Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

മുസ്ലിം പ്രാതിനിധ്യം ഒരമിത ഭാരമായാണോ അനുഭവപ്പെടുന്നത്?: അബ്ദുൽ ഹക്കീം അസ്ഹരി

ശ്രീഹരി ആർ. എസ്. by ശ്രീഹരി ആർ. എസ്.
Mar 13, 2024, 10:24 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

വെസ്റ്റ് ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ബെർഹാംപൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരിക്കെതിരെ, തൃണമൂൽ കോൺഗ്രസ് ഗുജറാത്തിൽ നിന്നുള്ള ക്രിക്കറ്റ് താരം യൂസുഫ് പത്താനെ സ്ഥാനാർഥിയാക്കിയ വാർത്ത സ്വൽപം കൗതുകത്തോടെയാണ് വായിച്ചത്. വർഷങ്ങളോളമായി അധീർ ചൗധരിയാണ് ഈ മണ്ഡലത്തിൽ ജയിച്ചു പോരുന്നത്. 52 ശതമാനത്തിലധികം മുസ്ലിംകൾ ഉള്ള ഒരു മണ്ഡലമാണ് ബെർഹാംപൂർ എന്നോർക്കണം. പകുതിയിലേറെ മുസ്ലിംകൾ ഉള്ള ആ മണ്ഡലത്തിലേക്കാണ് ഗുജറാത്തിൽ നിന്നുള്ള ഒരു മുസ്ലിം തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി എത്തുന്നത്. ഉൾക്കൊള്ളലിന്റെയും (inclusive mode) പ്രതിനിധാനത്തിന്റെയും (representational mode) രാഷ്ട്രീയത്തെ കുറിച്ചുള്ള ഗൗരവതരമായ ചില ആലോചനകൾക്ക് ഇതു വഴിതുറക്കുന്നുണ്ട്.

ഉൾക്കൊള്ളലിന്റെ (inclusive mode) രാഷ്ട്രീയത്തെ ഓരോ രാഷ്ട്രീയ പാർട്ടികളും എങ്ങനെയായിരിക്കും അവരുടെ സ്ഥാനാർഥി നിർണ്ണയകാര്യത്തിൽ നടപ്പിലാക്കുക എന്നതിലായിരിക്കും ഒരുപക്ഷെ കേരളീയ മാതൃകയുടെ രാഷ്ട്രീയ ഭാവി കുടികൊള്ളുന്നത് എന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് ഇതേ പ്ലാറ്റ്‌ഫോമിൽ ഞാൻ എഴുതിയിരുന്നു. ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ വിവിധ രാഷ്ട്രീയ പാർട്ടികൾ/ മുന്നണികൾ തീരുമാനിച്ച പശ്ചാത്തലത്തിൽ മേൽ ചോദ്യം ഒരിക്കൽ കൂടി സൂക്ഷ്മമായി ചോദിക്കേണ്ടതുണ്ട് എന്നു തോന്നുന്നു. കേരളത്തിന്റെ സാമൂഹിക ഘടനയെ ശരിയാം വിധത്തിൽ പ്രതിഫലിപ്പിക്കാൻ പര്യാപ്തമാണോ ഈ സ്ഥാനാർഥി പട്ടിക എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഓരോ രാഷ്ട്രീയ പാർട്ടികളും, ഓരോ പ്രദേശങ്ങളിൽ ഏതേതു സാമൂഹിക സാമുദായിക വിഭാഗങ്ങളിൽ പെട്ടവരെയാണ് സ്ഥാനാർഥികളായി പരിഗണിച്ചിരിക്കുന്നത് എന്നു പരിശോധിക്കുമ്പോൾ ഈ അപര്യാപ്തതയുടെ ചിത്രം കുറച്ചു കൂടെ വ്യക്തമായി തെളിഞ്ഞു വരികയും ചെയ്യും.

ഓരോ സമുദായങ്ങളുടെയും ജനസംഖ്യാപരമായ നില, വിവിധ രാഷ്ട്രീയ പാർട്ടികൾ പുലർത്തുന്ന സാമുദായികമായ ആഭിമുഖ്യം, ഓരോ മണ്ഡലത്തിലും സമുദായങ്ങൾ പുലർത്തുന്ന ജനസംഖ്യാപരമായ മേൽക്കൈ എന്നിവ സവിശേഷമായ രീതിയിൽ കെട്ടുപിണഞ്ഞു കിടന്നാണ് ജാതി/മതത്തെ കുറിച്ചുള്ള പരിഗണനകൾ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രധാനമായും പ്രവർത്തിക്കുന്നത് എന്നാണ് നാം പൊതുവെ കരുതിപ്പോരുന്നത്. എന്നാൽ ഈ പരിഗണനകളെല്ലാം ജാതിയിലും/സമുദായങ്ങളിലും തുല്യമായ അളവിലല്ല പ്രവർത്തിക്കുന്നത് എന്നതാണ് നമ്മുടെ അനുഭവം. ഈ വസ്തുതക്ക് അടിവരയിടുന്നതാണ് ഇപ്പോഴത്തെ സ്ഥാനാർഥി പട്ടികയും. മുസ്ലിം സമുദായത്തിന്റെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ രാഷ്ട്രീയപാർട്ടികൾ പുലർത്തുന്ന സമീപനം ഉദാഹരണമായെടുക്കുക. 30 ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി പരിശോധിക്കുമ്പോൾ തന്നെ കേരളത്തിൽ ഏറ്റവും കുറഞ്ഞത് ആറു സീറ്റുകൾ ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇടതു മുന്നണി നാലും യുഡിഎഫ് മൂന്നും സീറ്റുകളാണ് മുസ്ലിം സ്ഥാനാർഥികൾക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ യുഡിഎഫിന്റെ രണ്ടു സീറ്റുകളും മുസ്ലിം ലീഗിന്റേതാണ്. മുസ്ലിം പ്രാതിനിധ്യത്തിന്റെ ഉത്തരവാദിത്തം ലീഗിനെയും മലബാറിലെ ചില പ്രദേശങ്ങളെയും ഏൽപ്പിച്ചു കയ്യൊഴിയാനാണോ കോൺഗ്രസ് ശ്രമിക്കുന്നത്? കോൺഗ്രസിന്റെ ഏക മുസ്ലിം സ്ഥാനാർഥി മത്സരിക്കുന്നത് വടകരയിൽ ആണ്. ഇടതുപക്ഷത്തിന്റെ മൂന്നു സ്ഥാനാർഥികളും മലബാറിൽ നിന്നുള്ളവരാണ്. ഒരാൾ ആലപ്പുഴയിലും. മലബാറിന് പുറത്ത് മുസ്ലിം പ്രാതിനിധ്യത്തെ ഉൾക്കൊള്ളാൻ എന്താണ് രാഷ്ട്രീയ പാർട്ടികൾക്ക് തടസ്സം? എന്നാൽ മറ്റു സാമൂഹിക, സാമുദായിക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിൽ ഈ തടസ്സങ്ങളൊന്നും രാഷ്ട്രീയ പാർട്ടികൾക്ക് ബാധകമല്ല താനും. അക്കാര്യം സ്ഥാനാർഥി പട്ടികയിലൂടെ ഒന്നു കണ്ണോടിച്ചാൽ ആർക്കും ബോധ്യപ്പെടുകയും ചെയ്യും.

തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപിംഗ് സൊസൈറ്റീസ് 2016-ൽ നടത്തിയ ഗവേഷണ പഠനത്തിലെ കണക്കുകൾ പ്രകാരം 11.9 ശതമാനം വരുന്ന നായർ വിഭാഗം, 21.6 ശതമാനമുള്ള ഈഴവർ, 9.6 ശതമാനമുള്ള കീഴാളർ, 2.8 ശതമാനം വരുന്ന ക്രിസ്ത്യൻ കത്തോലിക്ക, 1.5 ശതമാനമുള്ള ഓർത്തഡോക്‌സ്, 1.4 ശതമാനം വരുന്ന യാക്കോബായ, 0.5 ശതമാനം മാത്രമുള്ള ദളിത് ക്രിസ്ത്യൻ തുടങ്ങിയവർക്കെല്ലാം ഓരോ സ്ഥാനാർത്ഥിയെ വീതം അനുവദിക്കപ്പെടുമ്പോൾ കേരളത്തിലെ ജനസംഖ്യയിൽ 30 ശതമാനത്തോളം വരുന്ന മുസ്ലിം സമുദായത്തിന് എല്ലാവർക്കും കൂടി ഒരു സ്ഥാനാർഥിയെയാണ് ലഭിക്കുന്നത്. ഈ പഠനത്തിലെ കണ്ടെത്തലുകളെ അടിവരയിടുന്നതാണ് ഇത്തവണത്തേയും സ്ഥാനാർഥി പട്ടിക. ഉൾക്കൊള്ളലിന്റെ രാഷ്ട്രീയം പോകട്ടെ, മുസ്ലിംകളെ കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകളെ അടിസ്ഥാനമാക്കി കൊണ്ടുള്ള സാങ്കേതികമായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നിടത്തേക്ക് പോലും രാഷ്ട്രീയ പാർട്ടികൾക്കു കഴിയുന്നില്ല എന്നതിനെ ഖേദകരം എന്നല്ല വിശേഷിപ്പിക്കേണ്ടത്. രാഷ്ട്രീയ ദുരന്തം എന്നാണ്. ഇന്ത്യയിലെ മുസ്ലിം ചോദ്യങ്ങളെ മുൻ നിർത്തിയാണ് ഈ തെരഞ്ഞെടുപ്പിനെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരു നിലക്ക് അല്ലെങ്കിൽ മറ്റൊരു നിലക്ക് നേരിടുന്നത് എന്നതാണ് വസ്തുത. അത്തരമൊരു തെരഞ്ഞെടുപ്പിൽ പോലും കേരളം പോലൊരു സംസ്ഥാനത്ത് മുസ്ലിം പ്രാതിനിധ്യത്തെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ഒരധികപ്പറ്റോ ഒരമിത ഭാരം തലയിൽ ഏറ്റലോ ആയാണ് രാഷ്ട്രീയ പാർട്ടികൾക്ക് തോന്നുന്നത് എങ്കിൽ തെരഞ്ഞെടുപ്പിനും മുന്നേ തന്നെ രാഷ്ട്രീയമായി അവർ പരാജയപ്പെട്ടു എന്നേ മനസ്സിലാക്കേണ്ടതുള്ളൂ
 

ReadAlso:

സ്‌പോണ്‍സര്‍ ചതിച്ചാശാനേ!! മെസി വരില്ല ?: നിയമനടപടിക്കൊരുങ്ങി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍; സ്പോണ്‍സര്‍ക്ക് നോട്ടീസയച്ചു; വീരവാദമടിച്ച സര്‍ക്കാനിന്റെ ആ നീക്കവും ചീറ്റിപ്പോയി

വേടന്റെ പാട്ടോ, ജാതിയോ പ്രശ്‌നം ?; ജാതി ഭീകരവാദവും വിഘടനവാദവും കൊണ്ടു നടക്കുന്നതാര്?; പേരിനൊപ്പം ജാതിവാല്‍ ഇടുന്നവരുടെ ജാതിചിന്ത വേടനുണ്ടോ ?; RSS മുഖപത്രമായ കേസരി എഡിറ്റര്‍ എന്‍.ആര്‍. മധുവിന്റെ വാക്കുകള്‍ കേരളം ചര്‍ച്ച ചെയ്യുമോ ?

ഏലിയാസ് ജോണ്‍ ആരാണയാള്‍ ?: V-MAX എന്ന പ്രസ്ഥാനവും വിഴിഞ്ഞം തുറമുഖവുമായി എന്താണ് ബന്ധം ?; പിതൃത്വമൊന്നും കൊടുക്കണ്ട പക്ഷെ, അവഗണിക്കരുത് ആ പോരാട്ടത്തെ ?; ഹൃദയം തൊട്ട് സല്യൂട്ട് സര്‍

വാക്കുകള്‍ക്ക് തീ പിടിച്ച കാലത്ത് “അന്വേഷണ”ത്തിന് കേരള നിയമസഭയുടെ അംഗീകാരം

‘ലവ് ജിഹാദ്’: കേരളത്തിൽ നിർമ്മിച്ചത്, രാജ്യത്താകമാനം കയറ്റുമതി

Latest News

ഇഡി ഏജന്റ്‌ ചമഞ്ഞ്‌ തട്ടിപ്പ്‌; കേസ് ഒഴിവാക്കാൻ 2 കോടികൈക്കൂലി; 2 പേർ അറസ്റ്റിൽ

ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ജി.സുധാകരന്‍റെ വിവാദ പരാമർശം: പൊലീസ് ഇന്ന് തുടര്‍നടപടികളിലേക്ക് കടക്കും; മൊഴി രേഖപ്പെടുത്തിയേക്കും

മലപ്പുറത്തെ നരഭോജി കടുവയ്ക്കായി തിരച്ചിൽ ഊർജിതം

സംസ്ഥാനത്ത് മഴ കനക്കും; 20 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത; ഇന്ന് 2 ജില്ലകളിൽ മഞ്ഞ അലർട്ട്‌

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.