎ- ബിജെപി നേതാക്കളെ അറിയിക്കുകയും ചെയ്തു. എന്നാൽ നേതൃത്വത്തിൽ ചിലരുടെ താത്പര്യമില്ലായ്മ മൂലം ആത് നടന്നില്ല.
അന്ന് അത്രയും പേർ വന്നിരുന്നെങ്കിൽ തന്നെ ഉറപ്പായും തെരഞ്ഞെടുപ്പ് ചിത്രം മാറിയേനെ.
എൻഡിഎ കേരളഘടകം വൈസ് ചെയർമാൻ എന്ന നിലയിൽ തിരുവനന്തപുരത്തെ തോൽവിയുടെ കാരണം വിലയിരുത്തണമെന്ന് മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യാതൊരു പ്രയോജനവും ഉ‌ണ്ടായില്ല.
തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ എന്തെങ്കിലും മുട്ടാപ്പോക്ക് പറഞ്ഞ് മുഖം രക്ഷിക്കുകയല്ല വേണ്ടത്. വീഴ്ചകൾ എന്തൊക്കെയാണെന്ന് വിലയിരുത്തി പോരായ്മകൾ പരിഹരിച്ച് മുന്നോട്ടുപോകണം.
മുന്നണിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിൽ നേതൃത്വത്തിൽ പാകപ്പിഴകളുണ്ടായിട്ടുണ്ടെങ്കിൽ അത് അടിയന്തരമായി പരിഹരിക്കണം. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്തു മുന്നോട്ടു പോയെങ്കിൽ മാത്രമേ എൻഡിഎയ്ക്ക് കൂടുതൽ കരുത്താർജിക്കാൻ കഴിയൂ.
എൻഡിഎയുടെയും ബിജെപിയുടെയും ഓരോ ​നേതാക്കളും പ്രവർത്തകരും ഇത്തരമൊരു ആത്മവിമർശനത്തിന് തയ്യാറാകണം.
നേരത്തെ സൂചിപ്പിച്ചതുപോലെ സംഘം പൂർണ്ണ നിയന്ത്രണം ഏറ്റെടുത്ത് പ്രസ്ഥാനത്തെ താഴെത്തട്ട് മുതൽ കരുത്തുറ്റതാക്കി മുന്നോട്ടുപോയാൽ ഉറപ്പായും കേരളത്തിൽ ചരിത്രം സൃഷ്ടിക്കാം.

ഭാരത് മാതാ കീ ജയ്…

STORY HIGHLIGHT: nda vice chairman vishnupuram chandrasekharan criticized bjp state leadership

ReadAlso:

മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് പുതിയ ഉപജീവന സാധ്യതകള്‍: കുടുംബശ്രീ സംസ്ഥാനതല ശില്‍പശാലയ്ക്ക് തുടക്കം

പോസ്റ്റില്‍ നോക്കി പോലീസുകാര്‍ ?: തലസ്ഥാനത്തെ ട്രാഫിക് പോലീസുകാര്‍ക്ക് പുതിയ ജോലി പോസ്റ്റുകളുടെ എണ്ണമെടുക്കല്‍

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

Tags: Anweshanam.comnda vice chairmanvishnupuram chandrasekharan

Latest News

ക്ഷേത്രക്കൊള്ള: അയോധ്യ രാമന്റെ സമ്പത്ത് കട്ടവര്‍ ദിവസവും 8 ലക്ഷം രൂപവരെ അടിച്ചു മാറ്റി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ | /vizhinjam-adani-group-msc-deal-government-must-issue-white-paper-and-ensure-transparency-demands-rajeev-chandrasekhar

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies