Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

നിർബന്ധിത ‘ടിപ്പ്’ ഇനി ഇല്ല; ഹോട്ടലുകളിലെ സർവീസ് ടാക്‌സിന് കടിഞ്ഞാൺ വീഴുന്നു

Web Desk by Web Desk
Jul 6, 2022, 08:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സർവീസ് ചാർജെന്ന ഓമനപ്പേരിൽ നിർബന്ധിത ‘ടിപ്പ്’ വാങ്ങൽ ഇനി മുതൽ ഇല്ല. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബില്ലുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. ചാർജ് നൽകാൻ നിർബന്ധിതരായ ഉപഭോക്താക്കളുടെ പരാതികൾ വർധിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.

“സർവീസ് ചാർജ്” എന്ന പേരിൽ ഭക്ഷണത്തിന്റെ ചാർജിനൊപ്പം ഒരു ഉപഭോക്താവിന്റെ ബില്ലിൽ റെസ്റ്റോറന്റുകൾ പലപ്പോഴും 5% മുതൽ 15% വരെ ടിപ്പ് ചേർക്കുന്നു. അതായത് 100 രൂപക്ക് ഭക്ഷണം കഴിച്ചാൽ 105 രൂപ മുതൽ 115 രൂപ വരെ ബില്ല് അടക്കേണ്ടി വരും. പലപ്പോഴും പലരും ടിപ്പ് ആയി പണം നൽകാറുണ്ട്. എന്നാൽ ഇത് നിർബന്ധിതമായതോടെയാണ് എതിർപ്പുയർന്നത്.

റസ്റ്റോറന്റുകൾക്ക് ഇനി ബില്ലിൽ “ഡിഫോൾട്ടായി അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി സർവീസ് ചാർജ് ചേർക്കാൻ” കഴിയില്ലെന്ന് പുതിയ നിയമങ്ങൾ പറയുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ റെസ്റ്റോറന്റുകളെ “മറ്റെന്തെങ്കിലും പേരിൽ” ഉപഭോക്താക്കളിൽ നിന്ന് തുക ശേഖരിക്കുന്നതിൽ നിന്നും, ടിപ്പ് നൽകാൻ വിസമ്മതിക്കുന്ന ഉപഭോക്താക്കൾക്ക് സേവനം അല്ലെങ്കിൽ പ്രവേശനം നിഷേധിക്കുന്നതിൽ നിന്നും തടയുന്നു.

SERVICE TAX

റസ്റ്റോറന്റുകളിൽ ടിപ്പിംഗ് നൽകുന്നതിനെച്ചൊല്ലി കുറച്ച് വർഷങ്ങളായി രാജ്യത്ത് രൂക്ഷമായ ഒരു തർക്കം നിലനിൽക്കുന്നുണ്ട്, ഈ അധിക ചാർജിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. 2017ൽ ഗവൺമെന്റിന്റെ ഉപഭോക്തൃകാര്യ വകുപ്പ് വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉപഭോക്താക്കൾ മെനു കാർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലകൾ സർക്കാർ നികുതികൾക്കൊപ്പം നൽകിയാൽ മതിയെന്ന് പറഞ്ഞു.

ടിപ്പ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾക്ക് അവരുടെ “വിവേചനാധികാരം” ഉപയോഗിക്കാമെന്നും ഉപഭോക്താവിന്റെ സമ്മതമില്ലാതെ അധിക നിരക്കുകൾ ഈടാക്കുന്നത് “അന്യായമായ വ്യാപാര സമ്പ്രദായത്തിന്” തുല്യമാണെന്നും വകുപ്പ് പറഞ്ഞു.

അതേസമയം, ജീവനക്കാർക്ക് ന്യായമായ വേതനം നൽകാനും ചെലവ് നിറവേറ്റുന്നതിനായി ഉൽപ്പന്ന വില വർദ്ധിപ്പിക്കാനും സർക്കാർ റെസ്റ്റോറന്റുകളെ പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും, റെസ്റ്റോറന്റുകൾ ബില്ലിലേക്ക് ടിപ്പ് ചേർക്കുന്നത് തുടരുന്നു വരികയാണ്. 

ReadAlso:

‘പ്ലാറ്റ്ഫോംസൈഡ്’: പലസ്തീൻ ശബ്ദങ്ങൾക്ക് മെറ്റയിൽ ഇടം കുറയുന്നതായി റിപ്പോർട്ട്; ആയിരക്കണക്കിന് ഡിജിറ്റൽ അവകാശ ലംഘനങ്ങൾ

‘നരകത്തിൽ കത്തിപ്പോകൂ’; വെസ്റ്റ് ബാങ്കിൽ വിദ്വേഷ ഗ്രാഫിറ്റിയും ആക്രമണങ്ങളും, പലസ്തീൻ ഗ്രാമങ്ങളിൽ ഭീതിയെന്ന് റിപ്പോർട്ട്

തക്ബീർ ധ്വനികളിൽ അലിഞ്ഞ് പുണ്യപുലരി: ത്യാഗസ്മരണയിൽ ഒരു ചെറിയ പെരുന്നാൾ കൂടി

18 TO 81: ബ്രണ്ണൻ കോളേജ് മുതൽ ധർമടം വരെ: വിജയൻ മിന്നൽ പിണറാകുമോ?

മൺകലങ്ങളിൽ തിളച്ചുമറിയുന്ന ഭക്തിയും അന്തരീക്ഷത്തിൽ മുഴങ്ങുന്ന അമ്മേ നാരായണ മന്ത്രങ്ങളും; ആറ്റുകാൽ പൊങ്കാല: ഐതിഹ്യവും പെരുമയും

കഴിഞ്ഞ മാസം, സർക്കാർ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി (NRAI) വിളിച്ച മീറ്റിങ്ങിൽ, ഉപഭോക്താക്കളിൽ നിന്ന് “സേവന ചാർജുകൾ അടയ്ക്കാൻ നിർബന്ധിതരാകുന്നുവെന്നും പലപ്പോഴും ഏകപക്ഷീയമായി ഉയർന്ന നിരക്കിൽ നിശ്ചയിക്കപ്പെടുന്നു” എന്നും പരാതികൾ വർദ്ധിച്ചുവരുന്നതായി സർക്കാർ അറിയിച്ചു. ഇത്തരം അധിക നികുതി അടക്കാൻ വിസമ്മതിക്കുന്നവരെ ജീവനക്കാർ മർദ്ദിക്കുന്നതായും പരാതികൾ ലഭിച്ചതായി സർക്കാർ അറിയിച്ചു.

അര ദശലക്ഷത്തിലധികം റെസ്റ്റോറന്റുകളെ പ്രതിനിധീകരിക്കുന്ന NRAI, ഇത് “വ്യക്തിഗത നയത്തിന്റെ കാര്യമാണ്” എന്നും അത്തരമൊരു ചാർജ് ഈടാക്കുന്നത് “നിയമവിരുദ്ധമല്ല” എന്നുമാണ് അന്ന് സർക്കാരിന് നൽകിയ വിശദീകരണം. റെസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന് നികുതി നൽകിയതിനാൽ സർവീസ് ചാർജ് സർക്കാരിനും അധിക വരുമാനം നേടിക്കൊടുത്തുവെന്നും അവർ വാദിച്ചു.

SERVICE TAX

എന്നാൽ, ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിധി സാധാരണക്കാർക്ക് ആശ്വാസകരമാണ്. കഴിക്കുന്ന ഭക്ഷണത്തിന് സർക്കാരിന് നികുതി നൽകുന്നതിനോടൊപ്പം ഹോട്ടലിനും അധിക പണം നൽകണമെന്ന അവസ്ഥയിലായിരുന്നു ജനം. ഈ ‘പിടിച്ചുപറി’ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉയരുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ ഓൺലൈനായോ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ വഴിയോ അറിയിക്കാം.

നിർബന്ധിത ‘ടിപ്പ്’ ഇനി ഇല്ല; ഹോട്ടലുകളിലെ സർവീസ് ടാക്‌സിന് കടിഞ്ഞാൺ വീഴുന്നു

സർവീസ് ചാർജെന്ന ഓമനപ്പേരിൽ നിർബന്ധിത ‘ടിപ്പ്’ വാങ്ങൽ ഇനി മുതൽ ഇല്ല. ഹോട്ടലുകളും റെസ്റ്റോറന്റുകളും ബില്ലുകൾക്ക് സർവീസ് ചാർജ് ഈടാക്കുന്നത് ഇന്ത്യയിലെ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി വിലക്കി. ചാർജ് നൽകാൻ നിർബന്ധിതരായ ഉപഭോക്താക്കളുടെ പരാതികൾ വർധിച്ചതായി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ്.

“സർവീസ് ചാർജ്” എന്ന പേരിൽ ഭക്ഷണത്തിന്റെ ചാർജിനൊപ്പം ഒരു ഉപഭോക്താവിന്റെ ബില്ലിൽ റെസ്റ്റോറന്റുകൾ പലപ്പോഴും 5% മുതൽ 15% വരെ ടിപ്പ് ചേർക്കുന്നു. അതായത് 100 രൂപക്ക് ഭക്ഷണം കഴിച്ചാൽ 105 രൂപ മുതൽ 115 രൂപ വരെ ബില്ല് അടക്കേണ്ടി വരും. പലപ്പോഴും പലരും ടിപ്പ് ആയി പണം നൽകാറുണ്ട്. എന്നാൽ ഇത് നിർബന്ധിതമായതോടെയാണ് എതിർപ്പുയർന്നത്.

റസ്റ്റോറന്റുകൾക്ക് ഇനി ബില്ലിൽ “ഡിഫോൾട്ടായി അല്ലെങ്കിൽ ഓട്ടോമാറ്റിക്കായി സർവീസ് ചാർജ് ചേർക്കാൻ” കഴിയില്ലെന്ന് പുതിയ നിയമങ്ങൾ പറയുന്നു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ റെസ്റ്റോറന്റുകളെ “മറ്റെന്തെങ്കിലും പേരിൽ” ഉപഭോക്താക്കളിൽ നിന്ന് തുക ശേഖരിക്കുന്നതിൽ നിന്നും, ടിപ്പ് നൽകാൻ വിസമ്മതിക്കുന്ന ഉപഭോക്താക്കൾക്ക് സേവനം അല്ലെങ്കിൽ പ്രവേശനം നിഷേധിക്കുന്നതിൽ നിന്നും തടയുന്നു.

റസ്റ്റോറന്റുകളിൽ ടിപ്പിംഗ് നൽകുന്നതിനെച്ചൊല്ലി കുറച്ച് വർഷങ്ങളായി രാജ്യത്ത് രൂക്ഷമായ ഒരു തർക്കം നിലനിൽക്കുന്നുണ്ട്, ഈ അധിക ചാർജിനെക്കുറിച്ച് തങ്ങളെ അറിയിച്ചില്ലെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു. 2017ൽ ഗവൺമെന്റിന്റെ ഉപഭോക്തൃകാര്യ വകുപ്പ് വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഉപഭോക്താക്കൾ മെനു കാർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലകൾ സർക്കാർ നികുതികൾക്കൊപ്പം നൽകിയാൽ മതിയെന്ന് പറഞ്ഞു.

ടിപ്പ് നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾക്ക് അവരുടെ “വിവേചനാധികാരം” ഉപയോഗിക്കാമെന്നും ഉപഭോക്താവിന്റെ സമ്മതമില്ലാതെ അധിക നിരക്കുകൾ ഈടാക്കുന്നത് “അന്യായമായ വ്യാപാര സമ്പ്രദായത്തിന്” തുല്യമാണെന്നും വകുപ്പ് പറഞ്ഞു.

അതേസമയം, ജീവനക്കാർക്ക് ന്യായമായ വേതനം നൽകാനും ചെലവ് നിറവേറ്റുന്നതിനായി ഉൽപ്പന്ന വില വർദ്ധിപ്പിക്കാനും സർക്കാർ റെസ്റ്റോറന്റുകളെ പ്രോത്സാഹിപ്പിച്ചു. എന്നിരുന്നാലും, റെസ്റ്റോറന്റുകൾ ബില്ലിലേക്ക് ടിപ്പ് ചേർക്കുന്നത് തുടരുന്നു വരികയാണ്. 

കഴിഞ്ഞ മാസം, സർക്കാർ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുമായി (NRAI) വിളിച്ച മീറ്റിങ്ങിൽ, ഉപഭോക്താക്കളിൽ നിന്ന് “സേവന ചാർജുകൾ അടയ്ക്കാൻ നിർബന്ധിതരാകുന്നുവെന്നും പലപ്പോഴും ഏകപക്ഷീയമായി ഉയർന്ന നിരക്കിൽ നിശ്ചയിക്കപ്പെടുന്നു” എന്നും പരാതികൾ വർദ്ധിച്ചുവരുന്നതായി സർക്കാർ അറിയിച്ചു. ഇത്തരം അധിക നികുതി അടക്കാൻ വിസമ്മതിക്കുന്നവരെ ജീവനക്കാർ മർദ്ദിക്കുന്നതായും പരാതികൾ ലഭിച്ചതായി സർക്കാർ അറിയിച്ചു.

അര ദശലക്ഷത്തിലധികം റെസ്റ്റോറന്റുകളെ പ്രതിനിധീകരിക്കുന്ന NRAI, ഇത് “വ്യക്തിഗത നയത്തിന്റെ കാര്യമാണ്” എന്നും അത്തരമൊരു ചാർജ് ഈടാക്കുന്നത് “നിയമവിരുദ്ധമല്ല” എന്നുമാണ് അന്ന് സർക്കാരിന് നൽകിയ വിശദീകരണം. റെസ്റ്റോറന്റുകൾ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതിന് നികുതി നൽകിയതിനാൽ സർവീസ് ചാർജ് സർക്കാരിനും അധിക വരുമാനം നേടിക്കൊടുത്തുവെന്നും അവർ വാദിച്ചു.

എന്നാൽ, ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ വിധി സാധാരണക്കാർക്ക് ആശ്വാസകരമാണ്. കഴിക്കുന്ന ഭക്ഷണത്തിന് സർക്കാരിന് നികുതി നൽകുന്നതിനോടൊപ്പം ഹോട്ടലിനും അധിക പണം നൽകണമെന്ന അവസ്ഥയിലായിരുന്നു ജനം. ഈ ‘പിടിച്ചുപറി’ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉയരുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ പരാതികൾ ഓൺലൈനായോ നാഷണൽ കൺസ്യൂമർ ഹെൽപ്പ് ലൈൻ വഴിയോ അറിയിക്കാം.

Latest News

റെക്കോര്‍ഡ് നേട്ടവുമായി സപ്ലൈകോ; ഓണക്കാലത്ത് 433 കോടിയുടെ വില്‍പ്പന | Supplyco achieves record milestone; sales worth ₹433 crore during Onam season

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ്; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി | Trump signs executive order to rename ‘Lake Ontario’ as ‘Lake America

റെയില്‍വേ ഡിവിഷന്‍ വിഭജനം:ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച നടത്തും

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാര്‍

സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ പിന്മാറി: റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies