തീവ്രവാദത്തിന്റെ പല തലങ്ങളുണ്ട്. അതില്‍ വിജയിച്ചു മുന്നേറുകയും പിടിക്കപ്പെടുകയും ചെയ്ത സംവിധാനമണ് ലൗ ജിഹാദ്. മുസ്ലീം യുവക്കള്‍ മറ്റു മതസ്തരായ പെണ്‍കുട്ടികളെ പ്രണയിച്ച് വശത്താക്കി പീജിപ്പിച്ച് ഗര്‍ബിണികളാക്കുന്നു. പിന്നെ, തീവ്രവാദത്തിനും മറ്റു രാജ്യവിരുദ്ധ പ്രവൃത്തികള്‍ക്കും ഉപയോഗിക്കുന്നു. അതിനു തയ്യാറാകാത്ത പെണ്‍കുട്ടികളെ മൃഗീയമായി കൊലചെയ്യുന്നു. പാക്കിസ്ഥാന്‍ തീവ്രവാദ സംഘടനകളുമായി ചേര്‍ന്നവുള്ള ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്ന സ്ലീപ്പര്‍ സെല്ലുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം തീവ്രവാദ ഗ്രൂപ്പാണോ അലഹബാദ് കൂട്ട ബലാത്സംഘ കേസിലെ പ്രതികളെന്നതില്‍ തര്‍ക്കമില്ല.
ഹിന തല്‍റോജയെ പ്രണയിച്ച് വിവാഹം കഴിച്ചത് മുസ്ലീം പുരുഷനായ അദ്‌നാന്‍ ആണ്. ഹീനയെ പ്രലോഭിപ്പിച്ചാണ് വിവാഹം കഴിപ്പിച്ചത്. പിന്നീട് കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. 2017 ജൂലൈ അഞ്ചാം തീയതി രാവിലെയാണ് അലഹബാദിലെ കോക്രാജ് പ്രദേശത്തെ നടുക്കിയ ആ കാഴ്ച ഗ്രാമവാസികള്‍ കാണുന്നത്. റോഡിനോടു ചേര്‍ന്നുള്ള വിജനമായ ഒരു വയലില്‍, രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നു. പിങ്ക് ചുരിദാറും നീല പാന്റുമായിരുന്നു വേഷം. നല്ല വെളുത്ത നിറമുള്ള പെണ്‍കുട്ടിയുടെ മൃതദേഹം കമിഴ്ത്തിയിട്ടിരുന്ന നിലയിലാണ് കാണപ്പെട്ടത്. പോലീസിനെ പോലും അമ്പരപ്പിക്കുന്ന വിധത്തില്‍ അതിക്രൂരമായായിരുന്നു കൊലപാതകം നടപ്പിലാക്കിയിരുന്നത്.
കൊല്ലപ്പെട്ടത് ആരാണെന്ന് തിരിച്ചറിയാതിരിക്കാന്‍ കുറ്റവാളികള്‍ ചെയ്തത് തീവ്രവാദികള്‍ ചെയ്യുന്ന അതേ രീതിയായിരുന്നു. നെറ്റിയില്‍ വെടിയുതിര്‍ത്ത ശേഷം, മുഖം കത്തികൊണ്ട് കുത്തിക്കീറി വികൃതമാക്കിയിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്നും മൊബൈല്‍ ഫോണോ പേഴ്‌സോ ഉള്‍പ്പെടെ യാതൊരുവിധ തെളിവുകളും പോലീസിന് കണ്ടെടുക്കാനായില്ല. മൃതദേഹത്തില്‍ തിരിച്ചറിയാന്‍ പാകത്തിനുള്ള യാതൊരു തെളിവും കിട്ടിയുമില്ല. പക്ഷെ, കൊലപാതകമാണെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയും. പെണ്‍കുട്ടിയുടെ കൊലപാതകം ക്രൂരമായിട്ടായിരുന്നു എന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു.
എന്നാല്‍, കൊല്ലപ്പെട്ടത് ആ ഗ്രാമവാസി അല്ലെന്ന് ഉറപ്പായതോടെ പോലീസ് അന്വേഷണം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിച്ചു. സമീപത്തെ പോലീസ് സ്റ്റേഷനുകളില്‍ വിവരം കൈമാറി. പക്ഷെ, ആ സ്റ്റേഷനുകളിലൊന്നും മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് അന്വേഷണോദ്യോഗസ്ഥരെ കുഴക്കി. ജൂലൈ ഒമ്പതിന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍, കൊല്ലപ്പെടുന്നതിന് മുന്‍പ് യുവതി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തെളിഞ്ഞു. ഒരു ദിവസം കൂടി മൃതദേഹം പോലീസ് സൂക്ഷിച്ചു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ജൂലൈ പത്താം തീയതി പോലീസ് തന്നെ മൃതദേഹം സംസ്്ക്കരിക്കുകയും ചെയ്തു.
തുടര്‍ന്ന് കേസ് ഡയറി ക്ലോസ് ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍, അപ്പോഴാണ് പോലീസിന് പ്രതീക്ഷയ്ക്കു വക നല്‍കുന്ന സംഭവം ഉണ്ടായത്. പോലീസ് പുറത്തു വിട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പറന്നു. ജൂലൈ 12ന് ഒരാള്‍ പോലീസിന് ചില രഹസ്യവിവരങ്ങള്‍ കൈമാറി. അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്ന ഘട്ടത്തിലാണ് സോഷ്യല്‍ മീഡിയ ഇങ്ങനെയൊരു സഹായം പോലീസിനു നല്‍കുന്നത്. ഇത് കേസന്വേഷണത്തിന് നിര്‍ണ്ണായകമാവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് അലഹബാദിലെ മീരാപ്പൂരില്‍ താമസിക്കുന്ന നീലിമ തല്‍റേജയുടെ മകള്‍ ‘ഹീന തല്‍റേജ’ ആണെന്ന് സ്ഥിരീകരിച്ചു.
അമ്മയുമായി അത്ര നല്ല ബന്ധത്തില്‍ അല്ലാതിരുന്ന ഹീന, ജൂലൈ അഞ്ചാം തീയതി ഡല്‍ഹിയില്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. അതുകൊണ്ട് തന്നെ മകള്‍ തിരിച്ചെത്താതിരുന്നിട്ടും നീലിമ പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. ഹാന തല്‍റേജ ഒരു ബാറിലെ ജീവനക്കാരിയായിരുന്നു. ജോലിയില്‍ അതീവ ഉത്സാഹിയും എല്ലാവരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്ന പ്രകൃതവുമായിരുന്നു അവരുടേത്. ബാറില്‍ വെച്ചാണ് അദ്‌നാന്‍ ഖാന്‍ എന്ന യുവാവിനെ ഹീന പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നു. ഇരുവര്‍ക്കും വിട്ടുപിരിയാന്‍ പറ്റാത്ത വിധം അടുപ്പമായി. എന്നാല്‍, രണ്ടു മതക്കാരായതിനാല്‍ വീട്ടുകാര്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ഹീനയുടെ വീട്ടുകാര്‍. ഹീനയുമായി അമ്മ നിരന്തരം ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും ചെയ്തിരുന്നു.
അന്യ മതസ്തനെ കല്യാണം കഴിക്കുന്നത് സാമൂഹിക പ്രശ്‌നത്തിനു വഴിയൊരുക്കുമെന്നും അമ്മ വാശി പിടിച്ചു. ഇതിനെതിരേ ആയിരുന്നു ഹീനയുടെ പോരാട്ടം. അങ്ങനെ ഇരു വീട്ടുകാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് 2015ല്‍ അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഏകദേശം ഒരു വര്‍ഷത്തോളം അവരുടെ ജീവിതം സന്തോഷകരമായിരുന്നു. എന്നാല്‍ പിന്നീട് ഹീന ജോലിക്ക് പോകുന്നതിനെച്ചൊല്ലി അദ്‌നാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. വഴക്ക് നിത്യസംഭവമായതോടെ ഹീന മദ്യത്തിന് അടിമപ്പെടുകയും ഇരുവരും വേര്‍പിരിയുകയും ചെയ്തു. ഇതിനിടയില്‍ അദ്‌നാന്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി മറ്റൊരു വിവാഹം കഴിച്ചത് ഹീനയെ കൂടുതല്‍ പ്രകോപിതയാക്കി. അവര്‍ പോലീസില്‍ പരാതി നല്‍കുകയും അദ്‌നാന്‍ പരസ്യമായി മാപ്പ് പറയേണ്ടി വരികയും ചെയ്തു.
തുടര്‍ന്നുള്ള അദ്‌നാന്റെ ജീവിതം അത്ര സുഖകരമല്ലായിരുന്നു. മുസ്ലീം യുവാവ് തന്നെ ചതിച്ചുവെന്നുള്ള വിഷമവും പേറിയുള്ള ജീവിതമായിരുന്നു ഹീവനയുടേത്. അദ്‌നാന് തന്റെ ജീവിതവുമായി മുന്നോട്ടു പോകാനാവുമോ എന്ന ഭയവുമുണ്ടായിരുന്നു. അങ്ങനെയാണ് എന്നെന്നേക്കുമായി ഒഴിവാക്കാന്‍ അദ്‌നാന്‍ ഉറപ്പിച്ചത്. ഹീനയെ കൊലപ്പെടുത്താന്‍ അദ്‌നാന്‍ തന്റെ സുഹൃത്തുക്കളായ ഖാലിദ്, വിക്കി എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. 2017 ജൂലൈ 4ന് വൈകുന്നേരം ഭക്ഷണം കഴിക്കാന്‍ എന്ന വ്യാജേന അദ്‌നാന്‍ ഹീനയെ വിളിച്ചുവരുത്തി. കാറില്‍ വെച്ച് സുഹൃത്തുക്കളെ പരിചയപ്പെടുത്തിയ ശേഷം അവര്‍ കാണ്‍പൂര്‍ റൂട്ടിലേക്ക് പോയി. യാത്രയ്ക്കിടയില്‍ മദ്യപിച്ച സംഘം ഹീനയോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി.
തുടര്‍ന്ന് മൂവരും ചേര്‍ന്ന് ഹീനയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഒടുവില്‍, മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം അദ്‌നാന്‍ തന്റെ കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് ഹീനയുടെ നെറ്റിയില്‍ വെടിവെച്ചു. പോയിന്റ് ബ്ലാങ്കില്‍ വെടിയേറ്റ ഹീന തല്‍ക്ഷണം മരിച്ചു. വെടിയൊച്ച പുറത്തു കേള്‍ക്കാതിരിക്കാന്‍ സൈലന്‍സര്‍ ഘടിപ്പിച്ചിരുന്നു. ഓടുന്ന കാറിനുള്ളില്‍ നടന്ന കൊലപാതകം യാത്രക്കാരും ശ്രദ്ധിച്ചില്ല. രക്തത്തില്‍ കുളിച്ചു കിടന്ന ഹീനയെ കാറിലിട്ടു തന്നെ തിരിച്ചറിയാതിരിക്കാന്‍ മുഖം കത്തികൊണ്ട് കുത്തിക്കീറി വികൃതമാക്കി. തെളിവുകള്‍ നശിപ്പിക്കാന്‍ ഹീനയുടെ ഫോണും പേഴ്‌സും മറ്റൊരു സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്തു.
ശേഷം ആര്‍ക്കും പെട്ടെന്ന് സംശയം തോന്നാത്ത ആളൊഴിഞ്ഞ ഇടം നോക്കി മൃതദേഹം ഉപേക്ഷിച്ചു. കൊലപാതകത്തിന് ശേഷം പ്രതികള്‍ മുംബൈയിലേക്ക് കടന്നു കളഞ്ഞു. പിന്നീട് അലഹബാദില്‍ തിരിച്ചെത്തിയ അദ്‌നാനെയും ഖാലിദിനെയും പോലീസ് തന്ത്രപരമായി പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ അദ്‌നാന്‍ കുറ്റം സമ്മതിച്ചു. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ വിക്കി ഇപ്പോഴും ഒളിവിലാണ്. പ്രണയവും വിശ്വാസവും മുതലെടുത്ത് നടത്തിയ ഈ ക്രൂരകൃത്യം ഉത്തരേന്ത്യയെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. കൃത്യമായ അന്വേഷണത്തിലൂടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് തെളിവുകളില്ലാത്ത ഈ കേസ് പോലീസ് തെളിയിച്ചത്. മാത്രമല്ല, ഇതിനെ ഹിന്ദു സംഘടനകള്‍ കാണുന്നത് ലൗ ജിഹാദ് എന്ന രീതിയിലുമാണ്.
.CONTENT HIGH LIGHTS; A girl’s body was found in a pool of blood: Her face had been mutilated with a knife; Was Heena Talreja’s murder a love jihad?
















