Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

കാമം തീർക്കാനായി വിളിച്ചു വരുത്തി; ഒടുവിൽ പണത്തെ ചൊല്ലിയുള്ള തർക്കം: 23 വയസ്സുകാരൻ സ്യൂട്ട്കേസ് കൊലപാതകിയായ ദാരുണ സംഭവം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 1, 2026, 03:27 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

​ഒരു നിമിഷത്തെ ദുർബ്ബലതയിൽ ഉണരുന്ന സുഖത്തിനോ, അടങ്ങാത്ത ദേഷ്യത്തിന്റെ അഗ്നിയിലോ ആണ് പലപ്പോഴും കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത്. മനുഷ്യന്റെ ഉള്ളിൽ അലയടിക്കുന്ന വികാരങ്ങളെ നിയന്ത്രിച്ച് നിർത്താൻ കഴിയാതെ വരുമ്പോഴാണ് പലയിടങ്ങളിലും മനുഷ്യൻ മൃഗതുല്യനായി മാറുന്നതും, അതിക്രൂരമായ സംഭവങ്ങൾ അരങ്ങേറുന്നതും. ഇത്തരത്തിൽ ഒറ്റ നിമിഷത്തെ വികാരത്തിൽ നശിച്ചുപോയ ജീവിതങ്ങൾ നമുക്ക് ചുറ്റും ഒരുപാടുണ്ട്.

​ശരിക്കും മനുഷ്യൻ്റെ ഏറ്റവും വലിയ ശത്രു, അവന്റെ ഉള്ളിലെ നിയന്ത്രണമില്ലാത്ത വികാരങ്ങളല്ലേ? അതോ, പരിഷ്കൃതമായ നമ്മുടെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആദിമമായ മൃഗവാസനയോ?

​2024-ൽ ചെന്നൈ നഗരത്തെ നടുക്കിയ ‘സ്യൂട്ട്കേസ് കൊലപാതകം’ അത്തരമൊരു സംഭവമാണ്. മനുഷ്യൻ്റെ നിസ്സഹായതയും, ഭയവും, അതിനെത്തുടർന്നുണ്ടായ നിയന്ത്രണം നഷ്ടപ്പെട്ട ദേഷ്യവും എങ്ങനെ ഒരു യുവാവിനെ കൊലപാതകിയാക്കി മാറ്റിയെന്നും, ഒപ്പം ഒരു ജീവൻ ഇല്ലാതാക്കിയെന്നും ആ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

​ചെന്നൈ മഹാനഗരം. 2024 സെപ്റ്റംബർ 19-ന് തൊരൈപ്പാക്കം എന്ന പ്രദേശത്തെ ആ നിർമ്മാണ സൈറ്റിൽ കണ്ട കാഴ്ച, ആ നഗരത്തിന്റെ താളം തെറ്റിച്ചു. രാവിലെ ഒമ്പത് മണി. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലിക്കാർ രാവിലെ ജോലിക്കായി എത്തുന്നു, രാവിലെ തിയവർ കാണുന്നത് സൈറ്റിന്റെ മൂലയിൽ അസ്വാഭാവികമായി കിടന്ന ഒരു സ്യൂട്ട്കേസ് ആണ്.

ആദ്യമത് ആരുടെയോ മറവിയാകാം എന്ന് കരുതി. എന്നാൽ പെട്ടന്ന് അവരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ചത് സ്യൂട്ട്കേസിന് പുറത്ത് കട്ടപിടിച്ച കടും ചുവപ്പ് നിറമാണ് – ഉണങ്ങിപ്പിടിച്ച രക്തം! ഭയം കൊണ്ട് അവർ നിലവിളിച്ചു. ഭയന്ന അവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. സുഇടക്കേസ്‌ തുറന്നപ്പോൾ പോലീസ് കാണുന്നത് മുഖം വികൃതമായ നിലയിൽ കൊലചെയ്യപ്പെട്ട 30-35 ഇടയിൽ പ്രമേയ ഒരു സ്ത്രീയുടെ ശരീരം.

​അജ്ഞാതയായ ആ സ്ത്രീ ആര്? ആരാണ് ഈ ക്രൂരകൃത്യത്തിന് പിന്നിൽ? ആരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ഈ ചോദ്യങ്ങളുമായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടയിലാണ് തൊരൈപ്പാക്കം പോലീസ് സ്റ്റേഷനിലേക്ക് ഒരു യുവാവ് കണ്ണീരോടെ ഓടിയെത്തുന്നത്.

ദീപക്. “എന്റെ ചേച്ചിയെ കാണാനില്ല സാറേ!”എന്ന് പറഞ്ഞു ഓടി എത്തി. തലേദിവസം ജോലിക്ക് പോയ തന്റെ സഹോദരി ദീപയെ (32) കാണാനില്ലെന്ന പരാതിയുമായി എത്തിയ ആ യുവാവിനെ പോലീസ് നേരെ മോർച്ചറിയിലേക്ക് കൊണ്ടുപോയി.

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

അവിടെ, ആ സ്യൂട്ട്കേസിനുള്ളിലെ മൃതദേഹം കണ്ട നിമിഷം, ദീപകിന്റെ ലോകം തകർന്നുപോയി. അതവന്റെ പ്രിയപ്പെട്ട സഹോദരി ദീപയായിരുന്നു. തന്റെ സഹോദരിയുടെ ദാരുണമായ അന്ത്യം കണ്ട ആ സഹോദരൻ വിങ്ങി പൊട്ടി.

​ഇതൊരു കേവലമായ കൊലപാതകമല്ല, മറിച്ച് ഒരാളുടെ നിയന്ത്രണം തെറ്റിയ നിമിഷത്തിന്റെ ഫലമാണെന്ന് പോലീസിന് മനസ്സിലായി. പ്രതിയെ കണ്ടെത്താനായി പോലീസ് ആ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കി. സ്യൂട്ട്കേസ് കണ്ടെത്തിയ സ്ഥലത്ത് ക്യാമറകൾ ഇല്ലായിരുന്നെങ്കിലും, സമീപത്തെ തെരുവിലെ ഒരു ക്യാമറയിൽ പോലീസിന് നിർണ്ണായകമായ ഒരു ദൃശ്യം ലഭിച്ചു.

സമയം രാത്രി 2 മണി. വിജനമായ റോഡിലൂടെ ഒരാൾ ഭാരമുള്ള ഒരു സ്യൂട്ട്കേസ് വലിച്ചു കൊണ്ടുപോകുന്നു. അവന്റെ മുഖത്തെ പരിഭ്രമവും, വെപ്രാളവും ആ ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

​ആ ദൃശ്യങ്ങളെ പിന്തുടർന്ന് പോലീസ് ചെന്നെത്തിയത് തൊട്ടടുത്തുള്ള ഒരു വീടിന്റെ ഗ്രൗണ്ട് ഫ്ലോറിലേക്കാണ്. അവിടെ, ഭയം നിറഞ്ഞ മുഖത്തോടെ വാതിൽ തുറന്നു വന്നത് 23 വയസ്സുകാരനായ മണികണ്ഠൻ എന്ന എൻജിനീയറിങ് ബിരുദധാരി ആയിരുന്നു.

അവന്റെ വീടിന്റെ പടിവാതിൽക്കൽ കണ്ട ഉണങ്ങിയ രക്തക്കറകൾ പോലീസിന് കാര്യങ്ങൾ ഉറപ്പിക്കാൻ ധാരാളമായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഒരു നിമിഷത്തെ ദേഷ്യവും ഭയവും എങ്ങനെയാണ് ഒരു ജീവിതം ഇല്ലാതാക്കിയതെന്നും, മറ്റൊരു ജീവിതം തകർത്തു കളഞ്ഞതെന്നും അവൻ വിതുമ്പി വെളിപ്പെടുത്തി.

​ഒറ്റപ്പെടൽ മാറ്റാൻ ഒരു ബ്രോക്കർ വഴിയാണ് ദീപ മണികണ്ഠന്റെ അടുത്തെത്തുന്നത്. എന്നാൽ, കാര്യങ്ങൾ മാറിമറിഞ്ഞത് പിന്നീട് പണത്തെച്ചൊല്ലിയുള്ള തർക്കത്തിലാണ്. നേരത്തെ തീരുമാനിച്ച 2000 രൂപ പോരെന്നും, കൂടുതൽ പണം വേണമെന്നും പറഞ്ഞ് ദീപ വാശി പിടിച്ചു.

പിറ്റേന്ന് രാവിലെ സഹോദരി വീട്ടിൽ വരാനിരിക്കെ, ദീപ ബഹളമുണ്ടാക്കുമോ എന്ന ഭയം മണികണ്ഠനെ വരിഞ്ഞുമുറുക്കി. നിയന്ത്രണം നഷ്ടപ്പെട്ട ആ നിമിഷം, കയ്യിൽ കിട്ടിയ ചുറ്റിക (Hammer) എടുത്ത് അവൻ ദീപയുടെ തലയ്ക്കടിച്ചു. ഒറ്റ നിമിഷത്തെ ആ ദേഷ്യം! ആ ദേഷ്യം ദീപയുടെ ജീവനെടുത്തെങ്കിലും, മണികണ്ഠന്റെ ജീവിതത്തെ കൊലയാളിയുടെ തടവറയിലാക്കി.

​മരിച്ചുവെന്ന് ഉറപ്പായതോടെ പരിഭ്രാന്തനായ മണികണ്ഠൻ, മൃതദേഹം സ്യൂട്ട്കേസിൽ കുത്തിനിറച്ച്, രാത്രിയുടെ മറവിൽ ജനശ്രദ്ധയാകർഷിക്കുന്ന കൺസ്ട്രക്ഷൻ സൈറ്റിൽ ഉപേക്ഷിച്ചു.

ഒരു നിമിഷത്തെ സുഖത്തിന് വേണ്ടിയുള്ള പാച്ചിലും, പണത്തെച്ചൊല്ലിയുള്ള തർക്കവും, ഒടുവിൽ നിയന്ത്രണം വിട്ട ദേഷ്യവും; അതാണ് ഈ ദുരന്തത്തിന്റെ തിരക്കഥ. ദീപ എന്ന യുവതിയുടെ ദാരുണമായ അന്ത്യവും, വെറും 23-ാം വയസ്സിൽ കൊലയാളിയായി തീർന്ന മണികണ്ഠന്റെ ജീവിതവും… ചെന്നൈ നഗരത്തിലെ ആ സ്യൂട്ട്കേസ് ബാക്കിവെച്ചത് മനുഷ്യന്റെ വികാരങ്ങൾ നിയന്ത്രണം വിടുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ ആഴമാണ്.

Tags: ദീപ കൊലപാതകംMurderCHENNAIANWESHANAM NEWSചെന്നൈകൊലപാതകംSUITCASE MURDERDEEPA MURDERസ്യൂട്ട്കേസ് കൊലപാതകി

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies