Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

“വട്ടിയൂര്‍ക്കാവി”ലെ ഉത്സവത്തിനു കാണാം ?: പൊരിഞ്ഞ പോരാട്ടം വ്യക്തിഹത്യയിലും രാഷ്ട്രീയ പകപോക്കലിലൂടെയുമാകുമോ ?; ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും അറിയുന്ന മണ്ഡലം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 20, 2026, 11:20 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം ഒന്നാകെ വീഴുമ്പോള്‍ ചില മണ്ഡലങ്ങള്‍ നോട്ടപ്പുള്ളികളാകും. ആ മണ്ഡലത്തിലെ രാഷ്ട്രീയക്കരുത്താണ് കേരളമാകെ പ്രതിഫലിക്കുകയും ചെയ്യുന്നത്. അങ്ങനെ രണ്ടു മണ്ഡലങ്ങളാണ് തിരുവനന്തപുരം ജില്ലയിലെ നേമവും വട്ടിയൂര്‍ക്കാവും. ഈ രണ്ടുമണ്ഡലങ്ങളുടെയും രാഷ്ട്രീയ ചരിത്രം തന്നെ ഇടതു വലത് കക്ഷികളെ ആശ്രയിച്ചായിരുന്നു ഇതുവരെയും. ഇനി എന്താകുമെന്ന് കണ്ടുതന്നെ അറിയണം. ഉള്ളതില്‍ നല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ ഈ മണ്ഡലങ്ങളില്‍ മുന്നണികള്‍ തയ്യാറായിട്ടുണ്ടെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. വട്ടിയൂര്‍ക്കാവില്‍, നിലവിലെ എം.എല്‍.എ വി.കെ. പ്രശാന്ത് തന്നെയാണ് എല്‍.ഡി.എഫിനു വേണ്ടി ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ തന്നെ ഇത്തവണയും ഇറങ്ങട്ടേയെന്ന സി.പി.എം തീരുമാനമാണ് പ്രശാന്തിന് തുണയായത്.

എന്നാല്‍, മണ്ഡലം പിടിക്കാനിറങ്ങുന്നത് യു.ഡി.എപില്‍ നിന്നും കെ. കരുണാകരന്‍ മകന്‍ കെ. മുരളീധരനാണ്. വട്ടിയൂര്‍ക്കാവ് മുന്‍ എം.എള്‍.എ എന്ന ഖ്യാതിയും മുരളീധരന് കൂട്ടുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മണ്ഡലത്തിന്റെയും സ്വന്തം നേതാവെന്ന ലേബലും ഇദ്ദേഹത്തിനുണ്ട്. കേരളത്തില്‍ എവിടെ ഏതു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാകാന്‍ കോണ്‍ഗ്രസ് കണ്ടെത്തുന്ന ഏക നേതാവു കൂടിയാണ് കെ. മുരളീധരന്‍. വട്ടിയൂര്‍ക്കാവ് എം.എല്‍.എ സ്ഥാനം രാജിവെച്ചാണ് വടകരയില്‍ എം.പിയായി മത്സരിച്ചത്. അവിടുന്ന് നേമത്ത് മത്സരിക്കാനെത്തി. പിന്നെ തൃശൂരിലും മത്സരിക്കാന്‍ നിന്നു. പരാജയപ്പെട്ടാലും വിജയിച്ചാലും മത്സരത്തെ മത്സരമായി കാണുന്ന നേതാവെന്ന പ്രത്യേകതയാണ് മുരളീധരനെ വ്യത്യസ്തനാക്കുന്നത്. പ്രശാന്തില്‍ നിന്നും മുരളീധരനിലേക്ക് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ദൂരം അധികമില്ല എന്നര്‍ത്ഥം.

ബി.ജെ.പിയാണ് ഇവരെ ഞെട്ടിക്കാന്‍ സാധ്യതയുമായി രംഗത്തു സജീവമായി നില്‍ക്കുന്നത്. പ്രശംസകളും പ്രത്യേകതകളും നിരവധിയുള്ള സ്ഥാനാര്‍ത്ഥിയാണ് ബി.ജെ.പിക്കു വേണ്ടി വട്ടിയൂര്‍ക്കാവില്‍ ഇറങ്ങുന്നത്. ശാസ്തമംഗലം കൗണ്‍സിലര്‍ കൂടിയായ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ഐ.പി.എസ്. തിരുവനന്തപുരത്തെ മേയറാകും എന്ന് അവസാന നിമിഷം വരെ വിശ്വസിച്ചിരുന്ന ശാസ്തമംഗലം വാര്‍ഡിലെ വോട്ടര്‍മാരും ശ്രീലേഖയും സത്യം തിരിച്ചറിഞ്ഞപ്പോള്‍ ഞെട്ടലിലായിരുന്നു. ആഞെട്ടലില്‍ നിന്നു മുക്തമായത് വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ്. ഇപ്പോള്‍ നിരശയെ ആശാവഹമായ കാഴ്ചപ്പാടാക്കി മാറ്റിക്കൊണ്ടാണ് ശ്രീലേഖ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പടിപ്പടിയായി ഉയര്‍ത്തിക്കൊണ്ടുവന്ന വോട്ടിംഗ് ശതമാനം മുതല്‍, മണ്ഡലത്തിലെ വോട്ടര്‍മാരുടെ മാറ്റവും ബി.ജെ.പിയെ തുണയക്കുമെന്നാണ് കരുതുന്നത്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തെ കൂട്ടുപിടിച്ചുള്ള നീക്കമാണ് ബി.ജെ.പിയും ശ്രീലേഖയും ഇവിടെ നടത്തുന്നത്.

മാത്രമല്ല, നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും, കേരളത്തിലെ ഇടതു വലത് പാര്‍ട്ടികളുടെ രാഷ്ട്രീയമായ പൊള്ളത്തരവും തുറന്നു കാട്ടിയും പ്രാചരണം തുടങ്ങിക്കഴിഞ്ഞു. വട്ടിയൂര്‍ക്കാവ് കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചു പറ്റുന്നതു പോലും ഇതുകൊണ്ടാണ്. വി.കെ. പ്രശാന്ത് മുന്‍ മേയറായിരുന്ന വ്യക്തിയാണ്. മേയര്‍ പദവി രാജിവെച്ചാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിച്ചത്. ശ്രീലേഖ ഐപി.എസ്. നിലവില്‍ കൗണ്‍സിലര്‍ ആണ്. നഗരസഭയുടെ ചിട്ടവട്ടങ്ങളറിയുന്ന രണ്ടു പേരെന്ന നിലയില്‍ ഇവര്‍ തമ്മിലൊരു മത്സരം ഉണ്ടാകും. പ്രശാന്ത് നിലവിലെ എം.എല്‍.എയാണ്. കെ. മുരളീധരന്‍ മുന്‍ എം.എല്‍.എയാണ്. ഇതിലൂടെ ഇഴര്‍ തമ്മില്‍ മറ്റൊരു ശക്തി പരീക്ഷണം നടക്കും. ഇങ്ങനെ ത്രികോണ മത്സരത്തിന്റെ ചൂടും ചൂരും പ്രചാരണം മുതല്‍ വോട്ടെടുപ്പു ദിവസം വരെയും ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

ഇതിനിടയില്‍ പ്രാചരണ പ്രവര്‍ത്തനങ്ങളുടെ ഉള്ളില്‍ വ്യക്തി ഹത്യകലും നടക്കാനിടയുണ്ട്. ശ്രീലേഖയുടെ ഐപി.എസ് ഉപയോഗം മുതല്‍ വി.കെ. പ്രശാന്ത് കൗണ്‍സിലറുടെ ഓഫീസ് കൈയ്യേറിയതു വരെയും മുരളീധരന്റെ സഹോദരി ബി.ജെ.പിയില്‍ ചേക്കേറയതു മുതല്‍ നേമത്തും, തൃശൂരും തോറ്റു തുന്നംപാടിയതുമെല്ലാം വലിച്ചു പുറത്തിട്ടുള്ള പര്ചാരണ തന്ത്രങ്ങളാകും നടത്തുക. എങ്ങനെയൊക്കെ പ്രചാരണം നടത്തി മുന്നിലോ പിന്നിലോ എത്തിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കും. വട്ടിയൂര്‍ക്കാവിന്റെ മനസ്സില്‍ തൊടാനുള്ള യാത്രയാണ് ഈ മൂന്നു സ്ഥാനാര്‍ത്ഥികളും നടത്തുന്നതെന്നു വ്യക്തം. അതിനു വേണ്ടി ഏതൊക്കെ വഴികള്‍ ഉഫയോഗിക്കുമെന്നതാണ് കാണേണ്ടത്.

ReadAlso:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

ആകാശ കഴുകന്‍ ബി-52 സ്ട്രാറ്റോ ഫോര്‍ട്രെസ്സ് ബോംബര്‍ തകര്‍ന്നു: അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല്; ഇറാനെ തകര്‍ക്കാന്‍ ഇവന്‍ പറന്നുയര്‍ന്നിരുന്നു

വേണ്ടത്ര ശരിയാകാത്ത മുദ്രാവാക്യം ?: ‘L.D.F അല്ലാതെ മറ്റാരുണ്ട്’; വെള്ളാപ്പള്ളിക്കെതിരേ നിലപാടില്‍ വീഴ്ച പറ്റി; ശബരിമല വിഷയത്തില്‍ വീഴ്ചപറ്റി; സി.പി.എമ്മിന്റെ ഏറ്റുപറച്ചില്‍ പി. രാജീവ് വഴി

Tags: VK PRASANTHassembly election 2026vVATTIYOORKAVUk muraleedharanDGPSREELEKHA IPSANWESHANAM NEWSr sreelekha

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies