Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞത് ശുദ്ധനുണ?; റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരന്‍ പറഞ്ഞത് കേള്‍ക്കണോ ? (എക്‌സ്ക്ലൂസിവ്)

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
May 9, 2024, 03:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മേയറും KSRTC ഡ്രൈവറും തമ്മിലുളള വിഷയത്തില്‍ സത്യം അറിയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിളിച്ചതാരെ ?. സംഭവത്തിന്റെ സത്യാവസ്ത അറിയാന്‍ ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്ത് യാത്രനടത്തിയ യാത്രക്കാരെ വിളിച്ചാണ് മന്ത്രി ഗണേഷ്‌കുമാര്‍ വിവരം തിരക്കിയതെന്ന് സൂചനയുണ്ടായിരുന്നു. മന്ത്രിയുടെ ഈ നീക്കം വലിയൊരു ഇടപെടലാണെന്നും, ഇതുവരെ ആരും ചെയ്തിട്ടില്ലെന്നുമൊക്കെ ആഘോഷിക്കുകയും ചെയ്തിരുന്നു.

ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും യാത്രക്കാര്‍ പറഞ്ഞുവെന്നാണ് മന്ത്രിയുടേതായി പുറത്തു വന്ന വാര്‍ത്തകളും. എന്നാല്‍, ഇതില്‍ എത്ര സത്യമുണ്ടെന്ന് ആരും അന്വേഷിച്ചില്ല. ആ ബസില്‍ റിസര്‍വേഷന്‍ യാത്രക്കാര്‍ ഉണ്ടായിരുന്നോ?. അവരുമായി മന്ത്രി സംസാരിച്ചോ?. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരേ യാത്രക്കാര്‍ പറഞ്ഞോ?. ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം ദുരൂഹമായിരുന്നു. എന്നാല്‍, സത്യം മറ നീക്കി പുറത്തു വരാന്‍ കുറച്ചു സമയമെടുക്കും. എങ്കിലും, സത്യം പുറത്തു വരിക തന്നെ ചെയ്യും.

ഗതാഗതമന്ത്രി പറയുന്നത് പച്ചക്കള്ളം. ആ സംഭവം നടക്കുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ച തൃശ്ശൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്ബസില്‍ റിസര്‍വേഷന്‍ ചെയ്തിരുന്ന ഒരു യാത്രക്കാരന്‍ പോലും തമ്പാനൂരില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നില്ല. 12 പേരാണ് ആകെ റിസര്‍വേഷന്‍ ചെയ്തിരുന്നത്. ഇതില്‍ പത്തുപേര്‍ തിരുവനന്തപുരം ജില്ലയിലേക്ക് ബസ് കടക്കുന്നതിനു മുമ്പുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു.

ബാക്കി രണ്ടു പേരായിരുന്നു തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്തതെന്നാണ് റിസര്‍വേഷന്‍ ചാര്‍ട്ടിലെ വിവരം. ഈ രണ്ടു യാത്രക്കാരും ഒരേ മൊബൈല്‍ നമ്പരില്‍ നിന്നുമാണ് സീറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. കരുനാഗപ്പള്ളിയില്‍ നിന്നുമാണ് റിസര്‍വേഷന്‍ ചെയ്തിരുന്നതും. രണ്ടു സ്ത്രീകളാണ്
തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ റിസര്‍വേഷന്‍ ചെയ്തിരുന്നതും. ഒരു കാര്‍ത്തിക നായരാണ് സീറ്റുകള്‍ റിസര്‍വേഷന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇവര്‍ അന്നേ ദിവസം ആ ബസില്‍ യാത്ര ചെയ്തിട്ടില്ല. ഇവരുടെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍, ഇവര്‍ പറഞ്ഞത് ഇങ്ങനെയാണ്:

ReadAlso:

അവര്‍ മരിച്ചാലും ഞങ്ങളുണ്ട് കൂടെ ?: V.C സുരേഷിന്റെയും K. സുരേഷിന്റെയും കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; KSRTC ജീവനക്കാരുടെ സഹായ നിധി പിരിവും ഒരുമിപ്പിച്ചു

ഞങ്ങള്‍ മരിക്കുന്നതെങ്ങനെ ?: KSRTC ജീവനക്കാരുടെ അപേക്ഷ മുഖ്യമന്ത്രിക്കു മുമ്പില്‍ ?; മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 400 പേര്‍ ? (എക്‌സ്‌ക്ലൂസിവ്)

വിവരമില്ലാത്ത വിവരാവകാശ ഉദ്യോഗസ്ഥന്‍: അപേക്ഷകന് പണം തിരികെ കൊടുത്ത് KSRTCയിലെ വിവരാവകാശ ഓഫീസര്‍

റോബോട്ടുകള്‍ KSRTC ഡ്രൈവറാകും കാലം ?: ചെലവുകുറച്ച് വരുമാനം കൂട്ടാന്‍ മന്ത്രിയുടെ സ്വപ്‌നമോ ?; 2030 കഴിഞ്ഞാല്‍ വരും, വരാതിരിക്കില്ല ?

രാജ്യത്തെ നടുക്കി സാംബാൽ ഇൻഷുറൻസ് തട്ടിപ്പ്! നടന്നത് 100 കോടിയുടെ തിരിമറി; വഞ്ചിതരായത് 50 ഓളം ഇൻഷുറൻസ് കമ്പനികളും | Sambhal Insurance scam

‘ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്തിരുന്നു. എന്നാല്‍, ആ ബസില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്തു. മറ്റൊരു ബസിലാണ് തിരുവനന്തപുരത്തേക്കു വന്നത്.’
പക്ഷെ, റിസര്‍വേഷന്‍ ചാര്‍ട്ടില്‍ രണ്ടുപേര്‍ കരുനാഗപ്പള്ളിയില്‍ നിന്നും റിസര്‍വ് ചെയ്തിട്ടുണ്ടെന്ന് കാണിക്കുന്നുണ്ടായിരുന്നല്ലോ എന്ന് ചോദിച്ചപ്പോള്‍, ‘അതെ പക്ഷെ, അവസാന നിമിഷം കണ്ടക്ടര്‍ വഴിയാണ് റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്‌തെന്നായിരുന്നു അവരുടെ മറുപടി’

 

ആ ബസില്‍ റിസര്‍വേഷന്‍ ചെയ്യുകയും എന്നാല്‍, യാത്ര ചെയ്യാതിരിക്കുകയും ചെയ്തവരോട് അന്ന് നടന്ന സംഭവത്തെക്കുറിച്ച് എന്തു പ്രയോജനം. പക്ഷെ, ഒരു സംശയം മാത്രം ഇപ്പോഴും തീര്‍ന്നിട്ടില്ല. മേയറുടെയും ഡ്രൈവറുടെയും വിഷയത്തില്‍ ഇടപെട്ട ഗണേശന്‍ മന്ത്രി, അന്ന് റിസര്‍വേഷന്‍ ചാര്‍ട്ട് എടുത്ത് ആരെയാണ് വിളിച്ചത്?. റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്ത പത്തു യാത്രക്കാരും സംഭവം ഉണ്ടായ സ്ഥലത്തുപോയിട്ട് ആ ജില്ലയില്‍പ്പോലും ഇറങ്ങിയിട്ടില്ല.

പിന്നെ, റിസര്‍വേഷനില്‍ ഉണ്ടായിരുന്നതും, തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാന്‍ സാധ്യതയുമുള്ള രണ്ടു യാത്രക്കാരുടെ വിവരങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ വന്നത് വേറെ ബസിലാണെന്നും അറിഞ്ഞു. റിസര്‍വേഷന്‍ ക്യാന്‍സല്‍ ചെയ്‌തെന്നും പറയുന്നു. അപ്പോള്‍ ഗതാഗതമന്ത്രി വിളിച്ചതാരെ ?. സത്യം അറിഞ്ഞതെങ്ങനെ?. ഒന്നുകില്‍ ഗണേഷ്‌കുമാര്‍ ശുദ്ധ നുണ പറയുന്നു. അല്ലെങ്കില്‍ യാത്രക്കാരികള്‍ നുണ പറയുന്നു. വിഷയം ഇത്രയും വലുതായതോടെ ദൃക്‌സാക്ഷികളും, സാക്ഷി മൊഴികളും മാറി മറിയുകയാണ്.

അതായത്, കാര്‍ത്തിക നായര്‍ പറയുന്നത് അനുസരിച്ചാണെങ്കില്‍ മന്തരി ഇവരെ വിളിച്ചതു കൊണ്ട് യാതൊരു പ്രയോജനവുമില്ല എന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല, മറ്റു റിസര്‍വേഷന്‍ യാത്രക്കാരെ വിളിച്ചാല്‍ അവര്‍ ഇറങ്ങിയ സ്ഥലം വരെയുള്ള ബസിന്റെ സഞ്ചാരത്തെക്കുറിച്ചു മാത്രമേ അറിവു പങ്കുവെയ്ക്കാനാവൂ. പട്ടം മുതല്‍ സാഫല്യം വരെ എന്തു സംഭവിച്ചുവെന്ന് പറയാന്‍ കഴിയുന്ന ഒരാള്‍പോലും ബസിലുണ്ടായിരുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ടിക്കറ്റെടുത്ത് യാത്ര ചെയ്തവര്‍ ആ സംഭവം നടക്കുന്ന വേളയില്‍ പോലീസുമായി ബന്ധപ്പെട്ടിരുന്നുവെങ്കില്‍ മൊഴി രേഖപ്പെടുത്താമായിരുന്നു.

എന്നാല്‍, പോലീസിന്റെ ഭാഗത്തു നിന്നും യാത്രക്കാരുടെ മൊഴി എടുത്തിട്ടുമില്ല. ടിക്കറ്റെടുത്ത് യാത്ര ചെയ്ത യാ്രക്കാരുടെ വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സിക്ക് കിട്ടണമെന്നുമില്ല. അപ്പോള്‍ ഇനി എന്താണ് ചെയ്യാന്‍ കഴിയുന്നത്. ഇനിയാരും റിസര്‍വേഷന്‍ ചാര്‍ട്ടോ, റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെയോ തപ്പി നടക്കേണ്ടതില്ല. അങങനെയൊരു യാത്രക്കാര്‍ ആ ബസില്‍ ഉണ്ടായിരുന്നില്ല. ഇനി അഥവാ ഉണ്ടായിരുന്നു എങ്കില്‍, അതിന്റെ സത്യം കണ്ടക്ടര്‍ സുബിനും, യാത്രക്കാരി കാര്‍ത്തിക നായരും പറയേണ്ടി വരും.

ഈ സാഹചര്യത്തില്‍ മേയറും ഡ്രൈവറും തമ്മിലുള്ള വഴക്കിന്റെ ക്ലൈമാക്‌സ് എന്തായിരിക്കുമെന്നതാണ് എല്ലാവരുടെയും പ്രശ്‌നം. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കേസെടുക്കാത്ത പോലീസിനെക്കൊണ്ട് മനുഷ്യാവകാശ കമ്മിഷനും കോടതിയും ഇടപെട്ട് മോയര്‍ക്കും എം.എല്‍എയക്കുമെതിരേ കേസെടുപ്പിച്ചതും, നഗരസഭാ കൗണ്‍സിലില്‍ മേയര്‍ ഈ വിഷയം അവതരിപ്പിച്ച് ഡ്രൈവറെ ജോലിയില്‍ നിന്നും ടെര്‍മിനേറ്റ് ചെയ്യാന്‍ പ്രമേയം പാസാക്കിയതും കേസിന്റെ പിന്നാമ്പുറക്കഥകളായി മാറിക്കഴിഞ്ഞു.

 

മേയറെ ലൈംഗികച്ചുവയുള്ള അസഭ്യ ആംഗ്യം കാണിച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ക്കെതിരേ കേസെടുത്ത അതേ പോലീസ് എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞതിനും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും, യാത്രക്കാരെ ഇറക്കി വിട്ടതിനും കേസെടുക്കാത്തതെന്ന ന്യായമായ ചോദ്യം ജീവനക്കാരും ഉന്നയിക്കുന്നുണ്ട്. അന്ന് എന്താണ് റോഡില്‍ സംഭവിച്ചതെന്നുള്ള വീഡിയോകള്‍ പുറത്തു വന്നെങ്കിലും ബസിനുള്ളിലെ സി.സി.ടി.വി ഫൂട്ടേജ് പരിശോധിക്കുന്നതാണ് സത്യം തെളിയിക്കാനുള്ള ഏകമാര്‍ഗമെന്ന് എല്ലാവരും ഉറപ്പിച്ചു.

ഇതോടെ ബസിനുള്ളിലെ സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡ് അന്വേഷണം ആരംഭിച്ചു. ആ മെമ്മറി കാര്‍ഡ് ഇപ്പോഴും കാണാനില്ല, എന്നല്ലാതെ മറ്റൊരു തെളിവും ആര്‍ക്കുമില്ല. സംഭവം നടക്കുന്നത്, കഴിഞ്ഞ മാസം 27ന് രാത്രി 9.30ക്കും 10.30ക്കുമിടയിലാണ്. ആ വാര്‍ത്ത ബ്രേക്ക് ചെയ്തത് അന്വേഷണം ന്യൂസും. പിന്നീടുണ്ടായ കോലാഹലങ്ങളില്‍ ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ഇടപെട്ടത് വേറിട്ട വഴിയിലൂടെയാണ്. ഡ്രൈവറാണോ, കണ്ടക്ടറാണോ തെറ്റുകാരനെന്ന് പറയാന്‍ കഴിയുന്നത്, ആ ബസിലെ യാത്രക്കാര്‍ക്കാണ്. മന്ത്രി, ആ ബസില്‍ റിസര്‍വേഷന്‍ ചെയത് യാത്ര നടത്തിയവരെ വിളിച്ച് വിവരം തിരക്കിയെന്നാണ് പുറത്തു വന്ന വാര്‍ത്ത. പക്ഷെ അതിന്റെ സത്യാവസ്ത അന്വേഷണം ന്യൂസ് തന്നെ പുറത്തു വിടുന്നു.

Tags: KSRTCCPMDYFIGANESH KUMAR MINISTERMAYOR ARYA RAJENDRANDRIVER YADUMLA SACHIN DEV

Latest News

ബിഹാറിൽ ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം | bihar-elections-first-phase-of-polling-ends-with-record-voter-turnout

കുതിരാനിൽ വീണ്ടും കാട്ടാന ; വീടിന് നേരെ ആക്രമണം | Wild elephants descend on Thrissur Kuthiran again

ലാന്‍ഡിംഗ് പേജില്‍ നേടുന്ന വ്യൂവര്‍ഷിപ്പ് റേറ്റിംഗാകില്ല; ടിആര്‍പി നയത്തില്‍ ഭേദഗതി ശിപാര്‍ശ ചെയ്ത് വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം | landing page not to be counted for trp rating says MIB

ക്യാമ്പ് ഓഫീസിലെ മരം മുറി: എസ്പി സുജിത്ത് ദാസിനെതിരെ പരാതി നൽകിയ എസ്ഐരാജി വച്ചു | si-sreejith-who-filed-a-complaint-against-sp-sujith-das-resigns

ശബരിമല സ്വർണ്ണക്കൊള്ള; മുൻ തിരുവാഭരണം കമ്മീഷ്‌ണർ കെ എസ് ബൈജു അറസ്റ്റിൽ | Sabarimala gold robbery; Former Thiruvabharanam Commissioner KS Baiju arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു: കെ സി വേണുഗോപാൽ

മൂന്നര കോടിയിൽ പടം ചെയ്തിരുന്ന ഞാൻ, കാന്താരയുടെ 14 കോടി ബജറ്റ് സമ്മർദ്ദമായിരുന്നു -ഋഷഭ് ഷെട്ടി

ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ബാംഗ്ലൂരിലേക്ക് ട്രിപ്പ് വിളിക്കും; ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം

രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചത് എൽഡിഎഫാണ്; മുഖ്യമന്ത്രിയാണ് അത് പ്രഖ്യാപിച്ചത്

അവർ എന്നെ പൊടി എന്നും ഞാൻ ബാബുവണ്ണൻ എന്നും വിളിക്കും; സുരേഷ് ഗോപിയുമായുള്ള സൗഹൃദം ഓർത്തെടുത്ത് നടി ഉർവശി.

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies