Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

അടച്ചുപൂട്ടൽ എടുത്ത ജീവനുകൾ; കേരളത്തിൽ ഒന്നര മാസത്തിനിടെ 15 ആത്മഹത്യകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 2, 2021, 01:25 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോവിഡ് കാലം വിതച്ച ദുരിതങ്ങൾക്ക് കയ്യും കണക്കുമില്ല എന്നതാണ് നിലവിലെ സ്ഥിതി. ഓരോ ആളുകളുടെയും ജീവിതത്തിൽ കോവിഡ് ബാധിച്ചത് എങ്ങിനെയാണെന്ന് വിവരണാതീതമാണ്. എങ്കിലും സർക്കാരിന്റെ ഇക്കാലത്തെ നടപടികൾമൂലമോ അനാസ്ഥമൂലമോ കെടുകാര്യസ്ഥതമൂലമോ സാധാരണക്കാർക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് സർക്കാർ ബാധ്യസ്ഥമാണ്. ഈ കോവിഡ് കാലത്ത് എന്നല്ല, എക്കാലത്തെയും വലിയ നഷ്ടം ജീവൻ തന്നെ ഇല്ലാതാവുക എന്നതാണ്.

ഈ കോവിഡ് കാലത്തെ സർക്കാരിന്റെ കെടുകാര്യസ്ഥത പലരെയും മരണത്തിലേക്ക് തള്ളിവിട്ടു. കഴിഞ്ഞ ഒന്നര മാസത്തിനിടെ മാത്രം സംസ്ഥാനത്ത് 15 പേരാണ് കോവിഡ് പ്രതിസന്ധികൾ കാരണം ജീവൻ വെടിഞ്ഞത്. ദുരിതകാലത്ത് കൂടെ നിൽക്കേണ്ട സംസ്ഥാന – കേന്ദ്ര സർക്കാരുകളുടെ നിലപാടുകൾ ഈ മരണങ്ങൾക്ക് കാരണമായി എന്ന് പറഞ്ഞാൽ അത് ഒട്ടും അതിശയോക്തിയാവില്ല. വികലമായ ‘അടച്ചിടലുകൾ’ വരുത്തിവെച്ച ആത്മഹത്യകളാണ് ഉണ്ടായത്. നയങ്ങളാണ് ഇരകളെ സൃഷ്ടിച്ചത്.

1

ജൂണ്‍ 21ന് തിരുവനന്തപുരത്ത് ജീവനൊടുക്കിയത് മൂന്നംഗ കുടുംബം ജീവനൊടുക്കി. സ്വര്‍ണപ്പണിക്കാരനായിരുന്നു മരിച്ച ഗൃഹനാഥനായ മനോജ് കുമാര്‍ (45). ഇയാൾക്കൊപ്പം ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരും ജീവനോടിക്കി. സർക്കാർ പ്രഖ്യാപിച്ച അവശ്യ സർവീസ് പരിധിക്കുളില്ലായിരുന്നു സ്വർണപ്പണിക്കാർ ഉൾപ്പെടെയുള്ളവർ. വൻകിട സ്വർണ വ്യാപാരികളെ പോലെയല്ല സാധാരണക്കാരായ സ്വർണക്കച്ചവടക്കാരുടെയും പണിക്കാരുടെയും കാര്യം. വൻ മുതൽമുടക്കുള്ള ഈ കച്ചവടം നിലച്ചതാണ്‌ ഈ കടുംബത്തിന്റെ ജീവനെടുത്തത്.

ജൂലൈ 1ന് ഇടുക്കിയിൽ കര്‍ഷകനായ പാമ്പാടുംപാറ മാവോലില്‍ വീട്ടില്‍ സന്തോഷ് (47) ആത്മഹത്യ ചെയ്തു. ഏലം കർഷകനായിരുന്ന സന്തോഷ്  സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തിരുന്നു. എന്നാൽ വരുമാനം നിലച്ചതോടെ അടവ് മുടങ്ങി. ഇതോടെ അധികൃതര്‍ ദിനംപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ജീവനെടുത്തത്. കർഷക ആത്മഹത്യകൾ രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമാണ്. ഈ മരണത്തിൽ ബ്ലേഡ് മാഫിയക്കും പങ്കുണ്ട്. തുടക്കത്തിൽ മൊറൊട്ടോറിയം പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ പിന്നെ അതിന് മുതിർന്നില്ല. ഇത് ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കി. നിരവധിപേർ ഇപ്പോഴും ഇക്കാരണത്താൽ ആത്മഹത്യാ ഭീഷണിയിലാണ്.

2

ഈ കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ കാലം അടഞ്ഞ് കിടന്ന സ്ഥാപനങ്ങളിൽ ഒന്നാണ് ലൈറ്റ് ആൻഡ് സൗണ്ട് മേഖല. പൊതു പരിപാടികളും ഇല്ലാതായതും വിവാഹങ്ങൾ ലളിതമായതും ഈ സ്ഥാപന ഉടമകളെയും ജീവനക്കാരെയും കെണിയിലാക്കി. ഈ കെണിയിൽ വീണ രണ്ടുപേരാണ് ഇക്കാലത്ത് ജീവനൊടുക്കിയത്. ജൂലൈ 2ന് തിരുവനന്തപുരത്ത് മായ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ നിര്‍മല്‍ ചന്ദ്രൻ (53), ജൂലൈ 17ന് പാലക്കാട്ട് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ പൊന്നു മണി (55) എന്നിവരാണ് ഈ സമയത്ത് ആത്മഹത്യ ചെയ്തത്.

ReadAlso:

‘തല’ക്കരവും ‘മുല’ക്കരവും പിരിച്ച ആസ്തിക്ക് മുകളില്‍ കിടന്നുറങ്ങുന്നത് ആണോ യോഗ്യത ?: ഇവര്‍ ആരാണ് ?; റാണി ഗൗരിലക്ഷ്മി ഭായിയെ ചോദ്യം ചെയ്ത് ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍

72 ഗാനങ്ങൾ, 93 വർഷത്തിന്റെ വിജയം: ഒരു വേശ്യയുടെ മകൾ നായികയായ ചിത്രം

“നിങ്ങളുടെ വായിലുള്ളത് കേൾക്കാനുള്ള ആളല്ല ഞാൻ, വേണ്ടത് സംവാദം”?; ചലച്ചിത്ര അവാർഡ് പ്രഖ്യാപന വിവാദത്തിൽ സുജയ പാർവതിക്ക് സന്തോഷ് എച്ചിക്കാനത്തിന്റെ മറുപടി!!

“ഓപ്പറേഷന്‍ സണ്‍ഡൗണ്‍” NO പറഞ്ഞതെന്തിന് ?; ഇന്ദിരാഗാന്ധിയുടെ ജീവനെടുത്ത ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ?

ഗോത്ര വനിതയുടെ ചരിത്രം തുറന്ന ആകാശയാത്ര

കോവിഡ് കാലത്ത് വരുമാനം കുറഞ്ഞതോടെ ജനങ്ങളിൽ മിക്കവരും ചെലവ് ചുരുക്കലിലാണ്. അവശ്യവസ്തുക്കൾ തന്നെ വാങ്ങാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരെ സംബന്ധിച്ച് മറ്റെല്ലാം ആർഭാടമാണ്. രണ്ട് ബേക്കറി ഉടമകളും ഇക്കാലത്ത് മരിച്ചു. ജൂലൈ 19ന് ഇടുക്കിയില്‍ ബേക്കറി ഉടമ പുലരിമലയില്‍ വിനോദ് (55), ജൂലൈ 22ന് തിരുവനന്തപുരത്ത് മലയന്‍കീഴിലെ ബേക്കറി ഉടമ വിജയകുമാര്‍ (56) എന്നിവർ ജീവനൊടുക്കി. 

ജൂലൈ 7ന് കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്റര്‍ ഉടമയായ ആലപ്പുഴ മാന്നാർ സ്വദേശി വിഷ്ണു പ്രസാദ് (35) ആത്മഹത്യ ചെയ്തു. ജൂലൈ 20ന് വയനാട് സ്വകാര്യ ബസുടമ പി സി രാജാമണി (48) ജീവനൊടുക്കി. ജൂലൈ 20ന് തൃശൂരില്‍ ദാമോദരനും (53) മകന്‍ ശരത്തും (27) ആത്മഹത്യ ചെയ്തു. ജൂലൈ 22ന് പാലക്കാട് ട്രാക്ടര്‍ ഡ്രൈവര്‍ കണ്ണന്‍ കുട്ടി (56) ആത്മഹത്യ ചെയ്തു. ജൂലൈ 2ന് കൊല്ലത്ത് സീനാ ട്രാവല്‍സ് ഉടമ മോഹനന്‍ പിള്ള (53), ജൂലൈ 27ന് തിരുവനന്തപുരത്ത് ക്ഷീരകര്‍ഷകനായ ശ്രീകാന്ത് (36) എന്നിവരും ആത്മഹത്യ ചെയ്തു.

3

കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി സർക്കാർ നടപ്പിലാക്കിയ അടച്ചുപൂട്ടൽ നീണ്ടുപോയതാണ് പലരുടെയും ജീവനെടുത്തത്. ഒന്നിടവിട്ട ദിവസങ്ങളിലെ കാറ്റഗറി തിരിച്ചുള്ള അടച്ചുപൂട്ടൽ തെറ്റായി പോയെന്ന നിലപാടിലാണ് നിലവിൽ സർക്കാർ തന്നെയുള്ളത്. എന്നാൽ ഈ നയം തെറ്റാണെന്ന് നേരത്തെ മുതൽ തന്നെ ജനം പറഞ്ഞിരുന്നതാണ്. എന്നാൽ അത് ചെവിക്കൊള്ളാൻ അന്ന് സർക്കാരോ ഉദ്യോഗസ്ഥരോ തയ്യാറായില്ല. സിസ്റ്റം തെറ്റാണെന്ന് പറഞ്ഞ് നടന്ന ക്യാമ്പയിനുകളെയും തള്ളിക്കളയുകയാണ് ഉണ്ടായത്. അതിനാൽ തന്നെ ഈ മരണങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് മാറി നിൽക്കാൻ സർക്കാരിനാകില്ല.    

*ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ആരോഗ്യ വിദഗ്ധരുടെ സഹായം തേടി അതിജീവിക്കാന്‍ ശ്രമിക്കുക. (ടോള്‍ ഫ്രീ നമ്പര്‍- 1056)

Latest News

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ട് ദിവസത്തിനകം മുഴുവൻ സ്ഥാനാർഥികളെയും പ്രഖ്യാപിക്കു‌മെന്ന് രാജീവ് ചന്ദ്രശേഖർ

തദ്ദേശ തെരഞ്ഞെടുപ്പ്; കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷ വര്‍ദ്ധിച്ചതായി സുരേഷ് ഗോപി

തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സിനിമാ താരങ്ങളും; നടൻ പൂജപ്പുര രാധാകൃഷ്ണൻ LDF സ്ഥാനാർത്ഥിയാകും

രാജ്യം മുഴുവൻ ഗണഗീതം ചൊല്ലിയ കുട്ടികൾക്കൊപ്പം, എവിടെ നിന്നോ ഉയർന്ന വിമർശനം കാരണം റെയിൽവെ ആദ്യം ഗണഗീതം പിൻവലിച്ചത് വേദനിപ്പിച്ചു: പ്രിൻസിപ്പൽ കെ പി ഡിന്റോ 

ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും; കാരണം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies