Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

P.M ശ്രീ എന്നാല്‍ ‘(പി)ണറായി’ (മോ)ദി’ പദ്ധതി ?: തിരിച്ചറിഞ്ഞോ CPI ?; മന്ത്രിസഭയില്‍ തുടരുമോ അതോ മുന്നണിക്കു പുറത്താകുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2025, 01:21 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇടതുപക്ഷ മുന്നണിയില്‍ പുകയുന്ന രാഷ്ട്രീയ പ്രശ്‌നം പൊട്ടിത്തെറിയിലേക്കു നീങ്ങിയാല്‍ രണ്ടു കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ രണ്ടുവഴിക്കു പോകുമെന്നുറപ്പാണ്. രണ്ടു പാര്‍ട്ടികളെയും ഒരു മുന്നണിയിലെത്തിച്ച ഭട്ടിന്‍ഡ കോണ്‍ഗ്രസിലെ ഐക്യം പി.എം ശ്രീയിലൂടെ ഇല്ലാതാകുമെന്നുറപ്പാണ്. അങ്ങനെയെങ്കില്‍ രണ്ട് ഇടതുപക്ഷ പാര്‍ട്ടികളുടെയും ഐക്യത്തിന്റെ വില 1500 കോടി ആയിരിക്കും. സി.പി.എമ്മിനും സി.പി.ഐ.യ്ക്കും നരേന്ദ്ര മോദി ഇട്ട വിലയ.ാണ് 1500 കോടിയുടെ പി.എം ശ്രീ പദ്ധതി. ഈ പണം വേണമെന്ന് സി.പി.എമ്മും വേണ്ടെന്ന് സി.പി.ഐയും നിലപാടെടുത്തതോടെയാണ് കേരളത്തില്‍ പ്രശ്‌നം രൂക്ഷമായിരിക്കുന്നത്.

ഇതുവരെയും കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കുന്ന പി.എം. ശ്രീ പദ്ധതി വേണ്ടെന്ന് പറഞ്ഞിരുന്ന ഇടതുപക്ഷം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന നാളില്‍ 1500 കോടി രൂപയ്ക്കു വേണ്ടി നിലപാട് ബലികഴിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അനുവാദത്തോടെ വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി വാസുകിയാണ് കേന്ദ്ര വിദ്യാഭ്യാസ നയത്തില്‍ ഒപ്പു വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട വിദ്യാഭ്യാസ നയത്തിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതാണ് കേരളത്തിന്റെ എതിര്‍പ്പ്. ചരിത്രം പോലും ഹിന്ദുത്വ അജണ്ടയാക്കിയുള്ള പഠ്യപദ്ധതികളാണ് നയത്തിലുള്ളത്. ഇതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തിരുന്നെങ്കിലും ഇപ്പോഴത്തെ മാറ്റം എന്തുകൊണ്ടാണെന്നാണ് സി.പി.ഐയുടെ ആശങ്ക.

ഒരേ മന്ത്രിസഭയിലെ നാല് മന്ത്രിമാര്‍ സി.പി.ഐയെ പ്രതിനിധീകരിച്ച് ഇരിക്കുന്ന ക്യാബിനെറ്റില്‍ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കാനാവില്ലെന്ന് പറഞ്ഞിട്ടും, എങ്ങനെയാണ് കേന്ദ്രവുമായി നയം നടപ്പാക്കാന്‍ ഒപ്പുവെച്ചത്. ആരാണ് തീരുമാനിച്ചത്. അത് വിദ്യാഭ്യാസ മന്ത്രിതന്നെ വെളിപ്പെടുത്തണണെന്നും സി.പി.ഐ മന്ത്രിമാര്‍ പറയുന്നു. ഇതോടെ, ഈ വിഷയത്തില്‍ രണ്ടു പാര്‍ട്ടികള്‍ക്കും രണ്ടഭിപ്രായം ഉണ്ടെന്ന വ്യാഖ്യാനം വന്നുകഴിഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പി.എം ശ്രീയോട് യോജിക്കുകയും സി.പി.ഐ മന്ത്രിമാരായ നാലുപേര്‍മാത്രം പി.എം ശ്രീയെ എതിര്‍ക്കുകയും ചെയ്യുന്നുവെന്നതാണ് അവസ്ഥ. ഇത് സി.പി.ഐയുടെ പ്രഖ്യാപിത നിലപാടാണ്.

എന്നാല്‍, മറ്റു മന്ത്രിമാരും പാര്‍ട്ടികളും പി.എം ശ്രീ പദ്ധതിയോട് ചേര്‍ന്നു നില്‍ക്കുന്നത് പി.എം എന്നാല്‍, പിണറായി മോദി പദ്ധതി എന്നതു കൊണ്ടാണോ എന്നാണ് സി.പി.ഐ പ്രവര്‍ത്തകരുടെ ആശങ്ക. പിണറായി വിജയനും നദേന്ദ്ര മോദിയും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയായി ഇതിനെ കാണാനാകും. കാരണം, പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പി.എം. ശ്രീ പദ്ധതി കേരളം അംഗീകരിക്കാന്‍ തീരുമാനിച്ചതും. പിണറായിയും മോദിയും തമ്മില്‍ കണ്ടുറപ്പിച്ച പദ്ധതിയായതു കൊണ്ട് അതിനെ പി.എം. ശ്രീ പദ്ധതിയായി അംഗീകരിക്കണമെന്നാണ് സി.പി.എമ്മുകാര്‍ പറയുന്നത്.

എന്നാല്‍, സി.പി.എമ്മിന്റെ നിലപാട് ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന് അറിയേണ്ടതുണ്ട്. വര്‍ഗീയതയ്‌ക്കെതിരേ പ്രസംഗിക്കുകയും എന്നാല്‍, വര്‍ഗീയ അജണ്ട നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പണം കൈപ്പറ്റുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്നാണ് സി.പി.ഐ പറയുന്നത്. ഇതോടെ സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിക്കുകയാണ്. മന്ത്രിസഭയില്‍ മന്ത്രിമാര്‍ ആയി തുടരുമോ എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കടുത്ത തീരുമാനങ്ങളിലേക്കു പോയാല്‍ അതുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍, മുന്നണി വിടുന്നതിനെ കുറിച്ച് ആലോചന ഉണ്ടായിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താല്‍ മുന്നണി വിടുമോയെന്ന് സംശയമുണ്ട്.

CONTENT HIGH LIGHTS; P.M. Shri means ‘(P)narayan’ (Mo)di’ plan?: Has the CPI realized it?; Will he continue in the cabinet or be removed from the front?

ReadAlso:

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

രാജ്യത്തെ നടുക്കി സാംബാൽ ഇൻഷുറൻസ് തട്ടിപ്പ്! നടന്നത് 100 കോടിയുടെ തിരിമറി; വഞ്ചിതരായത് 50 ഓളം ഇൻഷുറൻസ് കമ്പനികളും | Sambhal Insurance scam

Tags: MODIV SIVANKUTTYPINARAYIEDUCATION MINISTER OF KERALAANWESHANAM NEWSEDUCATION MINISTERPM SREE PROJECTP.M ശ്രീ എന്നാല്‍ '(പി)ണറായി' (മോ)ദി' പദ്ധതി ?

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies